Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആപ്പിള്‍ ഐ ഫോണ്‍ മോഷ്ടിച്ചവര്‍ വിയര്‍ക്കുന്നു; പുതിയ ഫീച്ചര്‍ അടിപൊളി; മോഷ്ടിച്ച ഐ ഫോണുകള്‍ റീസെറ്റ് ചെയ്യാനാവില്ല

മോഷ്ടിച്ച ഐഫോണുകള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത വിധം പുതിയ ഫീച്ചറുകള്‍ ചേര്‍ത്ത് ആപ്പിള്‍ കമ്പനി. ഇതോടെ ആപ്പിള്‍ ഫോണുകള്‍ മോഷ്ടിച്ച് വിറ്റ് വന്‍ലാഭം കൊയ്യാമെന്നുള്ള ഫോണ്‍ മോഷ്ടാക്കളുടെ പ്രതീക്ഷയുടെ കടയ്‌ക്കല്‍ കത്തിവെയ്‌ക്കുകയാണ് ആപ്പിള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2026, 06:51 pm IST
in India, World

ന്യൂദല്‍ഹി: മോഷ്ടിച്ച ഐഫോണുകള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത വിധം പുതിയ ഫീച്ചറുകള്‍ ചേര്‍ത്ത് ആപ്പിള്‍ കമ്പനി. ഇതോടെ ആപ്പിള്‍ ഫോണുകള്‍ മോഷ്ടിച്ച് വിറ്റ് വന്‍ലാഭം കൊയ്യാമെന്നുള്ള ഫോണ്‍ മോഷ്ടാക്കളുടെ പ്രതീക്ഷയുടെ കടയ്‌ക്കല്‍ കത്തിവെയ്‌ക്കുകയാണ് ആപ്പിള്‍.

ആപ്പിള്‍ കമ്പനി അടുത്തിടെ iOS 26.4-ൽ പുതിയൊരു ഫീച്ചര്‍ കൂട്ടിച്ചേര്‍ത്തതാണ് കള്ളന്മാര്‍ക്ക് തിരിച്ചടിയായത്. മോഷ്ടിക്കപ്പെട്ട ആപ്പിള്‍ ഐഫോണിന്റെ സുരക്ഷ എന്ന ഫീച്ചറാണിത്.

ബ്രിട്ടനില്‍ പുതിയ ഫീച്ചര്‍ വന്‍ വിജയം

മോഷ്ടിച്ച ആപ്പിള്‍ ഐ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടതിന് ശേഷം എന്ത് സംഭവിക്കുമെന്ന് അറിയാന്‍ ബ്രിട്ടീഷ് പൊലീസ് ഈയിടെ ആപ്പിളുമായി ഡാറ്റ പങ്കിടാൻ തുടങ്ങിയിരുന്നു. മോഷ്ടിച്ച ഫോണുകൾ വീണ്ടും സജീവമാക്കുന്നുണ്ടോ എന്ന് ട്രാക്ക് ചെയ്യുക എന്നതാണ് ആപ്പിളും പൊലീസും തമ്മിലുള്ള ഈ സഹകരണം ലക്ഷ്യമിടുന്നത്. മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ സർ മാർക്ക് റൗളിയുടെ അഭിപ്രായത്തിൽ, പണ്ടത്തേതിനേക്കാള്‍ വളരെ കുറച്ച് ഐ ഫോണുകള്‍ മാത്രമേ ഇപ്പോൾ മോഷ്ടാക്കള്‍ക്ക് വിജയകരമായി റീ സെറ്റ് ചെയ്യാന്‍ കഴിയുന്നുള്ളൂ.

