Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സര്‍ക്കാരിനെതിരെ പ്രതിഷേധം: ഗവ.മെഡിക്കല്‍ കോളേജിലെ 15 ഡോക്ടര്‍മാര്‍ കൊവിഡ് നോഡല്‍ ഓഫീസര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ രോഗിയുടെ വ്രണത്തില്‍ പുഴുവരിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തെത്തുടര്‍ന്ന് അവിടുത്തെ കോവിഡ് നോഡല്‍ ഓഫീസര്‍ ആയ ഡോക്ടറെയും രണ്ട് ഹെഡ് നേഴ്‌സ്മാരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2020, 10:18 am IST
in Thrissur

തൃശൂര്‍ : തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ 15 ഡോക്ടര്‍മാര്‍ കൊവിഡ് നോഡല്‍ ഓഫീസര്‍ സ്ഥാനം രാജിവെച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ.അരുണയ്‌ക്കെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി.

തിരുവനന്തപുരം ഗവണ്മെന്റ്  മെഡിക്കല്‍ കോളേജില്‍ രോഗിയുടെ വ്രണത്തില്‍ പുഴുവരിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തെത്തുടര്‍ന്ന് അവിടുത്തെ കോവിഡ് നോഡല്‍ ഓഫീസര്‍ ആയ ഡോക്ടറെയും രണ്ട് ഹെഡ് നേഴ്‌സ്മാരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇനി മുതല്‍ കേരളത്തിലെ ഒരു ആശുപത്രിയിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാതിരിക്കാനുളള നടപടികളാണ് വേണ്ടത്. എന്നാല്‍ ഇരുട്ടു കൊണ്ട് ഓട്ടയടക്കുക എന്നു മാത്രമേ ഇപ്പോളുണ്ടായ നടപടിയെ വിശേഷിപ്പിക്കാന്‍ പറ്റൂ.

മെഡി.കോളേജുകളിലെയും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലെയും കാര്യങ്ങള്‍ എങ്ങനെ നടന്നു പോകുന്നു എന്ന് ഒട്ടും ആലോചിക്കാതെയുള്ള അപക്വമായ നിലപാടാണിത് എന്ന് ചൂണ്ടിക്കാട്ടിയാണ് 15 നോഡല്‍ ഓഫീസര്‍മാര്‍ പ്രിന്‍സിപ്പാളിന് രാജിക്കത്ത് നല്‍കിയത്.

 മെഡി.കോളേജുകളില്‍ സാധാരണ രോഗികളുടെ ചികില്‍സയ്‌ക്ക് പുറമെയുള്ള കാര്യങ്ങള്‍ നോക്കുന്നത് കൂട്ടിരിപ്പുകാരാണ്.  രോഗികളുടെ എണ്ണത്തിന് ആനുപാതികമായി നഴ്‌സുമാരും നഴ്‌സിങ്ങ് അസിസ്റ്റന്റ്മാരും ക്ലീനിംഗ് സ്റ്റാഫും ഇല്ല എന്നത് പല തവണ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.  

ഇന്നത്തെ കോവിഡ് സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജുകളില്‍ അദ്ധ്യാപനത്തോടൊപ്പം കോവിഡ് രോഗികളുടെ ചികില്‍സ , നോണ്‍ കോവിഡ് രോഗികളുടെ ചികില്‍സ തുടങ്ങി എത്രയോ അധിക ജോലി ബാധ്യത വന്നു. കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്ന വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ പറ്റാത്ത അവസ്ഥ വന്നു. ഡോക്ടര്‍മാരും ജീവനക്കാരും പി പി ഇ കിറ്റ്  ധരിക്കുന്നതിനാല്‍ ആശയ വിനിമയത്തിലും , കാര്യങ്ങള്‍ ചെയ്യുന്നതിലും കടുത്ത പ്രതിബന്ധങ്ങള്‍ ഉണ്ടായി. ജീവനക്കാര്‍ പലരും ക്വാറന്റൈനിലും ഐസൊലേഷനിലുമായി . അതോടൊപ്പം 8 മാസങ്ങളോളമായുള്ള കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ മൂലം ആരോഗ്യ പ്രവര്‍ത്തകര്‍ മാനസികമായും ശാരീരികമായും തളര്‍ന്നു. മറ്റു സംസ്ഥാനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അധിക ശമ്പളം വാഗ്ദാനം ചെയ്തപ്പോള്‍ ഇവിടെ ശമ്പളം പിടിച്ചു വെക്കുകയാണ്.

യഥാര്‍ത്ഥ പ്രശ്‌നങ്ങളെ നോക്കിക്കാണാതെ പൊതുബോധത്തെ തല്‍ക്കാലം തൃപ്തിപ്പെടുത്താനുള്ള ചെപ്പടിവിദ്യയായി മാത്രമേ ഈ തീരുമാനത്തെ കാണാന്‍ പറ്റൂ. സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്ന് കെജിഎംസിടിഎ സംസ്ഥാനസമിതി  ആവശ്യപ്പെട്ടു.  

Tags: doctorMedical CollegeCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി മരിച്ച കേസില്‍ 2 ഡോക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കും,മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

പുതിയ വാര്‍ത്തകള്‍

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.