Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

എനിക്കു വേണ്ടി പാടിയ എസ്.പി.ബി

പാട്ടില്‍ ഒരുപാട് അദ്ഭുതങ്ങള്‍ കാഴ്ചവച്ച് കടന്നുപോയ എസ്.പി. ബാലസുബ്രഹ്മണ്യവുമായി പങ്കുവയ്‌ക്കാന്‍ കഴിഞ്ഞ നിമിഷങ്ങള്‍ അനുസ്മരിക്കുകയാണ് തൃപ്പൂണിത്തുറ സ്വദേശിയായ ലേഖിക

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 7, 2020, 03:22 pm IST
in Music
എസ്പി ബാലസുബ്രഹ്മണ്യത്തിനൊപ്പം സംഗീത വര്‍മ്മ

എസ്പി ബാലസുബ്രഹ്മണ്യത്തിനൊപ്പം സംഗീത വര്‍മ്മ

ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു എന്റെ ആദ്യ തെലുങ്കു സിനിമയുടെ പാട്ടിന്റെ റെക്കോഡിങ്. എന്റെ ഒരു ഭാഗ്യം എന്നു പറയാം, ആ സിനിമയില്‍ ഞാന്‍ സംഗീതം ചെയ്ത ഒരു പാട്ട് എസ്പിബി സാറിനെ കൊണ്ട് പാടിക്കാന്‍ ഫിലിം നിര്‍മാതാവ് തീരുമാനിച്ചു. എസ്പിബി സാറിന്റെ സൗകര്യം  കണക്കിലെടുത്ത് ചെന്നൈയിലെ സ്റ്റുഡിയോയിലാണ് ആ ഗാനം റെക്കോര്‍ഡ് ചെയ്തത്.

നമ്മള്‍ എല്ലാവരും ഒരുപാട് ആരാധിക്കുന്ന എസ്പിബി സാറാണ് ആ പാട്ട് പാടുന്നത് എന്നതുകൊണ്ടുതന്നെ സന്തോഷവും പേടിയുമൊക്കെ ഉള്ളിലൊതുക്കി അദ്ദേഹത്തെ സ്റ്റുഡിയോയില്‍ കാത്തുനിന്നു. ഞാന്‍ കണ്ടത് ബഹുമാനത്തോടെ കൈകൂപ്പി ചിരിച്ചുകൊണ്ട് വരുന്ന എസ്പിബി സാറിനെയാണ്. നല്ല പരിചയമുള്ള ഒരാളോടെന്ന പോലെ അദ്ദേഹം എന്നോട് സംസാരിച്ചു.

വളരെ ലാളിത്യമുള്ള വ്യക്തി. അഹങ്കാരത്തിന്റെ മേലങ്കി അണിയാത്തയാള്‍. അറിവ് കൂടുന്തോറും ലാളിത്യവും കൂടുമെന്ന് മനസ്സിലാക്കി തന്ന ഭാവഗായകന്‍. സംഗീതം ചെയ്ത ഗാനം ഏതു രാഗത്തിലാണെന്ന്  എന്നോട് ചോദിച്ചു. മിയാന്‍ കി മല്‍ഹാര്‍ രാഗമാണെന്ന് ഞാന്‍ പറഞ്ഞു.

”ആ രാഗത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. എങ്കിലും പാടാം. പഠിപ്പിച്ചു തരൂ. മലയാളിയായ ഒരു   സംഗീതജ്ഞയുടെ പാട്ട് ആദ്യമായാണ്  പാടുന്നത്” എന്നും  എസ്പിബി സാര്‍ പറഞ്ഞു. ടെന്‍ഷനോടെ ആണെങ്കിലും സാറിന്റെ മുന്‍പില്‍ ഇരുന്ന് ഞാന്‍ ആ പാട്ട് പാടി. പാടിക്കൊടുത്തതിനേക്കാള്‍ നൂറിരട്ടി നന്നായി അദ്ദേഹം ആ പാട്ടു പാടി. യുഗ്മഗാനം ആയതുകൊണ്ട്  എസ്പിബി സാര്‍ പോയതിനു ശേഷം എന്റെ ഭാഗം പടാം എന്നു തീരുമാനിച്ചിരിക്കുകയായിരുന്നു.

പക്ഷേ സര്‍ എന്നോട് എന്റെ ഭാഗം പാടാന്‍ പറഞ്ഞു. എസ്പിബി സാറിന്റെ മുന്‍പില്‍ ഒരു പാട്ട്, അത് ആലോചിക്കാന്‍ പോലും വയ്യ. പാടാന്‍  ടെന്‍ഷനാണ് എന്നു പറഞ്ഞു രക്ഷപ്പെടാന്‍ നോക്കി.  

”സംഗീത, ഒട്ടുംതന്നെ ടെന്‍ഷന്‍ ആവണ്ട. ഞാന്‍ പാട്ടു പറഞ്ഞു തരാം” എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് സംഗീത സംവിധായകന്റെ സീറ്റില്‍ ഇരുന്ന് തെലുങ്കു വരികള്‍ ശരിയാക്കി എന്നെക്കൊണ്ട് പാടിച്ചു.അങ്ങനെ എസ്പിബി സാറിന്റെ ശബ്ദത്തിനൊപ്പം എന്റെ ശബ്ദം കൂടി സ്റ്റുഡിയോയിലെ സ്പീക്കറില്‍ നിന്നും ഒഴുകിയെത്തി. അന്നുവരെ ഞാന്‍ പഠിച്ച സംഗീതത്തിന് ഒരര്‍ത്ഥം ഉണ്ടായതുപോലെ തോന്നി.

