Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇവിടെ എല്ലാം ഭദ്രം; കണ്ണൂര്‍ മതഭീകരവാദികളുടെ പച്ചത്തുരുത്ത്,

1993 ലെ മുംബൈ സ്‌ഫോടനപരമ്പരാ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങി മുങ്ങിയ മുന്നാഭായ് എന്ന് മനോജ് ലാല്‍ ഭുരിവാള്‍ വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞത് കണ്ണൂര്‍ ജില്ലയിലെ അത്താഴക്കുന്ന് എന്ന സ്ഥലത്തായിരുന്നു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Sep 20, 2020, 11:11 pm IST
inKerala

കണ്ണൂര്‍: അന്താരാഷ്‌ട്രാ ബന്ധമുള്ള ഭീകരാക്രമണക്കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ പ്രതികളെ ലോകം മുഴുവന്‍ തിരയുമ്പോഴും ഭീകരവാദികള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള പച്ചത്തുരുത്തായി കണ്ണൂര്‍. ഏത് സര്‍ക്കാര്‍ ഭരിച്ചാലും പ്രാദേശിക തലത്തില്‍ ഇവര്‍ക്ക് നിര്‍ലോഭമായ പിന്‍തുണയും ലഭിച്ചിരുന്നു.  

1993 ലെ മുംബൈ സ്‌ഫോടനപരമ്പരാ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങി മുങ്ങിയ മുന്നാഭായ് എന്ന് മനോജ് ലാല്‍ ഭുരിവാള്‍ വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞത് കണ്ണൂര്‍ ജില്ലയിലെ അത്താഴക്കുന്ന് എന്ന സ്ഥലത്തായിരുന്നു. മുംബൈയില്‍ അധോലോകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മുന്നാഭായ് അത്താഴക്കുന്നില്‍ നിന്നാണ് വിവാഹം ചെയ്തത്. ഭാര്യയുടെ പ്രസവത്തിനിടെ അത്താഴക്കുന്നിലെത്തി തിരികെ പോയിട്ടും കേരളാ പോലീസോ ഇന്റലിജന്‍സോ അറിഞ്ഞില്ല. ഒടുവില്‍ 2013 ഓഗസ്റ്റ് 28 ന് പുലര്‍ച്ചെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷണാണ് തങ്ങളുടെ അയല്‍വാസിയായ മുന്നാഭായ് ലോകം വിറപ്പിച്ച കൊടും ഭീകരനാണെന്ന് പ്രദേശവാസികളില്‍ പലരും അറിയുന്നത്.  

മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രത്യേക ടാഡാ കോടതി  സഞ്ജയ് ദത്ത് ഉള്‍പ്പടെ 100 പ്രതികളെയാണ് ശിക്ഷിച്ചത്. 1993 മാര്‍ച്ച് 12 ന് മുംബൈയിലെ പ്രധാനപ്പെട്ട 13 സ്ഥലങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 250 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആക്രമണത്തിനാവശ്യമായ സ്‌ഫോടക വസ്തുക്കള്‍ എത്തിച്ച് നല്‍കിയത് മുന്നാ ഭായ് ആയിരുന്നു.  

ബെംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായ കണ്ണൂര്‍ മമ്പറത്തെ പി.എ. സലീം പോലീസിനെ വെട്ടിച്ച് 10 വര്‍ഷം ഒളിവില്‍ കഴിഞ്ഞത് പിണറായി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പറമ്പായി എന്ന സ്ഥലത്താണ്. പറമ്പായിയില്‍ വിവാഹം ചെയ്ത് ഭാര്യവീട്ടില്‍ താമസമാക്കിയ സലീമിനെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പോലീസിനായില്ല. 2018 ~ഒക്‌ടോബര്‍ 12 ന് സെന്‍ട്രല്‍  ക്രൈംബ്രാഞ്ച് സംഘം പറമ്പായിയിലെത്തി സലീമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ലഷ്‌കര്‍ ഇ ത്വയ്ബയുമായി സലീം ബന്ധം വെച്ചിരുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.  

കളമശ്ശേരിയില്‍ സ്‌ഫോടക വസ്തു മോഷ്ടിച്ചതുള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ സലിം പ്രതിയാണ്. 2012 ഒക്‌ടോബര്‍ 21 ന് പാതിരിയാട് പറമ്പായിയിലെ പ്രകാശന്റെ മകന്‍ പി.നിഷാദിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ കേസിലും സലീം പ്രതിയാണ്. നിഷാദിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ച് മൂടിയെന്നായിരുന്നു സലീം എന്‍ഐഎക്ക് മഴി നല്‍കിയത്.  

2008 ജൂലൈ 25 ന് ബെംഗളൂരുവിലുണ്ടായ സ്‌ഫോടനപരമ്പരയില്‍ രണ്ട് പേര്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതികളായ അബ്ദുള്‍ നാസര്‍ മദനി, തടിയന്റവിട നസീര്‍ എന്നിവര്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്.  

ലോകം മുഴുവന്‍ തിരയുമ്പോഴും ഭീകരാക്രമണ കേസുകളിലെ പ്രതികളെ കേരളത്തിലെ ഗ്രാമങ്ങളിലെത്തി വിവാഹം ചെയ്ത് സൈ്വര്യവിഹാരം നടത്തുന്നത് പ്രാദേശികമായ സഹയത്തിലാണെങ്കിലും ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് അന്വേഷണം നടത്തുകയോ നടപടിയെടുക്കാറോ ഇല്ല. ഇത്തരം പ്രാദേശിക സഹായങ്ങളാണ് കേരളം മതതീവ്രവാദികളുടെ വിഹാരകേന്ദ്രമാക്കുന്നത്. കേന്ദ്ര സംഘം അറസ്റ്റ് ചെയ്യുമ്പോഴാണ് പലപ്പോഴും കേരളാ പോലീസ് വിവരം അറിയുന്നതെന്നതും സ്ഥിതി കൂടുതല്‍ ഗൗരവമുള്ളതാക്കുന്നു.

Tags: kannurterrorists
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.