Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സമാജത്തിന് നഷ്ടമായത് സ്വന്തം അമ്മയെ

സമാജത്തിന്റെ ഉപാധ്യക്ഷയായിരുന്ന ഉഷയും ഭര്‍ത്താവ് ജസ്റ്റിസ് സുകുമാരനും ഇവിടെ എന്ത് ചടങ്ങുണ്ടായാലും എത്തുമായിരുന്നു. അതു പോലെ കുടുംബത്തില്‍ എന്തു വിശേഷങ്ങളുണ്ടായാലും അന്ന് സമാജത്തില്‍ പ്രത്യേകമായി വിഭവസമൃദ്ധമായ സദ്യയും ഒരുക്കി കൊടുക്കുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2020, 12:00 am IST
in Ernakulam

ആലുവ: തോട്ടും മുഖത്തെ ശ്രീ നാരായണ സേവികാ സമാജം അനാഥാലയത്തില്‍ ദുഃഖം തളം കെട്ടിയിരിക്കുകയാണ്. ഇവിടെ കഴിയുന്ന അനാഥരായ കുട്ടികള്‍ക്കും വൃദ്ധരായവര്‍ക്കും അന്തരിച്ച മുന്‍ ചീഫ് ജസ്റ്റീസ് കെ.കെ ഉഷ സ്വന്തം അമ്മയെ പോലെയായിരുന്നു. സമാജത്തിന്റെ ഉപാധ്യക്ഷയായിരുന്ന ഉഷയും ഭര്‍ത്താവ് ജസ്റ്റിസ് സുകുമാരനും ഇവിടെ എന്ത് ചടങ്ങുണ്ടായാലും എത്തുമായിരുന്നു. അതു പോലെ കുടുംബത്തില്‍ എന്തു വിശേഷങ്ങളുണ്ടായാലും അന്ന് സമാജത്തില്‍ പ്രത്യേകമായി വിഭവസമൃദ്ധമായ സദ്യയും ഒരുക്കി കൊടുക്കുമായിരുന്നു.  

സമാജത്തില്‍ കുട്ടികള്‍ മുതല്‍ വൃദ്ധരായവര്‍ വരെയുണ്ട്. ചിലര്‍ക്കെല്ലാം ബന്ധുക്കളുണ്ടെങ്കിലും ദാരിദ്ര്യാവസ്ഥയിലുള്ളവരാണ്. മറ്റ് ചിലരാകട്ടെ ബന്ധുക്കളാരും തന്നെയില്ലാത്തവരും. ഇതിനോടകം നാല്‍പ്പതോളം പെണ്‍കുട്ടികളുടെ വിവാഹവും ഇവിടെ നിന്ന് നടത്തിയിട്ടുണ്ട്. ഈ വിവാഹ ചടങ്ങുകളില്‍ ജസ്റ്റിസുമാര്‍ നേരിട്ട് പങ്കെടുക്കാറുണ്ടായിരുന്നു. പല വിവാഹങ്ങള്‍ക്കും പിതാവിന്റെ സ്ഥാനത്ത് നിന്ന് കൈ പിടിച്ചു കൊടുക്കുന്നത് ജസ്സിസ് ദമ്പതികളോ അതല്ലെങ്കില്‍ പ്രമുഖ സാഹിത്യകാരനായ പ്രൊഫ: എം.കെ. സാനുമാഷോ ആയിരിക്കും. 

വിവാഹം കഴിച്ചെത്തുന്ന കുടുംബത്തില്‍ നിന്ന് പ്രശ്‌നങ്ങള്‍ വല്ലതും ഉണ്ടാകുന്നുണ്ടെങ്കില്‍ തല്‍സമയം തന്നെ വിവരം ധരിപ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യമായിരുന്നു. പല കേസുകളിലും ഇവര്‍ നേരിട്ട് ഇടപെട്ട് നിയമസഹായം സൗജന്യമായി നല്‍കുകയാണ് പതിവ്. കൊറോണ പ്രൊട്ടോകോള്‍ കാരണം സമാജത്തിലെ അന്തേവാസികള്‍ക്ക് ഭൗതിക ശരീരം ഒരു നോക്ക് കാണാന്‍ കഴിഞ്ഞില്ല. അതു തന്നെയാണ് അവരുടെ ദു:ഖം. 

സമാജവുമായി ബന്ധപ്പെട്ട് ഒരു അച്ചടി ജോലികള്‍ പലതും ലഭിച്ചിരുന്നത് ജസ്റ്റിസിന്റെ ശ്രമഫലമായിട്ടാണ്. അതുപോലെ ഉന്നതതലങ്ങളില്‍ നിന്നുള്ളവരില്‍ നിന്ന് മറ്റും ഇവിടെയ്‌ക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് സംഭാവനയും മറ്റും സമാഹരിക്കാന്‍ വരെ ജസ്റ്റിസ് ഉഷ മുന്നിട്ടിറങ്ങുമായിരുന്നു. താനുമായി അകല്‍ച്ച വേണ്ടെന്നും അമ്മയായി കരുതിയാല്‍ മതിയെന്നും അവര്‍ എല്ലാവരോടും പറയുമായിരുന്നു.

Tags: motherഎറണാകുളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

Kerala

മറവി രോഗമുള്ള അച്ഛൻ അമ്മയെ ബസ് സ്റ്റാൻഡിൽ വച്ച് മറന്നു; വിവരമറിഞ്ഞ് മകനെത്തി കൂട്ടിക്കൊണ്ടു പോയി

India

അമ്മയെ പരിചരിച്ച് മടുത്തു; കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി മകൻ, ക്രൂരകൃത്യം ബെംഗളുരുവിൽ

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍
Kerala

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

Kerala

വാമനപുരത്ത് ഒരുവയസുകാരിയുടെ മരണം: അമ്മ അറസ്റ്റില്‍, കുഞ്ഞിന് ഓട്ടിസമെന്ന സംശയത്തില്‍ കൊലപാതകം

പുതിയ വാര്‍ത്തകള്‍

വൃശ്ചികരാശിയിൽ ജനിച്ച ജാതകര്‍ക്ക് വ്യാഴത്തിന്റെ അമൃതദൃഷ്ടി ജീവിതത്തില്‍ സുവർണ്ണ കാലത്തിന് വഴിതെളിക്കും

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.