Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജലീലിനെ വിളിപ്പിച്ചത് സാക്ഷിയാക്കാനല്ല; എന്‍ഐഎ ചോദ്യം ചെയ്തത് തീവ്രവാദ, രാജ്യദ്രോഹ വകുപ്പുകളില്‍; പ്രതികളായവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍

യുഎപിഎ സെക്ഷന്‍ 16, 17, 18 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചുമത്തിയ 'ആര്‍സി-02/2020/എന്‍ഐഎ/കെഒസി'- കേസില്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഹാജരാകണം എന്നാണ് ജലീലിന് നല്‍കിയ നോട്ടീസില്‍ പറയുന്നത്. യുഎപിഎ സെക്ഷന്‍ 16 എന്നാല്‍ തീവ്രവാദക്കുറ്റം ആണ്. സെക്ഷന്‍ 17 തീവ്രവാദത്തിനായി പണം സ്വരൂപിക്കലും സെക്ഷന്‍ 17 തീവ്രവാദത്തിനായി ഗൂഢാലോചന നടത്തലുമാണ്.

അനീഷ് അയിലം by അനീഷ് അയിലം
Sep 19, 2020, 12:09 pm IST
in Kerala

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെ എന്‍ഐഎ വിളിപ്പിച്ചത് സാക്ഷിയാകാനെന്ന വാദം തെറ്റ്. ജലീലിനെ വിളിപ്പിച്ചത് തീവ്രവാദ, രാജ്യദ്രോഹ വകുപ്പുകളില്‍ പ്രതികളായവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ത്തന്നെ. എന്‍ഐഎ നല്‍കിയ നോട്ടീസിലും ഇത് വ്യക്തമെന്ന് നിയമവിദഗ്ധര്‍.

യുഎപിഎ സെക്ഷന്‍ 16, 17, 18 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചുമത്തിയ ‘ആര്‍സി-02/2020/എന്‍ഐഎ/കെഒസി’-  കേസില്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഹാജരാകണം എന്നാണ് ജലീലിന് നല്‍കിയ നോട്ടീസില്‍ പറയുന്നത്.  യുഎപിഎ സെക്ഷന്‍ 16 എന്നാല്‍ തീവ്രവാദക്കുറ്റം ആണ്. സെക്ഷന്‍ 17 തീവ്രവാദത്തിനായി പണം സ്വരൂപിക്കലും സെക്ഷന്‍ 17 തീവ്രവാദത്തിനായി ഗൂഢാലോചന നടത്തലുമാണ്.  

ഈ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ‘ആര്‍സി-02/2020/എന്‍ഐഎ/കെഒസി’കേസില്‍ സ്വപ്‌ന സുരേഷും സന്ദീപ് നായരും അടക്കമുള്ളവരാണ് പ്രതികള്‍. അവരുടെ മൊഴികളില്‍ നിന്നും കെ.ടി.ജലീലിന് ഇതുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സിക്ക് ബോധ്യപ്പെട്ടതിനാലാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  

മാത്രമല്ല, കേസില്‍ പ്രതിചേര്‍ക്കാത്ത ഒരാളെ ക്രിമിനല്‍ ചട്ടപ്രകാരം 160 അനുസരിച്ച് സാക്ഷി ആയി മാത്രമേ ചോദ്യം ചെയ്യലിനു വിളിക്കാനാവൂ.  തുടര്‍ന്ന് മൊഴികളുടെ വിലയിരുത്തല്‍ നടത്തിയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഖുറാന്‍ കടത്തലോ, റംസാന്‍ കിറ്റ് നല്‍കിയതോ ആയ കേസുകള്‍ ഒന്നും എന്‍ഐഎ അന്വേഷിക്കുന്നുമില്ല. ഇതോടെ ഖുറാന്‍ കടത്തും ചട്ടലംഘനവും കോണ്‍സുലേറ്റ് ബന്ധവും ചോദിച്ച് അറിയാനാണെന്ന ജലീലിന്റെയും സിപിഎം നേതാക്കളുടെയും വാദവും പൊള്ളയാണെന്ന് തെളിഞ്ഞിട്ടുണ്ട് .

എന്‍ഐഎ നല്‍കിയ നോട്ടീസില്‍  ‘കെ.ടി.ജലീല്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി, കേരള സര്‍ക്കാര്‍’ എന്നാണ് വിലാസം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ മന്ത്രി എന്ന നിലയില്‍ അല്ല വ്യക്തിപരമായാണ് അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരായതെന്ന വാദവും പൊളിഞ്ഞു.

Tags: എൻ‌ഐ‌എകെ.ടി. ജലീല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

Kerala

കള്ളപ്പണ ഇടപാട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ 2.53 കോടി വിലമതിക്കുന്ന വസ്തു കണ്ടുകെട്ടി

Kerala

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടന കേസ്: മുഹമ്മദ് ഇദ്രിസ് പിടിയില്‍; അറസ്റ്റിലായത് ചാവേറായ ജമേഷ മുബീന്റെ സുഹൃത്തെന്ന് എന്‍ഐഎ

Kerala

പിഎഫ്‌ഐ നീക്കങ്ങളെല്ലാം ഇസ്ലാമിക രാഷ്‌ട്രം ലക്ഷ്യമിട്ട്; പിഎഫ്‌ഐ ക്രൂരതകള്‍ എന്‍ഐഎ റിപ്പോര്‍ട്ടിലും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലങ്ങളിലും

Article

ഹരിയാന സംഘര്‍ഷം: പിന്നില്‍ ആരാജകത്വം നടപ്പിലാക്കാനുള്ള തീവ്രമുസ്ലീം സംഘടനകളുടെ ശ്രമം; കാരണം തീവ്രവാദപ്രവര്‍ത്തനത്തിന് ഏറ്റതിരിച്ചടി; കേരളവും പേടിക്കണം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.