Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വപ്‌നക്കുരുക്കില്‍ മന്ത്രി പുത്രന്മാരും

കെ.ടി.ജലീലിനെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മന്ത്രിപുത്രന്മാരുടെ പങ്ക് പുറത്ത് വരുന്നത്. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിച്ച യുണിടാക് കമ്പനി നല്‍കിയ നാലുകോടി കമ്മീഷനില്‍ നിന്നും മന്ത്രിയുടെ മകനും പങ്ക് ലഭിച്ചെന്നാണ് അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷും മന്ത്രിയുടെ മകനും അടുത്ത സൗഹൃദത്തിലാണ്. ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ട്. ചില സൗഹൃദ ചിത്രങ്ങള്‍ മാധ്യമങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 14, 2020, 11:29 am IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വര്‍ണക്കടത്തു കേസില്‍ മന്ത്രി കെ.ടി. ജലീലിനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ന്റെ മകന്‍ ബിനീഷ് കോടിയേരിക്കും  പിന്നാലെ മന്ത്രിപുത്രന്മാര്‍ക്കും കൂടുതല്‍ മന്ത്രിമാര്‍ക്കും പങ്കെന്ന് വിവരം. നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്ത് അന്വേഷണം മന്ത്രി പുത്രന്മാരിലേയ്‌ക്ക് നീളുകയാണ്. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഒരു മന്ത്രിയുടെ മകന്‍ കൂടി കമ്മീഷന്‍ വാങ്ങിയെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. സ്വപ്‌ന സുരേഷ് സംഘാടകയായി ദുബായില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഈ മന്ത്രിക്കും എംഎല്‍എമാര്‍ക്കും സന്ദര്‍ശനത്തിന് സൗകര്യം ഒരുക്കിയത് മകനും കമ്പനിയും. മറ്റ് രണ്ട് മന്ത്രിമാരും നിരീക്ഷണത്തില്‍.

കെ.ടി.ജലീലിനെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെയും  എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മന്ത്രിപുത്രന്മാരുടെ പങ്ക് പുറത്ത് വരുന്നത്. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിച്ച യുണിടാക് കമ്പനി നല്‍കിയ നാലുകോടി കമ്മീഷനില്‍ നിന്നും മന്ത്രിയുടെ മകനും പങ്ക് ലഭിച്ചെന്നാണ് അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷും മന്ത്രിയുടെ മകനും അടുത്ത സൗഹൃദത്തിലാണ്. ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ട്. ചില സൗഹൃദ ചിത്രങ്ങള്‍ മാധ്യമങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.  

ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവരങ്ങളും അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്. ബിനീഷ് കോടിയേരിയുടെ ബിനാമി സ്ഥാപനമെന്നു ആരോപണം നേരിടുന്ന  യുഎഎഫ്എക്‌സ് എന്ന വിസ സ്റ്റാംപിങ് ഏജന്‍സിയുടെ ഡയറക്ടര്‍ക്ക് മന്ത്രിയുടെ മകന്‍ ചെയര്‍മാനായുള്ള റിസോര്‍ട്ടില്‍ പങ്കാളിത്തമുണ്ടെന്നാണ് വിവരം.

മറ്റൊരു മന്ത്രിയും എംഎല്‍എമാരും പാര്‍ലമെന്ററി കാര്യം പഠിക്കാന്‍ പാര്‍ലമെന്റില്ലാത്ത ദുബായില്‍ പോയതുമായി ബന്ധപ്പെട്ടാണ് അതേ മന്ത്രിയുടെ മകനും സംശയനിഴലില്‍ ആയിരിക്കുന്നത്. കേന്ദ്ര വിദേശകാര്യ വകുപ്പ് ഔദ്യോഗിക യാത്ര വിലക്കിയപ്പോള്‍ സ്വകാര്യ പരിപാടി തട്ടിക്കൂട്ടിയാണ് മന്ത്രിയും എംഎല്‍എ സംഘവും ദുബായ്‌യിലെത്തിയത്. പരിപാടി സൗകര്യം ഒരുക്കിയത് സ്വപ്‌ന സുരേഷായിരുന്നു. ഈ മന്ത്രിയുടെ പുത്രന്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ പിന്തുണയും സ്വീകരിച്ചായിരുന്നു യാത്ര. ഈ യാത്രയുടെ ടിക്കറ്റ് ചെലവിനത്തില്‍ വന്‍തുകയാണ് മന്ത്രിയുടെ മകന്‍ ഈടാക്കിയത്.  

ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി എ.സി. മൊയ്തീനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ജലീലിനെ ചോദ്യം ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്ക്  രണ്ടു മന്ത്രിമാരുടെ മക്കളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന വാര്‍ത്തകള്‍ പുറത്തു വന്നത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Tags: കേരള സര്‍ക്കാര്‍സ്വര്‍ണകടത്ത്ബിനീഷ് കോടിയേരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.