Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മാങ്കുളം കുറത്തിക്കുടിയില്‍ ചങ്ങാടത്തില്‍ പുഴ മുറിച്ച് കുത്തൊഴിക്കില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി

ഇന്നലെ രാവിലെ പൂന്തുറപ്പുഴയിലാണ് അപകടമുണ്ടായത്. സംഭവം പുറം ലോകമറിയുന്നത് ഉച്ചയോടെ. വനവാസികളായ മൂന്ന് കുടുംബത്തിലെ ആളുകളാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് സ്തീകള്‍ ഇവരുടെ ഭര്‍ത്താക്കന്മാര്‍, കൂടാതെ മൂന്ന് കുട്ടികളുമാണ് അപകടത്തില്‍പ്പെട്ടത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Sep 22, 2020, 12:08 pm IST
in Idukki
ചങ്ങാടം മറിഞ്ഞുണ്ടായ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ നാട്ടുകാര്‍ക്കൊപ്പം

ചങ്ങാടം മറിഞ്ഞുണ്ടായ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ നാട്ടുകാര്‍ക്കൊപ്പം

ഇടുക്കി: മാങ്കുളം കുറത്തിക്കുടിയില്‍ ചങ്ങാടത്തില്‍ പുഴ മുറിച്ച് കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ഒമ്പത് പേരെ പ്രദേശവാസികള്‍ തന്നെ സാഹസികമായി രക്ഷപ്പെടുത്തി. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വലിയ ദുരന്തം ഒഴുവായത്, നാല് തവണ മലക്കം മറിഞ്ഞ ചങ്ങാടം ഒഴുകി പോയത് രണ്ട് കിലോ മീറ്ററോളം.  

ഇന്നലെ രാവിലെ പൂന്തുറപ്പുഴയിലാണ് അപകടമുണ്ടായത്. സംഭവം പുറം ലോകമറിയുന്നത് ഉച്ചയോടെ. വനവാസികളായ മൂന്ന് കുടുംബത്തിലെ ആളുകളാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് സ്തീകള്‍ ഇവരുടെ ഭര്‍ത്താക്കന്മാര്‍, കൂടാതെ മൂന്ന് കുട്ടികളുമാണ് അപകടത്തില്‍പ്പെട്ടത്. ശശി(50), ഭാര്യ കുമാരി(40), ശിവന്‍ (40), ഭാര്യ ഓമന (30) ഇരുവരുടേയും മകള്‍ ശിവഗംഗ (അഞ്ച്), ശിവാനന്ദ്(35), ഭാര്യ ശിവ (20), അനന്ദു(6), അനുമോള്‍(4) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ശശി ഭാര്യ കുമാരി എന്നിവര്‍ക്കാണ് കൈയ്‌ക്ക് പരിക്കേറ്റത്.

കൂവ പറിച്ച് ഉണങ്ങിയ ശേഷം ഇവ ശേഖരിക്കാന്‍ വനത്തില്‍ പോയതായിരുന്നു കുടുംബങ്ങള്‍. സാധാരണയായി ആഴ്ചകളോളം ഇവര്‍ ഭക്ഷണവുമായി വനത്തില്‍ കഴിയാറുണ്ട്. ഇത്തരത്തില്‍ വന്ന ശേഷം മഴയില്‍ വെള്ളം ഉയര്‍ന്നതോടെ പുഴ മുറിച്ച് കടക്കുന്നത് ആദ്യം മാറ്റിവെച്ചു. പിന്നീട് വെള്ളം കുറഞ്ഞപ്പോഴാണ് മറുകരയ്‌ക്ക് കടക്കാന്‍ ശ്രമിച്ചത്്. ഈ സമയം കയര്‍പോട്ടി ചങ്ങാടം അപകടത്തില്‍പ്പെട്ടു. ഈ സ്ഥലം മൂന്ന് പുഴകളും ഒരു തോടും ചേരുന്നയിടമാണ്.  

