Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാരദാദേവിയുടെ വ്രതം

വൈറസും വേദാന്തവും

സ്വാമി യതിവരാനന്ദ by സ്വാമി യതിവരാനന്ദ
Oct 5, 2020, 05:00 pm IST
in Samskriti

മഹാപുരുഷന്മാരുടെ ദേഹം കര്‍മബന്ധനങ്ങള്‍ക്കതീതമാണെങ്കിലും മറ്റുള്ളവരുടെ പാപങ്ങള്‍ ഏറ്റെടുത്ത് അവരും ശാരീരികരോഗങ്ങള്‍കൊണ്ടു കഷ്ടപ്പെടുന്നു. ശ്രീശാരദാദേവി തന്റെ ജീവിതകാലത്തില്‍ പല രോഗങ്ങള്‍കൊണ്ടു കഷ്ടപ്പെട്ടിരുന്നു. ദേവിയുടെ ശിഷ്യയായ സരയൂബാലാദേവി ഒരിക്കല്‍ ദേവിയുടെ കല്ക്കത്തയിലെ വീടായ ഉദ്‌ബോധനില്‍ എത്തിയപ്പോള്‍ രാമകൃഷ്ണസംഘത്തിലെ  സംന്യാസിമാര്‍ പറയുന്നതു കേട്ടു: ‘അമ്മേ, ഈപ്രാവശ്യം അമ്മയുടെ അസുഖം മാറിയാല്‍ ആര്‍ക്കും മന്ത്രദീക്ഷ കൊടുക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ശിഷ്യരുടെ പാപമേറ്റെടുത്ത് അമ്മയ്‌ക്ക് വളരെയേറെ കഷ്ടപ്പെടേണ്ടിവരുന്നു.’ അമ്മ ചിരിച്ചുകൊണ്ടു പറഞ്ഞു: ‘അതെന്താ കുട്ടികളെ, ശ്രീരാമകൃഷ്ണന്‍ വന്നത് രസഗുള തിന്നാന്‍ മാത്രമാണോ?’’ ശ്രീരാമകൃഷ്ണനും താനും ഭൂമിയില്‍ അവതരിച്ചത് ആളുകളുടെ ദുരിതം കുറച്ച്, അവര്‍ക്കു മുക്തി നല്കാനാണെന്നാണ് ദേവി ഉദ്ദ്യേശിച്ചത്.

സ്വന്തം ശക്തികൊണ്ടും, ദേവതമാരെ ആശ്രയിച്ചും, മരുന്നുകൊണ്ടും, ഗംഗാജലംകൊണ്ടുമെല്ലാം ദേവി തനിക്കുണ്ടായ രോഗങ്ങള്‍ക്കു പ്രതിവിധി കണ്ടെത്തുന്നതു നാം കാണുന്നു. മാത്രമല്ല, ഇതെല്ലാം ദേവി മറ്റുള്ളവര്‍ക്ക് ഉപദേശിക്കയും ചെയ്തു. ഒരിക്കല്‍ തന്റെ രോഗശമനത്തിനായി ജന്മഗ്രാമമായ ജയരാംവാടിയിലെ ഗ്രാമദേവതയായ സിംഹവാഹിനിയുടെ ക്ഷേത്രത്തില്‍ ദേവി ഉപവാസമിരുന്നു. സംഭവം ഇങ്ങനെയാണ്: അച്ഛന്റെ മരണശേഷം കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ 1874 ഏപ്രില്‍ മാസത്തില്‍ ദേവി ദക്ഷിണേശ്വരത്തേയ്‌ക്കു മടങ്ങിവന്നു. ശ്രീരാമകൃഷ്ണന് അതിസാരം പിടിപെട്ടതുകൊണ്ട് ദേവി അദ്ദേഹത്തെ ശുശ്രൂഷിച്ചു. ഗുരുദേവന്‍ രോഗമുക്തനായെങ്കിലും ദേവിക്ക് അതേ രോഗം വന്നു. രോഗം വളരെ തീഷ്ണമായി. കുറച്ചു സുഖമായപ്പോള്‍ ദേവി ജയരാംവാടിയിലേയ്‌ക്കു പോയി. അവിടെയെത്തിയപ്പോള്‍ രോഗം വീണ്ടും കലശലായി. ദേവിയുടെ അമ്മയും സഹോദരന്മാരും ശ്രദ്ധയോടെ ശുശ്രൂഷിച്ചു. പക്ഷേ, രക്ഷപ്പെടുമോ എന്നു സംശയിക്കത്തവിധം രോഗം വളരെ മൂര്‍ച്ഛിച്ചു.  

