Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാള സാഹിത്യത്തിലെ ഒരു യുഗം അവസാനിച്ചു; തപസ്യയ്‌ക്ക് തീരാ നഷ്ടം

ഒരു നിയോഗമെന്നോണമാണ് അക്കിത്തം തപസ്യയുടെ ഭാഗമായത്. തപസ്വികളുടെ, സാധകരുടെ കൂട്ടായ്‌മയായതു കൊണ്ടാണ് തപസ്യ എന്ന പേര് വന്നത് എന്ന് അദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2020, 04:26 pm IST
in Kerala

കോഴിക്കോട്: മലയാളസാഹിത്യത്തിലെ ഒരു യുഗാന്ത്യവും തപസ്യയെ സംബന്ധിച്ച് തീരാനഷ്ടവുമാണ് മഹാകവി അക്കിത്തത്തിന്റെ വേര്‍പാടെന്ന് തപസ്യ കലാസാഹിത്യ വേദി. മൂന്നര പതിറ്റാണ്ടുകാലമായി തപസ്യ എന്ന പ്രസ്ഥാനത്തിന്റെ ജീവാത്മാവും പരമാത്മാവുമാണ് അക്കിത്തം. മലയാള കവിതയിലെ ഋഷിസാന്നിധ്യവും തപസ്യയിലെ ആചാര്യ സ്ഥാനവുമാണ് ഒരേസമയം നഷ്ടമായത്. വി.ടിയുടെയും ഇടശ്ശേരിയുടെയും ശിഷ്യനായി പൊന്നാനിക്കളരിയില്‍ ചുവടുറപ്പിച്ച് കവിതയില്‍ ആധുനികതയുടെ വെളിച്ചവും മാനവികതയുടെ തുടിപ്പും ആത്മീയതയുടെ നറുമണവും മലയാളത്തിന് സമ്മാനിച്ച ഋഷികവിയാണ് അക്കിത്തം.  

തപസ്യ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശം എക്കാലവും അക്കിത്തത്തിന്റെ ദാര്‍ശനികസത്തയായിരുന്നു. ഒരു നിയോഗമെന്നോണമാണ് അക്കിത്തം തപസ്യയുടെ ഭാഗമായത്. ഈ കലാസാഹിത്യ സംഘടനയ്‌ക്ക് തപസ്യ എന്ന് പേര് വന്നതും ഒരു നിയോഗമാണെന്ന് അക്കിത്തം വിശ്വസിച്ചു. തപസ്വികളുടെ, സാധകരുടെ കൂട്ടായ്‌മയായതു കൊണ്ടാണ് തപസ്യ എന്ന പേര് വന്നത് എന്ന് അദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. 

ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ട അടിയന്തരാവസ്ഥയുടെ ഇരുണ്ടനാളുകളില്‍ ഉദയം കൊണ്ട തപസ്യയുടെ ദൗത്യം എന്തെന്ന് തിരിച്ചറിയുകയും അതിനെ മുന്നോട്ട് നയിക്കുകയും ചെയ്തത് മഹാകവിയുടെ ആദര്‍ശങ്ങളാണ്. ആ ആദര്‍ശങ്ങള്‍ സനാതനവും ശാശ്വതവുമാണ്. അദ്ദേഹത്തിന്റെ ഭൗതികമായ അസാന്നിധ്യം വലിയ ശൂന്യത സൃഷ്ടിക്കുന്നുണ്ടെങ്കിലും തപസ്യയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അദ്ദേഹം കാഴ്ചവച്ച സനാതനമായ ആ ആദര്‍ശങ്ങളുടെ വെളിച്ചമുണ്ടെന്നും തപസ്യ കേന്ദ്രഭരണസമിതി യോഗം അഭിപ്രായപ്പെട്ടു.

മഹാകവിയുടെ വേര്‍പാടില്‍ അക്ഷരമറിയുന്ന മുഴുവന്‍ മലയാളികള്‍ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമുള്ള ദുഃഖത്തില്‍ തപസ്യയും പങ്കുചേരുന്നതായി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് മാടമ്പ് കുഞ്ഞുകുട്ടന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് പ്രൊഫ.പി.ജി. ഹരിദാസ്, രക്ഷാധികാരി ആര്‍. സഞ്ജയന്‍, ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത്, ഉപാദ്ധ്യക്ഷന്‍മാരായ കെ. ലക്ഷ്മി നാരായണന്‍, യു.പി. സന്തോഷ്, മുരളി പാറപ്പുറം, ജോയിന്റ് ജനറല്‍ സെക്രട്ടറി എം. സതീശന്‍. ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍, സി.സി. സുരേഷ്, സംഘടനാ സെക്രട്ടറി കെ.പി. രവീന്ദ്രന്‍, ട്രഷറര്‍ സി. രജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: deathഅക്കിത്തംakkitham achuthan namboothiriഅക്കിത്തം അന്തരിച്ചു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

Spiritual

മരണത്തെ ജയിക്കാന്‍ മഹാമൃത്യുഞ്ജയമന്ത്രം എത്ര തവണ ചൊല്ലണം? ആ മന്ത്രത്തിന്റെ അര്‍ത്ഥമെന്താണ്?

Kerala

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

പുതിയ വാര്‍ത്തകള്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.