Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പച്ചക്കറി വില കുതിച്ചു കയറുന്നു; സ്വയം പര്യാപ്തതയിലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു

ഓണം കഴിഞ്ഞതു മുതലാണ് സംസ്ഥാനത്ത് പച്ചക്കറികളുടെ വില ക്രമാതീതമായി കൂടാന്‍ തുടങ്ങിയത്. 30 രൂപയായിരുന്ന ഒരു കിലോ തക്കാളി മൊത്ത വിപണിയില്‍ 50ല്‍ എത്തി. ചില്ലറ വില്‍പ്പനക്കാരിലേക്ക് ഇതെത്തുമ്പോള്‍ 60 വരെ ആകുന്നുണ്ട്. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമുണ്ടായ മഴയില്‍ തക്കാളി നശിച്ചതിനാല്‍ വിളവെടുപ്പ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് മൊത്തക്കച്ചവടക്കാര്‍ പറയുന്നു. മഴ നനഞ്ഞ തക്കാളി പെട്ടെന്ന് നശിക്കുന്നുണ്ട്. ഒരു പെട്ടി തക്കാളി വാങ്ങിയാല്‍ രണ്ടു കിലോ വരെ കേടാകുന്നതിനാലാണ് ചെറുവിപണിയില്‍ വില കൂടാന്‍ കാരണമെന്നും ഇവര്‍ പറയുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 30, 2020, 01:40 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനത്തിനിടെ പച്ചക്കറി വിലയും കുതിച്ചുയരുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. പച്ചക്കറി ഉത്പാദന കാര്യത്തില്‍ നമ്മള്‍ സ്വയംപര്യാപ്തതയിലാണെന്ന് സര്‍ക്കാര്‍ പറയുമ്പോഴും കേരളത്തിനകത്ത് ഉത്പാദിപ്പിക്കുന്ന പച്ചക്കറിക്ക് നല്‍കേണ്ടി വരുന്നത് തീവില. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പച്ചക്കറി വിപണന കേന്ദ്രത്തിലും വിലയുടെ കാര്യത്തില്‍ കുറവില്ല.  

ഓണം കഴിഞ്ഞതു മുതലാണ് സംസ്ഥാനത്ത് പച്ചക്കറികളുടെ വില ക്രമാതീതമായി കൂടാന്‍ തുടങ്ങിയത്. 30 രൂപയായിരുന്ന ഒരു കിലോ തക്കാളി മൊത്ത വിപണിയില്‍ 50ല്‍ എത്തി. ചില്ലറ വില്‍പ്പനക്കാരിലേക്ക് ഇതെത്തുമ്പോള്‍ 60 വരെ ആകുന്നുണ്ട്. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമുണ്ടായ മഴയില്‍ തക്കാളി നശിച്ചതിനാല്‍ വിളവെടുപ്പ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് മൊത്തക്കച്ചവടക്കാര്‍ പറയുന്നു. മഴ നനഞ്ഞ തക്കാളി പെട്ടെന്ന് നശിക്കുന്നുണ്ട്. ഒരു പെട്ടി തക്കാളി വാങ്ങിയാല്‍ രണ്ടു കിലോ വരെ കേടാകുന്നതിനാലാണ് ചെറുവിപണിയില്‍ വില കൂടാന്‍ കാരണമെന്നും ഇവര്‍ പറയുന്നു.  

വെണ്ടക്കയ്‌ക്ക് 45 രൂപ വരെയാണ് മൊത്തവില. ചില്ലറ വില്‍പ്പനക്കാര്‍ 70 രൂപ വരെ വാങ്ങുന്നുണ്ട്. കാരറ്റിന് 75 രൂപയാണ് മൊത്തവില. മുരിങ്ങക്കായ്‌ക്ക് കിലോയ്‌ക്ക് എഴുപതിനടുത്തെത്തി. സവാളയുടെ വിലയില്‍ കണ്ണുപൊള്ളുന്നു. കിലോയ്‌ക്ക് 25 രൂപയില്‍ നിന്ന് 48ല്‍ എത്തി നില്‍ക്കുന്നു. കിലോയ്‌ക്ക് 40 രൂപയായിരുന്ന ചെറിയ ഉള്ളി 80ലും. ഇത്തരത്തില്‍ എല്ലാ പച്ചക്കറികളുടെയും വില ഉയരുന്നു. കൊവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം  സാധാരണക്കാരന് ഇത് ഇരട്ടി ദുരിതമാണ്. രണ്ടു ദിവസം കൂടുംതോറും സംസ്ഥാനത്ത് പച്ചക്കറികളുടെ വില ഉയരുകയാണ്.  

സംസ്ഥാനം പച്ചക്കറിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തതയിലായെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. എന്നാല്‍ ഇപ്പോഴും തമിഴ്‌നാട്ടില്‍ നിന്നോ മൈസൂരില്‍ നിന്നോ പച്ചക്കറികള്‍ എത്തിയില്ലെങ്കില്‍ മലയാളികളുടെ അന്നം മുടങ്ങുന്ന അവസ്ഥയാണ്. പയര്‍, കിഴങ്ങുവര്‍ഗങ്ങള്‍ ഉള്‍പ്പെടെ ഭൂരിഭാഗം പച്ചക്കറികളും ക്യഷി ചെയ്യുന്നുണ്ടെങ്കിലും ആവശ്യത്തിനുള്ളവ ലഭിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതുകൊണ്ടാണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്കും വില കൂടുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

പച്ചക്കറികള്‍ കേടുകൂടാതെ സംരക്ഷിക്കാനുള്ള വിപുലമായ സംവിധാനം ഒരുക്കുന്നുണ്ടെന്നും കര്‍ഷകര്‍ക്ക് വിത്ത്, വളം, നടീല്‍ വസ്തുക്കള്‍ തുടങ്ങിയവ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നുണ്ടെന്നുമാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഓണം പോലുള്ള വിശേഷ സമയങ്ങളില്‍ മാത്രമാണ് ഹോര്‍ട്ടികോര്‍പ്പ് പോലുള്ള സ്ഥലങ്ങളില്‍ എല്ലാ പച്ചക്കറികളും ലഭിക്കുന്നത്. പച്ചക്കറി കൃഷിയിലേക്ക് ജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കോടികള്‍ മുടക്കുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്നില്ലെന്നും ആക്ഷേപം നിലനില്‍ക്കുന്നു.

Tags: keralavegeകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വിജയ് ജോസഫിനെ വിമർശിച്ചു; ഡിഎംകെയുടെ മാർക്കണ്ഡേയ എംഎൽഎ അറസ്റ്റിൽ

നമാമി രാമം-4 : സകലചരാചര ഗുരുവിനും ഗുരു

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

സ്പെയിൻ–അർജന്റീന ഫൈനൽ: പന്തിനപ്പുറമുള്ള രാഷ്‌ട്രീയം

സ്പെയിന്റെ വിജയഗാഥ: ലോകകപ്പിലെ കിരീടത്തിനപ്പുറം ഒരു രാജ്യത്തിന്റെ നയവിജയം

രാമസ്പര്‍ശം -4: അവതാരത്തിന്റെ ആനന്ദം

ലോകമാകെ 300ലധികം രാമായണങ്ങള്‍

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

രാമായണം: ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് !

പാകിസ്ഥാനിലെ പഞ്ചാബിൽനിന്ന് നാടുകടത്തിയത് 2.6 ലക്ഷം അഫ്ഘാനികളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.