Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

1471ക്ഷേത്രങ്ങളും തിരുനക്കര ക്ഷേത്രത്തിലെ സ്വര്‍ണ്ണാഭരണങ്ങളും പിടിച്ചെടുത്ത ഹിന്ദുവിരുദ്ധനായ മണ്‍റോയ്‌ക്ക് കോട്ടയത്ത് സ്മാരകം നിര്‍മ്മിക്കാന്‍ നീക്കം

ഹിന്ദുക്കളെ ദുര്‍ബലമാക്കാന്‍ 1811ന് സെപ്തബര്‍ 11ന് ക്ഷേത്ര സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് ലയിപ്പിച്ച വിളംബരം ചെയ്തു. 343 മേജര്‍ ക്ഷേത്രങ്ങളും 1128 മൈനര്‍ ക്ഷേത്രങ്ങളും സര്‍ക്കാരിലേക്ക് പിടിച്ചെടുത്തു.

കെ വി ഹരിദാസ്‌ by കെ വി ഹരിദാസ്‌
Oct 14, 2020, 11:03 pm IST
in Kerala

കോട്ടയം: കടുത്ത ഹിന്ദു വിരുദ്ധനും ക്ഷേത്ര വിരുദ്ധനും ക്രൈസ്തവ മത വര്‍ഗീയ വാദിയുമായ കേണല്‍ ജോണ്‍ മണ്‍റോ സായ്‌പിന് കോട്ടയത്ത് സ്മാരം നിര്‍മ്മിക്കാന്‍ നീക്കം. മീനച്ചിലാറും കൊടൂരാറും സംഗമിക്കുന്ന പഴുക്കാനിലക്കായലിലെ പുരാതനമായ മണ്‍റോ വിളക്കുമരം നവീകരിക്കാനാണ് പദ്ധതി. കോട്ടയം സിഎംഎസ് കോളേജിലെ മുന്‍ അദ്ധ്യാപകന്‍ ഡോ. ജേക്കബ് ജോര്‍ജിന്റെ നേതൃത്വത്തില്‍ സിഎംഎസ് കോളേജ് അമേരിക്കന്‍ മലയാളി അസോസിയേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

50 ലക്ഷം രൂപയാണ് ഇതിനായി ചെലവിടുന്നത്.  മ്യൂസിയം, വിശ്രമകേന്ദ്രം എന്നിവ നിര്‍മ്മിക്കാനാണ് പദ്ധതി. വിളക്കുമരത്തിലെ തുരുമ്പ് നീക്കി പെയിന്റ് ചെയ്യുക, സമീപത്തെ കെട്ടിടം പുനര്‍ നിര്‍മിക്കുക, ഹാള്‍, വിശ്രമ മുറികള്‍, ഇരിപ്പിടങ്ങള്‍, ചുറ്റുമതില്‍, സ്‌കൈ വ്യൂ പോയിന്റ് തുടങ്ങിയവയാണ് നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത.് വേമ്പനാട്ടു കായലിലൂടെ വരുന്ന വള്ളങ്ങള്‍ക്ക് വഴികാട്ടുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു 1874ല്‍ വിളക്കുമരം സ്ഥാപിച്ചത്. എഡി 1815ല്‍ ദിവാന്‍ കേണല്‍ ജോണ്‍ മണ്‍റോ ആണ് വിളക്കുമരം സ്ഥാപിച്ചതെന്നാണ് പലരും കരുതുന്നത്. ദിവാന്‍ ടി.മാധവറാവുവിന്റെ ഭരണകാലത്ത് എഡി 1870ന് ശേഷമാണ് ഇത് സ്ഥാപിച്ചത്. 1858ല്‍ മണ്‍റോയുടെ മരണശേഷം 1859ല്‍ അന്നത്തെ റെസിഡന്റ് സായിപ്പിന്റെ നിര്‍ദ്ദേശപ്രകാരം ദിവാന്‍ ടി. മാധവറാവുവാണ് മണ്‍റോയുടെ സ്മരണക്കായി വിളക്കുമരങ്ങള്‍ നിര്‍മ്മിക്കാനുള്ള ഉത്തരവ് നല്‍കിയതെന്ന് ചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നു.

ക്ഷേത്രങ്ങളും സ്വത്തും പിടിച്ചെടുത്തത് മണ്‍റോ സായ്‌പ്

1810ലാണ് റാണി ഗൗരി ലക്ഷ്മിഭായി തിരുവിതാംകൂര്‍ ഭരിക്കാന്‍ തുടങ്ങിയത്. ദിവാന്‍ ഉമ്മിണി തമ്പിയെ പിരിച്ച് വിട്ട് ബ്രിട്ടീഷുകാര്‍ കേണല്‍ മണ്‍റോയെ തിരുവിതാം കൂറിലെ ദിവാനായി നിയമിച്ചു. ഉറച്ച സത്യാക്രിത്യാനിയായിരുന്നു കേണല്‍. ക്രിസ്തുമതം വളര്‍ത്തുന്നതില്‍ കേണല്‍ ചെയ്ത സേവനങ്ങളെ ചര്‍ച്ച് ഹിസ്റ്ററി ഓഫ് ട്രാവന്‍കൂര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു.  

