Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയെ പിന്തുണച്ച് സിപിഎം; ക്വാഡ് കൂട്ടായ്‌മയില്‍ ഇന്ത്യ പങ്കാളിയാകരുത്; ചൈനയുടെ അധിനിവേശ ശ്രമങ്ങളെ ന്യായീകരിച്ച് പ്രകാശ് കാരാട്ടിന്റെ ലേഖനം

അമേരിക്കയെ മുന്‍നിര്‍ത്തി ചൈനയെ പിന്തുണയ്‌ക്കുകയും ഇന്ത്യയെ കുറ്റപ്പെടുത്തുകയുമാണ് സിപിഎം. ലേഖനത്തില്‍ ഒരിടത്തും അതിര്‍ത്തിയില്‍ ചൈന നടത്തുന്ന കൈയേറ്റത്തെയും അതിക്രമത്തെയും അപലപിക്കാന്‍ പോലും കാരാട്ട് തയാറായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2020, 09:17 am IST
in India

കൊച്ചി: അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവരുള്‍പ്പെട്ട അനൗദ്യോഗിക നയതന്ത്ര കൂട്ടായ്‌മയായ ക്വാഡില്‍ ഇന്ത്യ പങ്കാളിയാകരുതെന്ന് സിപിഎം. ചൈനയെ നേരിടാനുള്ള തന്ത്രപരമായ അമേരിക്കയുടെ നീക്കമാണ് ‘ക്വാഡ്’ എന്നും ഈ സഖ്യത്തില്‍ പങ്കാളിയായതുകൊണ്ട് ഇന്ത്യക്ക് ഒന്നും നേടാന്‍ കഴിയില്ലെന്നും ‘അമേരിക്കയുടെ സാമന്തരാജ്യമാകണോ’ എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ചോദിക്കുന്നു. ക്വാഡിനെതിരെ നേരത്തെ ചൈനയും രംഗത്തുവന്നിരുന്നു. കമ്യൂണിസ്റ്റ് രാജ്യത്തിന്റെ നിലപാട് ഏറ്റുപിടിക്കുകയാണ് സിപിഎം.  

അതിര്‍ത്തിയില്‍ ചൈന നടത്തുന്ന കടന്നാക്രമണങ്ങളെയും കാരാട്ട് ന്യായീകരിച്ചു. ഇന്ത്യയും അമേരിക്കയുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ലേഖനത്തില്‍ പറയുന്നു. ‘ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും ചൈനയ്‌ക്കെതിരെ അമേരിക്ക-ഇന്ത്യ കൂട്ടുകെട്ട് തന്ത്രപരമായ നിലയിലേക്ക് നീങ്ങിയതുമാണ് കഴിഞ്ഞ ആറു മാസത്തിനിടയില്‍ അതിര്‍ത്തിയില്‍ സ്ഥിതി മോശമാക്കിയതെ’ന്നാണ് പരാമര്‍ശം. ജമ്മു കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണ്. ഇത് ചൈനയെ പ്രകോപിപ്പിച്ചുവെന്ന് ആവര്‍ത്തിക്കുന്നത് ലഡാക്കിലെ അവരുടെ അവകാശവാദത്തെ അംഗീകരിക്കലാണ്. രാജ്യവിരുദ്ധ നിലപാടാണ് സിപിഎം മറയില്ലാതെ വ്യക്തമാക്കുന്നത്. നേരത്തെയും ചൈനയെ ന്യായീകരിച്ച് പാര്‍ട്ടി രംഗത്തുവന്നിരുന്നു.

തെക്കന്‍ ചൈനാ കടല്‍ ഇന്ത്യയുടെ സുപ്രധാന താത്പര്യവുമായി ബന്ധപ്പെടുന്നില്ലെന്ന് വാദിക്കുന്ന കാരാട്ട് ഇവിടെ അമേരിക്കയും ജപ്പാനുമായി ചേര്‍ന്ന് സംയുക്ത നാവികാഭ്യാസം നടത്തുന്നതിനെയും ചോദ്യം ചെയ്യുന്നു. ചൈനയുമായുള്ള അതിര്‍ത്തി ത്തര്‍ക്കത്തില്‍ ക്വാഡ് പങ്കാളികളാരും ഇന്ത്യയെ സൈനികമായി പിന്തുണയ്‌ക്കാന്‍ പോകുന്നില്ല. ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ സ്ഥിതി മോശമാകുകയും ചൈനയ്‌ക്കെതിരെ യുദ്ധാന്തരീഷം നിലനില്‍ക്കുകയും ചെയ്യുമ്പോഴാണ് മോദി സര്‍ക്കാര്‍ അമേരിക്കയ്‌ക്കു മുന്നില്‍ കീഴടങ്ങുന്നത്, ലേഖനം കുറ്റപ്പെടുത്തുന്നു.  

അമേരിക്കയെ മുന്‍നിര്‍ത്തി ചൈനയെ പിന്തുണയ്‌ക്കുകയും ഇന്ത്യയെ കുറ്റപ്പെടുത്തുകയുമാണ് സിപിഎം. ലേഖനത്തില്‍ ഒരിടത്തും അതിര്‍ത്തിയില്‍ ചൈന നടത്തുന്ന കൈയേറ്റത്തെയും അതിക്രമത്തെയും അപലപിക്കാന്‍ പോലും കാരാട്ട് തയാറായിട്ടില്ല.

Tags: chinacpimPrakash Karatdeshabhimani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-വിയറ്റ്നാം ബ്രഹ്മോസ് മിസൈൽ കരാർ ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാകും ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ദ്വിരാഷ്‌ട്ര സന്ദർശനം തുടങ്ങി

News

സിപിഎമ്മിലെ വിമർശന ‘പ്രളയം’; അമ്പരന്ന് നേതാക്കൾ, വിളറുമോ പിളരുമോ എന്ന് ആശങ്ക

World

ഇതൊന്നും ഞങ്ങൾക്ക് വേണ്ട ; എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുൻപ് ചൈന നൽകിയ സമ്മാനങ്ങൾ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച് യുഎസ് സംഘം

World

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

World

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

പുതിയ വാര്‍ത്തകള്‍

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

ഭീകരവാദത്തെ ശക്തമായി നേരിടും , ഇരട്ടത്താപ്പില്ല ; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

കുട്ടികളെ വെച്ച് ഇനി ഇങ്ങനെ നാടകം കളിക്കരുത്, അയാളുടെ ജീവൻ വെച്ച് കളിക്കാതെ ദയവായി അയാൾക്ക് ഡിവോഴ്സ് നൽകൂ; രവി മോഹന്റെ ഭാര്യയ്‌ക്ക് വിമർശനം

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

കൊട്ടാരക്കരയിൽ കുടുംബവഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർതൃപിതാവ്

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

ഭരണം മാറിയത് ഓർത്തില്ല ; വീടിനുള്ളിൽ സെക്സ് റാക്കറ്റ് നടത്തിയ ടിഎംസി കൗൺസിലറെ നാട്ടുകാർ പിടികൂടി തല്ലിച്ചതച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.