Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിക്ക് മാതൃക ഇഎംഎസ്; സ്വന്തം പ്രതിച്ഛായക്ക് അപ്പുറം വിഎസിന് മറ്റൊന്നില്ല

സിപിഐ ഉള്‍പ്പെടെ മുഴുവന്‍ സഖ്യകക്ഷികളും ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ഇഎംഎസ് വെല്ലിങ്ടണെ സംരക്ഷിച്ചു. ഒടുവില്‍ പിടിച്ചുനില്‍ക്കാനാവാതെ പുറത്താക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2020, 04:25 pm IST
in Kerala

കൊച്ചി: മന്ത്രി പി. ജെ. ജോസഫിനെ മന്ത്രിസഭയില്‍നിന്ന് മാറ്റി നിര്‍ത്താന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് 24 മണിക്കൂറേ വേണ്ടിവന്നുള്ളു. വിമാനത്തില്‍ സ്ത്രീയെ അപമാനിച്ച സംഭവത്തില്‍ പരാതി പോലും ഉണ്ടായിരുന്നില്ല. പക്ഷേ, രാജ്യദ്രോഹക്കുറ്റമെന്ന് കോടതി വിധിച്ച കേസില്‍ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിനെ സംരക്ഷിച്ച് ഒപ്പം നിര്‍ത്തി, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തിലും എതിര്‍ പക്ഷത്തെന്ന് തെളിയിച്ചു. മുന്നണിയില്‍ മറ്റെല്ലാവരും എതിര്‍ത്തിട്ടും ഈര്‍ക്കില്‍ പാര്‍ട്ടിനേതാവായിരുന്ന മന്ത്രി ബി. വെല്ലിങ്ടണെ  സംരക്ഷിച്ച ഇഎംഎസ് ആണ് ഇക്കാര്യത്തില്‍ പിണറായിക്ക് മാതൃക.

കമ്യൂണിസ്റ്റു സര്‍ക്കാരുകളുടെ ഓരോ കാലത്തെ നിലപാടുകളും കൂടിയാണ് മൂന്നു സംഭവങ്ങളില്‍ വെളിപ്പെടുന്നത്. പരാതിയൊന്നുമില്ലാതെ ജോസഫിനെ പുറത്താക്കിയത് വി.എസ്. അച്യുതാനന്ദന്റെ അതിനീതിയെന്നു തോന്നാമെങ്കിലും സ്വന്തം പ്രതിച്ഛായക്കുവേണ്ടി മറ്റാര്‍ക്കും ചേതമില്ലാത്ത പണി എളുപ്പത്തില്‍ ചെയ്യുകയായിരുന്നു. വിഎസ് പക്ഷേ, സ്ത്രീ പീഡകരെ കൈയാമംവെച്ച് നടത്തിക്കുമെന്നു പറഞ്ഞതല്ലാതെ ഫലിച്ചില്ല.

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക പരിശോധനകള്‍ക്കു ശേഷം, സംശയത്തിന്റെ നിഴലിലായ മന്ത്രിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്‌തെങ്കിലും സംരക്ഷിക്കുകയാണ് പിണറായി വിജയന്‍. മന്ത്രിക്ക് ‘ക്ലീന്‍  ചിറ്റ്’ നല്‍കിയിട്ടില്ല. വീണ്ടും വിളിപ്പിക്കുമെന്നറിയിച്ച് വിട്ടിരിക്കുകയാണ്. പക്ഷേ, പിണറായിക്ക് ജലീലിനെ ഒന്നും ചെയ്യാനാവാത്ത സ്ഥിതിയില്‍ ‘മടിയില്‍ കനമാണെ’ന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നത്.

പിണറായിക്ക് പക്ഷേ പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞു നില്‍ക്കാന്‍ സാക്ഷാല്‍ ഇഎംഎസ് മാതൃകയാണ്. 1969 ല്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നയിച്ച ഇടതുപക്ഷ സര്‍ക്കാരില്‍ ഈര്‍ക്കില്‍പ്പാര്‍ട്ടി നേതാവായിരുന്ന ബി. വെല്ലിങ്ടണിന് എതിരെ അഴിമതിയാരോപണം വന്നു.  

സിപിഐ ഉള്‍പ്പെടെ മുഴുവന്‍ സഖ്യകക്ഷികളും ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ഇഎംഎസ് വെല്ലിങ്ടണെ സംരക്ഷിച്ചു. ഒടുവില്‍ പിടിച്ചുനില്‍ക്കാനാവാതെ പുറത്താക്കുകയും ചെയ്തു.

തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പില്‍ ഇഎംഎസ് മുഖ്യമന്ത്രിയായില്ല. സിപിഎം അധികാരത്തിലെത്തിയില്ല. പിന്നീട് 1987 വരെ സിപിഎമ്മിന് പ്രതിപക്ഷത്തുനില്‍ക്കേണ്ടിവന്നു; 18 വര്‍ഷം. ഇഎംഎസിന്റെ പാതയില്‍ പോകുന്ന പിണറായി സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയാകാനാണ് ജലീലിന് കാവല്‍ നില്‍ക്കുന്നതെന്നാണ് രാഷ്‌ട്രീയ വിശകലനം.

Tags: ഐഎസ്pinarayiemsവിഎസ് അച്യുതാനന്ദന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

Kerala

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

Kerala

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

പുതിയ വാര്‍ത്തകള്‍

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.