മുമ്പ് കള്ളന്മാർക്ക് മോഷ്ടിച്ച ആപ്പിള്‍ ഐ ഫോണുകള്‍ ഫാക്ടറി റീസെറ്റ് ചെയ്യാനും അവ ഒരു കുഴപ്പവുമില്ലാത്ത ആപ്പിള്‍ ഐ ഫോണുകളാക്കി വിൽക്കാനും സാധിച്ചിരുന്നു. എന്നാല്‍ പുതിയ ഫീച്ചര്‍ വന്ന ശേഷം മോഷ്ടിച്ച ഐ ഫോണുകള്‍ റീസെറ്റ് ചെയ്യാന്‍ പ്രയാസമാണ്. “മോഷ്ടിച്ച ഫോണുകൾ വീണ്ടും സജീവമാക്കാൻ കഴിയുന്നില്ലെങ്കിൽ, അവയുടെ മൂല്യം കുറയും. ഇതോടെ മോഷ്ടാക്കള്‍ ആപ്പിള്‍ ഐ ഫോണ്‍ മോഷ്ടിക്കാനുള്ള പ്രോത്സാഹനവും കുറയും” റൗളി പറഞ്ഞു.

ലോകമെമ്പാടുമുള്ള നിരവധി നഗരങ്ങളിൽ ഫോൺ മോഷണം ഒരു പ്രധാന പ്രശ്നമായി മാറിയിട്ടുണ്ട്. ഒരു ഫോണ്‍ മോഷ്ടിച്ച് വിറ്റാല്‍ ലക്ഷങ്ങള്‍ കിട്ടും. മോഷ്ടിച്ച സ്മാർട്ട്‌ഫോണുകൾക്ക് അന്താരാഷ്‌ട്ര വിപണികളിൽ ഉയർന്ന വില ലഭിക്കും. മോഷ്ടിച്ച ആപ്പിള്‍ ഐ ഫോണുകള്‍ റീസെറ്റ് ചെയ്ത ശേഷം കയറ്റുമതി ചെയ്യുകയും വീണ്ടും വിൽക്കുകയും ചെയ്യുകയാണ് ഈ ഫോണ്‍ മോഷ്ടാക്കള്‍ ചെയ്യുക. വീണ്ടും റീസെറ്റ് ചെയ്യുന്നത് തടസ്സപ്പെടുത്തുകയാണ് ആപ്പിള്‍ ചെയ്യുന്നത്.

മുൻ വർഷത്തെ അപേക്ഷിച്ച് 2025 ജൂണിനും 2026 മെയ് മാസത്തിനും ഇടയിൽ ബ്രിട്ടനില്‍ ആപ്പിള്‍ ഐ ഫോണുകൾ ഉൾപ്പെടുന്ന മോഷണങ്ങൾ 18 ശതമാനം കുറഞ്ഞുവെന്നാണ് ബ്രിട്ടനിലെ മെട്രോപൊളിറ്റൻ പോലീസ് പറയുന്നത്. ശക്തമായ ഉപകരണ സുരക്ഷ കാരണം ഐ ഫോണുകൾ മോഷ്ടിക്കുന്നതിന്റെ ആകർഷണം കുറയ്‌ക്കാൻ സഹായിക്കുന്നുവെന്ന് ബ്രിട്ടീഷ് പൊലീസ് വിശ്വസിക്കുന്നു.

കള്ളന്മാരെചുറ്റിക്കുന്ന ആപ്പിള്‍ ഐഫോണിന്റെ സുരക്ഷാ ഫീച്ചര്‍

ഈ മാറ്റത്തിന് പിന്നിലെ ഒരു പ്രധാന കാരണം ആപ്പിളിന്റെ മോഷ്ടിച്ച ഉപകരണങ്ങളുടെ സംരക്ഷണം ആപ്പിള്‍ ശക്തമാക്കി എന്നതാണ്. ആപ്പിള്‍ കമ്പനി അടുത്തിടെ iOS 26.4-ൽ പുതിയൊരു ഫീച്ചര്‍ കൂട്ടിച്ചേര്‍ത്തതാണ് കള്ളന്മാര്‍ക്ക് തിരിച്ചടിയായത്. മോഷ്ടിക്കപ്പെട്ട ആപ്പിള്‍ ഐഫോണിന്റെ സുരക്ഷ എന്ന ഫീച്ചറാണിത്. മോഷ്ടിക്കപ്പെട്ട ഫോണുകള്‍ ഒരിയ്‌ക്കലും പിന്നെ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയില്ല. മോഷ്ടിക്കപ്പെട്ട ഉടന്‍ തന്നെ ഈ ഫീച്ചര്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഇതോടെ കള്ളന്മാര്‍ എത്രയൊക്കെ ഫോണ്‍ റീസെറ്റ് ചെയ്യാന്‍ ശ്രമിച്ചാലും അത് പരാജയപ്പെടും. .

