Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മാര്‍ക്‌സിലൂടെ മഹര്‍ഷിയിലേക്ക്

അവസാന നിമിഷംവരെ വ്യക്തിയെ സഹായിക്കാന്‍ കഴിവുള്ള പുസ്തകം ഒന്നുമാത്രമേ ഉള്ളൂ എന്നും, ആ പുസ്തകം ശ്രീമദ് ഭാഗവതം ആണെന്നും അക്കിത്തം എന്നേ തിരിച്ചറിഞ്ഞിരുന്നു. വേദവ്യാസനിലൂടെയായിരുന്നു ഇത്. 'മഹാഭാരതം' എഴുതിപൂര്‍ത്തിയാക്കിയതിനുശേഷവും 'ഭാഗവതം' എഴുതുന്നതുവരെ വ്യാസമനസ്സ് അശാന്തമായിരുന്നു. 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എഴുതിയ കവിയും ഭാഗവത വിവര്‍ത്തനം എന്ന മഹാസപര്യ പൂര്‍ത്തിയാക്കിയാണ് കാവ്യനിര്‍വൃതി നേടിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 19, 2020, 05:20 pm IST
in Varadyam

ഒ.വി.വിജയനെ അനുസ്മരിക്കുമ്പോള്‍ മഹാകവി അക്കിത്തത്തിന്റെ മനസ്സ് ഓര്‍ത്തെടുക്കുന്നത് ‘ഗുരുസാഗരം’എന്ന നോവലിലെ ഈ വരികളാണ്.

”നിന്റെ പുസ്തകശേഖരം എന്തുചെയ്തു?”

”ആര്‍ക്കൊക്കെയോ കൊടുത്തു ബാലാ. പുസ്തകങ്ങള്‍ ഇത്രേം വലിയ ഭാരമാണെന്ന് ഇതുവരെ തോന്നീര്ന്നില്ലാ. അര്‍ത്ഥല്ല്യാത്ത അറിവിന്റെ ഭാരം.”

”വിവരങ്ങളുടെ ഭാരം”

”നേരാ. ഏതായാലും കൊടുത്തുതീര്‍ത്തല്ലോ, ശ്രാദ്ധം കഴിച്ച സമാധാനമായി. ഒരു പുസ്തകം മാത്രം സൂക്ഷിച്ചിട്ടുണ്ട്.”

”ഏതാ അത്?”

”ഭാഗവതം”

അവസാന നിമിഷംവരെ വ്യക്തിയെ സഹായിക്കാന്‍ കഴിവുള്ള പുസ്തകം ഒന്നുമാത്രമേ ഉള്ളൂ എന്നും, ആ പുസ്തകം ശ്രീമദ് ഭാഗവതം ആണെന്നും അക്കിത്തം എന്നേ തിരിച്ചറിഞ്ഞിരുന്നു. വേദവ്യാസനിലൂടെയായിരുന്നു ഇത്. ‘മഹാഭാരതം’ എഴുതിപൂര്‍ത്തിയാക്കിയതിനുശേഷവും ‘ഭാഗവതം’ എഴുതുന്നതുവരെ വ്യാസമനസ്സ് അശാന്തമായിരുന്നു. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എഴുതിയ കവിയും ഭാഗവത വിവര്‍ത്തനം എന്ന മഹാസപര്യ പൂര്‍ത്തിയാക്കിയാണ് കാവ്യനിര്‍വൃതി നേടിയത്.

ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളുടെ തുടക്കംമുതല്‍ കവിയായി അംഗീകാരംനേടിയ അക്കിത്തത്തിന്റേതായി കവിതകള്‍, നാടകങ്ങള്‍, ചെറുകഥകള്‍ എന്നിങ്ങനെ 42 ലേറെ കൃതികളുണ്ട്. ഉപനയനം, സമാവര്‍ത്തനം എന്നിവ ആത്മകഥാപരമായ രചനകളാണ്.  

”ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവെ, ഉദിക്കയാണെന്നാത്മാവില്‍ ആയിരം സൗരമണ്ഡലം. ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായ് ചെലവഴിക്കവെ, ഹൃദയത്തിലുലാവുന്നു നിത്യനിര്‍മല പൗര്‍ണമി” എന്ന വരികളില്‍ അക്കിത്തത്തിന്റെ സാമൂഹ്യദര്‍ശനമുണ്ട്.

യോഗക്ഷേമസഭയിലൂടെ സാമൂഹ്യമാറ്റത്തിന്റെ പാതയിലേക്കുവന്ന അക്കിത്തത്തിന് അന്നും പില്‍ക്കാലത്തും വേദസൂക്തങ്ങള്‍ സാന്ത്വനമായി. വി.ടി. ഭട്ടതിരിപ്പാട് വഴികാട്ടിയായി. കേളപ്പജി, നാലപ്പാടന്‍, ഇടശ്ശേരി, കുട്ടികൃഷ്ണ മാരാര്‍ തുടങ്ങിയവരുടെ സ്വാധീനത്തിന്റെ പിന്‍ബലം വേറെയും. 1947 ലെ പാലിയം സത്യഗ്രഹത്തില്‍ പങ്കാളിയായി. യോഗക്ഷേമസഭയുടെ വേദിയില്‍ ഒന്നിച്ച് അണിനിരന്നെങ്കിലും വേദങ്ങളെ തള്ളിപ്പറഞ്ഞ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മാര്‍ഗത്തില്‍ അക്കിത്തം വിശ്വസിച്ചില്ല. മാര്‍ക്‌സിസത്തെക്കാള്‍ മഹാത്മാഗാന്ധിയിലും അഹിംസയിലും മഹര്‍ഷി അരവിന്ദന്റെ ദര്‍ശനത്തിലുമാണ് ക്രാന്തദര്‍ശിയായ കവി ജീവിതം അന്വേഷിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി: പൊലീസുകാരനെ സസ്പന്‍ഡ് ചെയ്തു, സംഭവം ഇടുക്കിയില്‍

India

ജയ്ഷെ ഭീകരവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പോലീസ്; 5 പേർ അറസ്റ്റിൽ

Kerala

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

Kerala

10,000 കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അമ്പരന്ന് ടാറ്റ, മലക്കം മറിഞ്ഞ് സര്‍ക്കാര്‍

New Release

രാമായണ മാസാരംഭത്തിൽ ”രാമർകൂത്ത് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: എ ഡി തോമസ് എംഎല്‍എയ്‌ക്കും അജയ് ജുവല്‍ കുര്യാക്കോസിനും സമയം അനുവദിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ച സി ഐ കസ്റ്റഡിയില്‍

അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല;ദേവിയായി അഭിനയിച്ചത് ഭയ ഭക്തിയോടെയാണ്

കെഎസ്യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് വി ഡി സതീശന്‍, പ്ലീഡര്‍ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റെങ്കില്‍ അത് ആവര്‍ത്തിക്കും-അലോഷ്യസ് സേവിയര്‍

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.