ഈ അവസരത്തില്‍ ദേവി ധൈര്യസമേതം ഒരു കാര്യം ഉറച്ചു. സിംഹവാഹിനീദേവിയുടെ പ്രതിഷ്ഠയോടുകൂടിയ ഒരു ക്ഷേത്രം ദേവിയുടെ ഗൃഹത്തിന്റെ സമീപത്തുണ്ട്. ആ ദേവിയുടെ മുമ്പില്‍ ചെന്നു മരണം വരെ ഉപവാസം കിടക്കാന്‍ തീര്‍ച്ചയാക്കി. ശരീരം മുഴുവനും നീരു വന്നു വീര്‍ത്തിരുന്നു. കണ്ണില്‍ക്കൂടിയും മൂക്കില്‍ക്കൂടിയും മുറിയാതെ ജലം ഒഴുകിയൊഴുകി കണ്ണിന്റെ കാഴ്ചപോലും നഷ്ടപ്പെട്ടിരുന്നു. ഈ നിലയില്‍ ആ വിഗ്രഹത്തിന്റെ മുമ്പില്‍ എങ്ങനെയോ എത്തി അവിടെ ഒരേ കിടപ്പു കിടന്നു. കുറച്ചു ക്ഷണങ്ങള്‍ക്കുള്ളില്‍ ദേവിയുടെ അമ്മ ശ്യാമസുന്ദരീദേവിയുടെ മുമ്പാകെ ഒരു ചെറിയ പെണ്‍കുട്ടി ചെന്നു പറഞ്ഞു: ‘വേഗം പോകൂ, മകളെ അവിടെനിന്നു കൂട്ടിക്കൊണ്ടുവരൂ. ഈ രോഗാവസ്ഥയില്‍ പുത്രിയെ അവിടെ വിടുന്നതു ശരിയാണോ? വേഗം കൂട്ടിക്കൊണ്ടുവന്ന് ഈ മരുന്നു കൊടുക്കൂ. പൂര്‍ണ്ണസുഖം കിട്ടും.’ ഇതേ സമയത്ത്, സിംഹവാഹിനിയുടെ മുമ്പില്‍ കിടക്കുന്ന ദേവിക്കും കണ്ണിലേയ്‌ക്കുള്ള ഒരു മരുന്നു നിര്‍ദ്ദേശിക്കപ്പെട്ടു. ആ രണ്ടു മരുന്നുകളും പരീക്ഷിച്ചു. കണ്ണില്‍ വെള്ളം വരുന്നതിന് അന്നു മുതല്‍ കുറവു കണ്ടുതുടങ്ങി. ക്രമേണ കണ്ണുകള്‍ക്കു പൂര്‍ണസുഖം ലഭിച്ചു. ശരീരത്തിലുണ്ടായിരുന്ന നീരും ക്രമേണ കുറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ദേവി തന്റെ പഴയ ആരോഗ്യം വീണ്ടെടുത്തു. ആരെങ്കിലും രോഗം എങ്ങനെ ഭേദമായി എന്നു ചോദിച്ചാല്‍ അമ്മയായ സിംഹവാഹിനിയാണ് മരുന്നു തന്നതെന്നാണ് ദേവി പറയുക. അന്നുമുതല്‍ സിംഹവാഹിനിയുടെ മാഹാത്മ്യവും വര്‍ദ്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാഹത്തലേന്ന് വധു കാമുകനോടൊപ്പം ഒളിച്ചോടി ; പകരം സഹോദരിയുമായി വിവാഹത്തിന് തീരുമാനം ; തനിക്കും പ്രണയമുണ്ടെന്ന് സഹോദരി; കൂട്ടത്തല്ല്