മോഷ്ടാക്കൾ ഒരു ഐഫോൺ മോഷ്ടിച്ച ഉടൻ തന്നെ അതി‍ന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് തടയുക എന്നതാണ് ഈ സവിശേഷ ഫീച്ചറിന്റെ ലക്ഷ്യം. ഐ ഫോണ്‍ ഉടമയുടെ വീട് അല്ലെങ്കിൽ ജോലിസ്ഥലം പോലുള്ള പരിചിതമായ സ്ഥലങ്ങളിൽ നിന്ന് ഫോണ്‍ അകലേക്ക് പോകുമ്പോള്‍ ഫോണില്‍ ആപ്പിൾ അധിക സുരക്ഷാ പരിശോധനകൾ ചേർക്കുകയാണ് ചെയ്യുക. ആപ്പിൾ അക്കൗണ്ട് പാസ്‌വേഡ് മാറ്റുക, ഫേസ് ഐഡി അല്ലെങ്കിൽ ടച്ച് ഐഡി നീക്കം ചെയ്യുക, ഫൈൻഡ് മൈ ഫോണ്‍ ഓഫാക്കുക, പ്രധാനപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ പരിഷ്‌ക്കരിക്കുക എന്നിവ ഫോണ്‍ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കും. ഇത് ഫോണ്‍ റീസെറ്റ് ചെയ്യുക അസാധ്യമാക്കും. ഫോണിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും ഫോണിന്റെ സിസ്റ്റം കാലതാമസം വരുത്തുകയും ഈ മാറ്റങ്ങൾ അനുവദിക്കുന്നതിന് മുമ്പ് ഉടമയുടെ തിരിച്ചറിയല്‍ ഐഡിയോ പാസ് വേഡോ ആവശ്യപ്പെടുകയും ചെയ്യും.

ഇത് യഥാർത്ഥ ഉടമയ്‌ക്ക് മറ്റൊരു ഉപകരണം ഉപയോഗിക്കാനും, ഐഫോൺ നഷ്ടപ്പെട്ടതായി അറിയിക്കാനും സാധിക്കും. ഒരു കള്ളന് ഹാൻഡ്‌സെറ്റ് മായ്‌ക്കാനോ വീണ്ടും വിൽക്കാനോ കഴിയുന്നതിനുമുമ്പ് അവരുടെ അക്കൗണ്ട് സുരക്ഷിതമാക്കാനും വിലപ്പെട്ട സമയം നൽകുന്നു. മോഷ്ടിച്ച ഉപകരണങ്ങൾ പുനഃസജ്ജമാക്കാനും വീണ്ടും സജീവമാക്കാനും പ്രയാസമാകുമ്പോൾ, മോഷ്ടിച്ച ഫോണിന് വലിയ വില കിട്ടില്ല. വീണ്ടും ഉപയോഗിക്കാൻ കഴിയാത്ത ഒരു ഫോൺ വിറ്റാല്‍ കുറ്റവാളികൾക്ക് വലിയ വില കിട്ടില്ല. ഇത് ഐ ഫോണ്‍ മോഷ്ടിക്കാനുള്ള പ്രേരണ കുറയ്‌ക്കും. .

Tags: Phone protection featureI PhoneApple I PhoneLatest newsPhone theftPhone thievesiOs26.4 feature
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

പുതിയ വാര്‍ത്തകള്‍

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.