പിന്നീട് ഒരു തവണ സാറിനെ കണ്ടു. മറ്റൊരു പാട്ടിന്റെ പണിപ്പുരയില്‍ മറ്റൊരു സ്റ്റുഡിയോയില്‍ വച്ച്. സാറിന് എന്നെ ഓര്‍മയുണ്ടാകുമോ എന്ന സംശയത്തില്‍ നിന്ന എന്നോട് ഒരുപാട് പരിചയമുള്ള ഒരാളെപ്പോലെ സംസാരിച്ചു. അന്ന് പാടിയ ആ പാട്ടിനെക്കുറിച്ചും പറഞ്ഞു. ഇനിയും സംഗീതം ചെയ്യണം. ഉയരങ്ങളില്‍ എത്തണം എന്ന അനുഗ്രഹവും തന്നു.എത്രയോ ഗാനങ്ങള്‍ പാടി അനശ്വരങ്ങളാക്കിയ ദൈവതുല്യനായ വ്യക്തി. ഒരു തുടക്കക്കാരിയായ എന്നോട് കാണിച്ച ബഹുമാനം, സ്‌നേഹം. അതാണ് എസ്പിബി സാറിന്റെ മഹത്വം. ജീവിതത്തില്‍  എനിക്ക് കിട്ടിയ ഒരു മഹാഭാഗ്യം.

കര്‍മങ്ങളാണ് ഒരാളെ ദൈവസന്നിധിയില്‍ എത്തിക്കുന്നത് എന്നു പറയും. അങ്ങനെയെങ്കില്‍ സാര്‍ എത്തിയിരിക്കുന്നത് അവിടേക്കാണ്. മധുര ഗാനങ്ങളിലൂടെ  മനുഷ്യ മനസ്സുകളെ സ്വാധീനിച്ച ഒരു ദേവഗായകന്‍. പാടാന്‍ ഇനിയും ബാക്കിവച്ചു മറഞ്ഞുപോയി. മഹാനായ എസ്പിബി സാറിന് എന്റെ കണ്ണീര്‍ പ്രണാമം.

സംഗീത വര്‍മ്മ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

India

അന്ന് വീട്ടുജോലിക്കാരി, ഇന്ന് സംസ്ഥാനത്തെ മന്ത്രി! കലിത മാജിയെന്ന ബിജെപി വിസ്മയം

World

ലബനന്‍ വിഷയത്തില്‍ ട്രംപ് നെതന്യാഹുവിനെ വിളിക്കാന്‍ ഇനി ഒന്നും ബാക്കിയില്ല, ‘ഭ്രാന്തന്‍, നന്ദി കെട്ടവന്‍, പിന്നെ തനത് അസഭ്യവും

World

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

India

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

പുതിയ വാര്‍ത്തകള്‍

മിലിട്ടറി നഴ്സിംഗ് സര്‍വീസിന്റെ തലപ്പത്ത് വീണ്ടും മലയാളി, മേജര്‍ ജനറല്‍ റേച്ചല്‍ തോമസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍

ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി; ഐടി മാനേജർ പിടിയിൽ, കഞ്ചാവ് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് പതിവെന്ന് പ്രതി

റിപ്പോർട്ടർ ചാനലിൽ ഒരു മൊട്ടത്തലയനുണ്ട്.;തലയുടെ പുറത്തും ഒന്നുമില്ല അകത്തും ഒന്നുമില്ല,നീ കാരണമാണ് ഇത്രയും പ്രശ്നങ്ങൾ, അവളുടെ ഇൻഫ്ലൂവൻസാകും

അധികാരമേറ്റ് ഒരു മാസം തികയും മുൻപേ യുഡിഎഫ് സർക്കാരിൽ ബന്ധുനിയമനം ; സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

ദീര്‍ഘകാലമായി തുടരുന്ന കാഷ്വല്‍ തൊഴിലാളികള്‍ക്കും പെന്‍ഷന് അര്‍ഹതയെന്ന് സുപ്രിം കോടതി

വന്ദേമാതരം: കമ്യൂണിസ്റ്റുകളെ ജനം തൂത്തുകൂട്ടി വലിച്ചെറിയുമെന്ന് വി. മുരളീധരൻ

വെറുതെ വിടില്ലെന്ന് ഉറച്ച് ഇഡി ; സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണം ; തെളിവുകൾ കോടതിയ്‌ക്കും , കേന്ദ്രസർക്കാരിനും കൈമാറാനും നീക്കം

ഹിജാബിയായിട്ടുള്ള പെണ്‍കുട്ടി മത്സരിക്കുക ബുദ്ധിമുട്ടാണ് ; മുസ്ലിം ഐഡന്റിറ്റി വരുമ്പോള്‍ മതേതരരാണെന്ന് കാണിച്ച് കൊടുക്കേണ്ടി വരും

അംഗബലം കൂട്ടി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പേര്‍ കൂടി ചുമതലയേറ്റതോടെ സുപ്രീം കോടതിയില്‍ ഇനി 37 ജഡ്ജിമാര്‍

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.