India

സ്വന്തം പരാജയങ്ങളെ ഹിന്ദു ഭൂരിപക്ഷത്തിന് മേൽ കെട്ടിവയ്‌ക്കാൻ ശ്രമിച്ചവരാണ് കോൺഗ്രസ് ; തീവ്രവാദ ആക്രമണങ്ങളെ നിശബ്ദമായി സഹിച്ച ഇന്ത്യയല്ല ഇത്

India

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയിലെ AI ഫീച്ചറുകൾ വേഗത്തിലാക്കാന്‍ സഹായിക്കുന്ന ഡേറ്റ സെന്‍റര്‍ റിലയന്‍സ് 2028ല്‍ പൂര്‍ത്തിയാക്കും

India

എന്നെ ആരും പരിഹസിക്കരുത് : തന്നെ ട്രോളിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിച്ച് ധ്രുവ് രാത്തി ; ഇപ്പോൾ ആവിഷ്ക്കാര സ്വാതന്ത്ര്യം എവിടെ പോയെന്ന് സോഷ്യൽ മീഡിയ

Kerala

ഷിഗല്ല ബാധ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അതിര്‍ത്തികളെ അടുത്ത് നിരീക്ഷിക്കാന്‍ പാകിസ്ഥാന്‍ ചൈനയുടെ സഹായത്തോടെ അയച്ച ആറ് ബഹിരാകാശ ഉപഗ്രഹങ്ങള്‍ (ഇടത്ത്)

ഇന്ത്യയുടെ ഭൗമോപരിതലത്തെ അടുത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന ആറ് ഉപഗ്രഹങ്ങള്‍ പാകിസ്ഥാന്‍ ബഹിരാകാശത്തേക്ക് അയച്ചതായി റിപ്പോര്‍ട്ട്; പിന്നില്‍ ചൈന

നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡ് വിഷയം; കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറി

വിവാദമായ ബറൂച്ച് ജുമാ മസ്ജിദിന്റെ നിലവറയിൽ ഹിന്ദു, ജൈന ദേവതകളുടെ വിഗ്രഹങ്ങൾ  ; മഹാഗണപതി , ഹനുമാൻ വിഗ്രഹങ്ങളുടെ ദൃശ്യങ്ങൾ പുറത്ത്

ആലുവയില്‍ ഒഴിഞ്ഞ പറമ്പില്‍ വലിയ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

കാട്ടാന ഭീഷണി: 500 പേരുടെ സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സ് അടിയന്തരമായി രൂപീകരിക്കും

എന്‍ഡിഎയ്‌ക്ക് പിന്തുണ നല്‍കുന്ന തൃണമൂല്‍ എംപിമാരില്‍ ശത്രുഘന്‍ സിന്‍ഹയും; ആരൊക്കെയാണ് ആ 19 വിമത എംപിമാര്‍?

കോഴിക്കോട് വീണ്ടും നിപ, രോഗം ഫറോക്ക് സ്വദേശിക്ക്

ഫയലും വാച്ചും മോഷ്ടിച്ചെന്ന് പൊലീസില്‍ പരാതി നല്‍കി പാലാ നഗരസഭാധ്യക്ഷ, പരാതി കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ, യുഡിഎഫില്‍ തമ്മില്‍പോര് രൂക്ഷം

അനധികൃതമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശി ദമ്പതികൾ നടത്തിയത് വൻ ഭൂമിക്കച്ചവടം ; 14 വർഷത്തിനുള്ളിൽ റംസാനും സാദിനയും കെട്ടിപ്പടുത്തത് കോടികളുടെ സാമ്രാജ്യം

കേരളാതീരത്ത് മത്തി വന്‍തോതില്‍ കടലില്‍ കയറുന്നു…കാരണം അപ് വെല്ലിംഗ് പ്രതിഭാസം…ഒമേഗ-3 യുടെ സ്രോതസ്സായ മത്തി ഇഷ്ടംപോലെ കഴിക്കാന്‍ ഡോക്ടര്‍മാര്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.