അപകടം നേരില്‍ കണ്ട ജെയ്‌മോന്‍ എന്ന ഇവരുടെ ബന്ധുവും ഇയാളുടെ സുഹൃത്തും ചേര്‍ന്നാണ് രക്ഷക്കെത്തിയത്. രണ്ട് സ്ത്രീകളെയും രണ്ട് കുട്ടികളെയും ചങ്ങാടവും ഇവരാണ് ഒപ്പം നീന്തിയെത്തി കരക്കെത്തിച്ചത്. ബാക്കിയുള്ളവര്‍ സ്വയം നീന്തിക്കയറി. ചങ്ങാടത്തില്‍ നിന്ന് പിടിവിടാതെ മനധൈര്യം സംഭരിച്ച് പിടിച്ചുകിടന്നതാണ് ദുരന്തം ഒഴുവാക്കിയത്.  

മാങ്കുളത്ത് നിന്ന് എട്ട് കിലോ മീറ്റര്‍ ദൂരയാണ് അപകടമുണ്ടായ സ്ഥലം. ഓഫ് റോഡ് വാഹനങ്ങള്‍ മാത്രം എത്തുന്ന ഇവിടെ മൊബൈല്‍ ഫോണും വൈദ്യുതിയും അടക്കമുള്ളവ ലഭ്യമല്ല. സംഭവം അറിഞ്ഞ ഉടന്‍ തന്നെ ദേവികുളം തഹസില്‍ദാര്‍ ജിജി കുന്നംപ്പിള്ളിലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തേക്ക് തിരിച്ചു. അപകടത്തില്‍പ്പെട്ടവരെ നേരില്‍ കണ്ട് സംസാരിച്ച ശേഷമാണ് ഇവര്‍ ഇന്നലെ രാത്രിയോടെ തിരിച്ച് മടങ്ങിയെത്തിയത്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.  

Tags: riverMankulam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

Kerala

പമ്പയാറ്റില്‍ ചൂണ്ടയിട്ടവര്‍ക്ക് കിട്ടിയത് ചാക്ക് കെട്ടില്‍ തലയോട്ടിയും തുണിക്കഷണങ്ങളും

ഒഴുക്കില്‍പെട്ട വീട്ടമ്മയെ രക്ഷിച്ച കെ.കെ. ശ്രീനിവാസനെ ആദരിക്കുന്നു
Pathanamthitta

വീട്ടമ്മയ്‌ക്ക് ഇത് പുനര്‍ജന്മം; കടവില്‍ തുണി കഴുകുന്നതിനിടെ നദിയിലെ ഒഴുക്കില്‍പ്പെട്ടു, രക്ഷകനായി അഗ്‌നിശമനസേന ഉദ്യോഗസ്ഥൻ

Kerala

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

India

മധ്യപ്രദേശിൽ നദിയിൽ കുളിക്കാൻ പോയ ഏഴ് വയസ്സുകാരിയെ മുതല പിടികൂടി; ശരീരത്തിന്റെ പകുതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

സ്റ്റേഷന്‍ പരിസരം വൃത്തിഹീനം, പൊലീസിന് പിഴയിട്ട് പാലമേല്‍ ഗ്രാമപഞ്ചായത്ത്

ജൂൺ 17 ന് ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും: അവർ ചർച്ച ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങൾ ഇതാ

നീറ്റ്-യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യാജ പ്രചാരണം, പിന്നില്‍ പാറ്റ പാര്‍ട്ടിയെന്ന് സംശയം

ഞാന്‍ പാകിസ്ഥാനിലല്ല നില്‍ക്കുന്നത്, എന്റെ മണ്ണിലാ…എന്നിട്ടും കലിമ ചൊല്ലാത്തതിന് എന്റെ അച്ഛന്‍….പഹല്‍ഗാമില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആരതി പറയുന്നു

ഖമേനിയുടെ മരണത്തിൽ കരഞ്ഞവർ ഇന്ത്യൻ നാവികന്റെ മരണം ആഘോഷമാക്കുന്നു ; അച്ഛൻ ഇസ്രായേലിനെ പിന്തുണച്ചതിന് അള്ളാഹു ശിക്ഷിച്ചതാണെന്ന് ഇസ്ലാമിസ്റ്റുകൾ

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.