മണ്‍റോയുടെ കാലത്താണ് ആദ്യകാല ഇംഗ്ലീഷ് പാതിരിമാരുടെ പ്രവര്‍ത്തനം ഇവിടെ ആരംഭിച്ചത്. കേണലിന്റെ ഉറച്ച സംരക്ഷണയില്‍ ക്രൈസ്തവര്‍ക്ക് സ്ഥാനങ്ങല്‍ ഉറപ്പിക്കാന്‍ കഴിഞ്ഞു. പള്ളികള്‍ക്ക് വേണ്ടി വിപുലമായ ധനസഹയം നല്‍കി. ധാരാളം ക്രൈസ്തവര്‍ക്ക് സര്‍ക്കാരില്‍ ജോലി നല്‍കി. ക്രിസ്ത്യാനികള്‍ക്ക് വേണ്ടി മാത്രം പ്രത്യേകം ക്രിസ്ത്യന്‍ ജഡ്ജിമാരെ നിയമിച്ചു. ക്രൈസ്തവ മത പ്രചരണം ശക്തിപ്രാപിച്ചതും മണ്‍റോയുടെ കാലത്താണ്. ഹിന്ദുക്കളെ ദുര്‍ബലമാക്കാന്‍ 1811ന് സെപ്തബര്‍ 11ന് ക്ഷേത്ര സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് ലയിപ്പിച്ച വിളംബരം ചെയ്തു. 343 മേജര്‍ ക്ഷേത്രങ്ങളും 1128 മൈനര്‍ ക്ഷേത്രങ്ങളും സര്‍ക്കാരിലേക്ക് പിടിച്ചെടുത്തു.

ഹിന്ദുക്കളുടെ വിശ്വാസത്തില്‍ കൈകടത്തിയ മണ്‍റോ മുസ്ലീം, ക്രിസ്ത്യന്‍ ആരാധനാലയങ്ങളെ നിര്‍ബാധം വളരാന്‍ സഹായിച്ചു. മണ്‍റോ പിടിച്ചെടുത്ത ക്ഷേത്രത്തില്‍ ഓരോ കൊല്ലവും 1580491 പറനെല്ലും 53092 രൂപയും അറ്റാദായം ഉണ്ടായിരുന്നു. ഇത് കൂടാതെ സഞ്ചായം വകയില്‍ 70920 പറനെല്ലും കാണിക്ക വകയില്‍ 43400 രൂപയും ഓരോ കൊല്ലവും വരവുണ്ടായിരുന്നു. അത് മാത്രമല്ല കണക്കില്‍പ്പെടാത്ത ഭൂമിയും ക്ഷേത്രത്തിന്റെതായി ഉണ്ടായിരുന്നു. മണ്‍റോയുടെ ഒറ്റ വിളംബരം കൊണ്ട് തിരുവിതാംകൂര്‍ സര്‍ക്കാരിന് വാര്‍ഷിക അറ്റാദായം ഇരട്ടിയായി വര്‍ദ്ധിച്ചു.  

തിരുനക്കര, തിരുവല്ല, പനയാര്‍ക്കാവ് എന്നി ക്ഷേത്രത്തിലെ സ്വര്‍ണ്ണാഭരണങ്ങള്‍ പിടിച്ചെടുത്തും മണ്‍റോ സായ്‌പാണ്. ചെങ്ങന്നൂര്‍ തൃപ്പൂത്ത് ചടങ്ങുകളുടെ ചെലവുകള്‍ അന്ധവിശ്വാസം എന്നുപറഞ്ഞ് വെട്ടിക്കുറച്ചു. തികഞ്ഞ ഹിന്ദു വിരുദ്ധനായ, ക്ഷേത്ര വിരുദ്ധനായ മണ്‍റോ സായ്‌പിന്റെ സ്്മാരകമാണ്  ചിലര്‍ സ്വപ്നം കാണുന്നത്.

നവോത്ഥാനം തുടങ്ങിയത് ഗുരുദേവനല്ല മണ്‍റോയെന്ന വാദം ഉയരുന്നു

കേരള നവോത്ഥാനം ശ്രീനാരായണ ഗുരുദേവനോ, ചട്ടമ്പി സ്വാമികളോ, മഹാനായ അയ്യന്‍കാളിയോ അല്ല നേടിയെടുത്തത് കേണല്‍ മണ്‍റോ ആണെന്ന വാദവുമായി ചിലര്‍ രംഗത്തുണ്ട്. ചരിത്രത്തെ വികലമാക്കുന്ന വിചിത്ര വാദം ഉന്നയിക്കുന്നത് മുഖം മൂടിയണിച്ച ചില സാംസ്‌കാരിക പ്രവര്‍ത്തകരും വ്യാജ പരിസ്ഥിതി പ്രവര്‍ത്തകരുമാണ്. തങ്ങളുടെ മത ഭീകരതയെ വെള്ള പൂശുന്ന ഒന്നാണ് ഇപ്പോള്‍ പരിസ്ഥിതി, സാംസ്‌കാരിക, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍.

Tags: kottayamthirunakkarathirunakkara temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോമ്പിംഗ് ഓപ്പറേഷന്‍: കോട്ടയത്ത് മദ്യപിച്ച് സകൂള്‍ ബസ് ഓടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

Kottayam

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

Kerala

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.