Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

‘പറ്റില്ലെന്ന് പല തവണ പറഞ്ഞു; സിനിമയില്‍ ഇത് സാധാരണയാണെന്നായിരുന്നു മറുപടി’; അനുരാഗ് കശ്യപിന്റെ പീഡനത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പായല്‍ ഘോഷ്

ട്വിറ്ററിലൂടെയായിരുന്നു അനുരാഗ് കശ്യപിനെതിരെയുള്ള താരത്തിന്റെ ആദ്യം ആരോപണം. പിന്നീട് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ആവര്‍ത്തിച്ചു. മീടു തരംഗത്തിനിടെ വിഷയം ഉന്നയിക്കാന്‍ തയാറായെങ്കിലും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും എതിര്‍പ്പു മൂലം പിന്മാറി. കരിയര്‍ സംരക്ഷിക്കാനാണ് ഇത്രയും കാലം മിണ്ടാതിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2020, 04:50 pm IST
in Bollywood

മുംബൈ: ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന നടി പായല്‍ ഘോഷിന്റെ വെളിപ്പെടുത്തലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.  2014ലാണ് സംഭവമെന്നും ഇപ്പോള്‍ തെളിവുകളൊന്നും കൈയിലില്ലെന്നും പായല്‍ ഘോഷ് പറഞ്ഞു. ജനശ്രദ്ധ ആകര്‍ഷിക്കാനുള്ള ശ്രമമായി ഇതിനെ കാണരുത്. ബോളിവുഡിന്റെ യത്ഥാര്‍ഥ മുഖം തനിക്കുണ്ടായ അനുഭവത്തിലൂടെ തുറന്നുകാട്ടുകയാണെന്നും അവര്‍ പറയുന്നു.

ബോംബെ വെല്‍വെറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അനുരാഗ് കശ്യപിനെ ആദ്യം കാണുന്നത്. പിന്നീട് വീട്ടിലേക്ക് ക്ഷണിച്ചു. സിനിമാ വിശേഷങ്ങള്‍ ചര്‍ച്ച ചെയ്തു. മോശമായ അനുഭവങ്ങളൊന്നും അന്നുണ്ടായില്ല. ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. 

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും വീട്ടിലേക്ക് വിളിച്ചപ്പോഴാണ് ദുരവസ്ഥയുണ്ടായത്. അനുരാഗ് കിടപ്പുമുറിയിലേക്ക് കൂട്ടികൊണ്ടുപോയി മോശമായി പെരുമാറി. പറ്റില്ലെന്ന് പല തവണ പറഞ്ഞപ്പോള്‍ സിനിമയില്‍ ഇത് സാധാരണയാണെന്നും അടുത്ത തവണ വിളിക്കുമ്പോള്‍ തയാറായിരിക്കണമെന്നും പറഞ്ഞു. ഇതിനിടെ, നടിമാരായ ഉമ ഖുറേഷിയും മഹി ഗില്ലും ഒരു ഫോണ്‍ കോളിനകലയാണെന്ന് അനുരാഗ് പറഞ്ഞതായും പായല്‍ ഘോഷ് ആരോപിച്ചു.  

ട്വിറ്ററിലൂടെയായിരുന്നു അനുരാഗ് കശ്യപിനെതിരെയുള്ള താരത്തിന്റെ ആദ്യം ആരോപണം. പിന്നീട് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ആവര്‍ത്തിച്ചു. മീടു തരംഗത്തിനിടെ വിഷയം ഉന്നയിക്കാന്‍ തയാറായെങ്കിലും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും എതിര്‍പ്പു മൂലം പിന്മാറി. കരിയര്‍ സംരക്ഷിക്കാനാണ് ഇത്രയും കാലം മിണ്ടാതിരുന്നത്. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡില്‍ ലഹരിയുപയോഗം ചര്‍ച്ചയായ സാഹചര്യത്തിലാണ് വിഷയം ഉന്നയിക്കാന്‍ തയാറാവുന്നതെന്നും പായല്‍ ഘോഷ് പറഞ്ഞു.

എന്നാല്‍, വിമര്‍ശനങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും തന്റെ വായടപ്പിക്കാനുള്ള ശ്രമമായി മാത്രമേ ഇതിനെ കാണുന്നുള്ളൂയെന്നും അനുരാഗ് കശ്യപ് പറഞ്ഞു. സഹപ്രവര്‍ത്തകയെ സംരക്ഷിക്കേണ്ടത് സ്വന്തം ഉത്തരവാദിത്തമാണെന്ന് കരുതുന്നയാളാണ് ഞാന്‍. ഇത്തരം പ്രവണതകള്‍ എവിടെയുണ്ടായാലും പ്രതികരിക്കും. മോശമായി പെരുമാറിയതിന് തെളിവുണ്ടെങ്കില്‍ പുറത്തുവിടണമെന്നും അനുരാഗ് ആവശ്യപ്പെട്ടു.

Tags: മുംബൈസുശാന്ത് സിങ് രാജ്പൂത്ത്പായല്‍ ഘോഷ്Anurag Kashyap
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനാവശ്യവിവാദമുണ്ടാക്കി…താപ്സി പന്നുവിന്റെയും അനുരാഗ് കശ്യപിന്റെയും ദൊബാര പൊളിഞ്ഞു

Kerala

ശ്രീനിവാസന്റെ കാലത്തേതുപോലുള്ള സാമൂഹ്യരാഷ്‌ട്രീയ സിനിമകള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടുവെന്ന് വിനീത് ശ്രീനിവാസന്‍

Entertainment

സല്‍മാന്‍ ഖാന്‍ ഗുണ്ട, കുടുംബം പ്രതികാരദാഹികള്‍; എതിര്‍ത്താല്‍ ജീവിതം നശിപ്പിക്കും’; സൂപ്പര്‍ താരത്തിനെതിരെ ദബാംഗ് സംവിധായകന്‍

India

ബ്രാഹ്മണ സമൂഹത്തെ അവഹേളിച്ച അനുരാഗ് കശ്യപ് വീണ്ടും മാപ്പുമായി രംഗത്ത്

അനുരാഗ് കശ്യപ്
India

ബ്രാഹ്മണരുടെ മേൽ മൂത്രമൊഴിക്കും എന്ന പ്രസ്താവനയ്‌ക്ക് അനുരാഗ് കശ്യപിനെതിരെ നടപടിയുണ്ടാകും : കേസ് ഫയൽ ചെയ്ത് ബിജെപി നേതാവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.