Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലാപത്തിന് പോയവരെ പിന്തുണയ്‌ക്കില്ല; സിദ്ദിഖ് വിഷയത്തില്‍ കെയുഡബ്ല്യുജെയില്‍ ഭിന്നത; പ്രതിഷേധത്തില്‍ ഭൂരിഭാഗം മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തില്ല

അറസ്റ്റ് ചെയ്ത് പത്ത് ദിവസത്തിന് ശേഷം കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡല്‍ഹിയില്‍ പ്രതിഷേധം നടത്തിയത്. കെയുഡബ്ല്യുജെ അംഗങ്ങള്‍ വിട്ടുനില്‍ക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചതിനാല്‍ നാഷണല്‍ അലയന്‍സ് ഓഫ് ജേര്‍ണലിസ്റ്റ്‌സ് എന്ന സിപിഎം സംഘടനയെക്കൂടി പങ്കെടുപ്പിച്ചായിരുന്നു പ്രതിഷേധം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2020, 05:57 pm IST
in Kerala

ന്യൂദല്‍ഹി: ഹത്രാസില്‍ പോപ്പുലര്‍ ഫ്രണ്ടുകര്‍ക്കൊപ്പം കലാപത്തിന് പോകുമ്പോള്‍ അറസ്റ്റിലായ അഴിമുഖം പോര്‍ട്ടല്‍ ലേഖകന്‍ സിദ്ദിഖ് കാപ്പനെ പിന്തുണച്ച പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) നിലപാട്  മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നത രൂക്ഷമാക്കുന്നു. സിദ്ദിഖിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെയുഡബ്ല്യുജെ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തില്‍ ഭൂരിഭാഗം മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തില്ല.

ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് ഉള്‍പ്പെടെ നാല് പോപ്പുലര്‍ ഫ്രണ്ടുകാരെ യുപി പോലീസ് മധുരയില്‍വെച്ച് അറസ്റ്റ് ചെയ്തത്. ഇതിനെ അപലപിച്ച് ഉടന്‍ കെയുഡബ്ല്യുജെ പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ ഈ നിലപാടിന് എതിരായിരുന്നതിനാല്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.  

അറസ്റ്റ് ചെയ്ത് പത്ത് ദിവസത്തിന് ശേഷം കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡല്‍ഹിയില്‍ പ്രതിഷേധം നടത്തിയത്. കെയുഡബ്ല്യുജെ അംഗങ്ങള്‍ വിട്ടുനില്‍ക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചതിനാല്‍ നാഷണല്‍ അലയന്‍സ് ഓഫ് ജേര്‍ണലിസ്റ്റ്‌സ് എന്ന സിപിഎം സംഘടനയെക്കൂടി പങ്കെടുപ്പിച്ചായിരുന്നു പ്രതിഷേധം.  

എന്നിട്ടും ഇരുപതോളം പേരെ മാത്രമാണ് പങ്കെടുപ്പിക്കാന്‍ സാധിച്ചത്. കെയുഡബ്ല്യുജെയുടെ പത്തില്‍ താഴെ അംഗങ്ങളാണ് പ്രതിഷേധിക്കാനെത്തിയത്. നൂറോളം അംഗങ്ങള്‍ ഡല്‍ഹിയില്‍ ഉള്ളപ്പോഴാണിത്. ഭാരവാഹികള്‍ ഉള്‍പ്പെടെ വിട്ടുനിന്നവരിലുണ്ട്. മാധ്യമ പ്രവര്‍ത്തനത്തിന് പോകുമ്പോഴല്ല സിദ്ദിഖിനെതിരെ നടപടി ഉണ്ടായതെന്നും അതിനാല്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ഇടപെടരുതെന്നുമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ പൊതുവികാരം. പോപ്പുലര്‍ ഫ്രണ്ടുകാരുടെ ജോലി കെയുഡബ്ല്യുജെ ചെയ്യരുതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.  

ദല്‍ഹി ഘടകത്തില്‍ നേരത്തെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ആരോപണം നേരിട്ടവര്‍ മാറിനിന്നു. ഈ സംഘമാണ് സിദ്ദിഖിനെ സെക്രട്ടറിയാക്കിയത്. അഴിമതിക്കെതിരെ ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ നിയമനടപടികള്‍ ഉള്‍പ്പെടെ സ്വീകരിച്ച് പോരാട്ടത്തിലാണ്. വിഷയം ഡല്‍ഹിയില്‍ ശക്തമായ ചേരിതിരിവുണ്ടാക്കുകയും ചെയ്തു.  

സിദ്ദിഖ് വിഷയം ഏറ്റെടുത്ത് ബിജെപി വിരുദ്ധ വികാരമുണ്ടാക്കി അഴിമതിക്ക് മറയിടുകയെന്ന ലക്ഷ്യവും നേതൃത്വത്തിന് ഉണ്ടായിരുന്നു. നഷ്ടപ്പെട്ട പ്രതിഛായ തിരിച്ചുപിടിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അവര്‍ കരുതി. എന്നാല്‍ ഇതെല്ലാം തെറ്റിച്ചാണ് മാധ്യമ പ്രവര്‍ത്തകരുടെ പ്രതികരണമുണ്ടായത്. ചുരുക്കം ചിലര്‍ മാത്രമാണ് സംഘടനയുടെ നിലപാടിനെ പിന്തുണച്ചത്. മറ്റൊരു വിഭാഗം പരസ്യമായി എതിര്‍പ്പുയര്‍ത്തി. നിശബ്ദരായിരിക്കുന്നവരില്‍ ഭൂരിഭാഗവും കെയുഡബ്ല്യുജെക്ക് എതിരാണ്.

Tags: keraladelhiപോപ്പുലര്‍ ഫ്രണ്ട്മാധ്യമങ്ങള്‍kuwjSiddique Kappan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

India

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.