Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടത് മുന്നണി പ്രവേശനം: കാനവും സിപിഎം നേതാക്കളുമായി ജോസ് കെ. മാണി ചര്‍ച്ച നടത്തി; എല്‍ഡിഎഫ് യോഗം നാളെ

ജോസ് കെ. മാണിയുടെ രാഷ്‌ട്രീയ നിലപാട് പ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രി ആദ്യം തന്നെ ഇവരെ സ്വാഗതം ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2020, 01:06 pm IST
in Kerala

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ്(എം) വിഭാഗവുമായി സിപിഐയ്‌ക്കുള്ള അതൃപ്തി പറഞ്ഞു തീര്‍ക്കാന്‍ ഉറപ്പിച്ച് ജോസ് കെ. മാണി. ഇടത് മുന്നണിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ കാനം എതിര്‍പ്പ് പ്രകടിപ്പിക്കുകയും പരസ്യ പ്രസ്താവന നടത്തുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ഇടത് മുന്നണി പ്രവേശനം പ്രഖ്യാപിച്ചതിന് പിറ്റേന്ന് കാനവുമായി കൂടിക്കാഴ്ച നടത്താന്‍ ജോസ് കെ. മാണി എത്തിയത്.  

കാനവുമായി കൂടിക്കാഴ്ച നടത്തിയശേഷം എകെജി സെന്ററിലേക്കാണ് ജോസ് കെ.മാണി പോയത്. അതേസമയം ജോസ് കെ. മാണിയെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്‌തെങ്കിലും അതിനൊപ്പം പല പാര്‍ട്ടികളും വന്ന് ഒരു കൊല്ലത്തിനകം മുന്നണി വിട്ടുപോയിട്ടുണ്ടല്ലോ എന്ന ഒളിയമ്പും കാനം പറഞ്ഞിരുന്നു.   

നിലിവില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നതിനാല്‍ ശനിയാഴ്ച എല്‍ഡിഎഫ് യോഗം ചേര്‍ന്ന് ജോസ് കെ. മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ചര്‍ച്ചയ്‌ക്ക് ശേഷം എത്രയും പെട്ടെന്ന് കേരള കോണ്‍ഗ്രസ് (എം) നെ മുന്നണിയിലെത്തിക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. ഇതിനായുള്ള നീക്കങ്ങളും ആരംഭിച്ച് കഴിഞ്ഞു.  

ജോസ് കെ. മാണിയുടെ രാഷ്‌ട്രീയ നിലപാട് പ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രി ആദ്യം തന്നെ ഇവരെ സ്വാഗതം ചെയ്തിരുന്നു. വൈകിട്ടുള്ള വാര്‍ത്താ സമ്മേളനത്തിലൂടെയാണ് കേരള കോണ്‍ഗ്രസ് എമ്മിനെ സ്വാഗതം ചെയ്തത്.  

എന്നാല്‍ ജോസ് കെ. മാണി വിഭാഗത്തിനെതിരെ എന്‍സിപിയും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പാലാ, കുമരകം, ആലത്തൂര്‍ മണ്ഡലങ്ങളിലെ സീറ്റ് കേരള കോണ്‍ഗ്രസ്(എം)ന് വിട്ട് നല്‍കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍സിപി എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നത്.  

ജോസ് കെ. മാണിയുടെ ഇടത് മുന്നണിയില്‍ ചേരുന്നത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ മറ്റൊരു പാര്‍ട്ടിക്കും നല്‍കാത്ത പരിഗണന കേരള കോണ്‍ഗ്രസിന് നല്‍കി സിപിഎം. കാനം ഉള്‍പ്പടെയുള്ള നേതാക്കളെ കാണുന്നതിനായി തലസ്ഥാനത്ത് എത്തിയ ജോസ് കെ. മാണിക്ക് എകെജി സെന്ററിന്റെ ഔദ്യോഗിക വാഹനമാണ് സിപിഎം വിട്ട് നല്‍കിയത്.  കോടിയേരിയും ജോസ് കെ മാണിയെ ഇരുകൈയ്യും നീട്ടി സിപിഎം സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ബാര്‍കോഴ വിവാദത്തില്‍ കെ.എം. മാണിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ പാര്‍ട്ടിയാണ് ഇപ്പോള്‍ മകന് പ്രത്യേക പരിഗണന പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നത്.  

Tags: cpmcpiഎല്‍ഡിഎഫ്‌ജോസ് കെ.മാണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ കണ്ണിലെ കരട്; സുഗതനെതിരെ ചുമത്തിയത് രാഷ്‌ട്രീയപ്രേരിത കേസുകള്‍

Thiruvananthapuram

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

Kerala

കവി കെ സച്ചിദാനന്ദന്‍ അവസരവാദി- എം വി ഗോവിന്ദന്‍

Kerala

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

Kerala

കരകയറാനുള്ള വഴി തേടി സിപിഎം, പൊതുജനങ്ങളോട് ആരായാന്‍ തീരുമാനം!

പുതിയ വാര്‍ത്തകള്‍

കൗൺസിലർ സുഗതൻ ജനകീയ നേതാവ്; അദ്ദേഹത്തെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും പോകും: കരമന ജയൻ

യൂറോപ്യന്‍ രാജ്യങ്ങളുടെ വായടപ്പിച്ച് ജയശങ്കര്‍ ഫിന്‍ലാന്‍റില്‍ നടത്തിയ നയതന്ത്ര വിമര്‍ശനങ്ങള്‍ ഇന്ത്യയ്‌ക്ക് കയ്യടി നേടിക്കൊടുക്കുമ്പോള്‍

എൻ ഡി എ സർക്കാരിന്റെ 12വർഷം; മോദി ഭരണത്തിൽ കേരളത്തിൽ വികസനക്കുതിപ്പ്: രാജീവ് ചന്ദ്രശേഖർ

സിപിഐ വഴുതക്കാട് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന രാഹുല്‍ കുമാര്‍ എസ്.ആറിന്റെ നേതൃത്വത്തില്‍ ബിജെപിയില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം

തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ സിപിഐ പ്രവർത്തകർ ബിജെപിയിൽ ചേർന്നു

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഒരാള്‍ കൂടി അറസ്റ്റില്‍

തെന്മല പുനർജനി അഭയകേന്ദ്രത്തിൽ വയോധികർക്ക് ക്രൂര പീഡനം; ഉടമ പിടിയിൽ

ബിജെപി കൗണ്‍സിലര്‍ സുഗതന്‍ (നടുവില്‍) എഎ റഹിമിന്‍റെ നേതൃത്വത്തില്‍ ക്രൂരമായി പീഢിപ്പിക്കപ്പെട്ട പ്രൊഫ. ടി. വിജയലക്ഷ്മി (വലത്ത്)

ബിജെപി കൗണ്‍സിലര്‍ സുഗതനെതിരെ 11 കേസുകളുണ്ടെന്ന് എഎ റഹിം, വെറും 74 ക്രിമിനല്‍ കേസുകളുള്ള ഒരു പുണ്യവാളന്‍ വന്നിരിക്കുന്നു എന്ന് സോഷ്യല്‍ മീഡിയ

പാലക്കാട്ടെ 28 കുട്ടികളുടെ ദുരൂഹ മരണത്തിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

വിജയ്‌യുമായുള്ള വിവാഹം കഴിഞ്ഞോ?തൃഷയുടെ കഴുത്തില്‍ താലിമാല, വിരലില്‍ മോതിരം;സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.