Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭാര്‍ഗ്ഗവന്റെ ചോദ്യങ്ങള്‍

വൈദര്‍ഭിയായ ഭാര്‍ഗ്ഗവന്‍ പിപ്പലാദനുമുന്നിലവതരിപ്പിച്ച പ്രശ്‌നത്തിന് മൂന്ന് ഭാഗങ്ങളുണ്ട്.

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
Sep 13, 2020, 03:00 am IST
inSamskriti

വൈദര്‍ഭിയായ ഭാര്‍ഗ്ഗവന്‍ പിപ്പലാദനുമുന്നിലവതരിപ്പിച്ച പ്രശ്‌നത്തിന് മൂന്ന് ഭാഗങ്ങളുണ്ട്.  

1. ഭഗവന്‍! കതി ഏവ ദേവാഃ പ്രജാം വിധാരയന്തേ? (എത്ര ദേവന്മാരാണ് ശരീരരൂപമായ പ്രജയെ നിലനിര്‍ത്തുന്നത്?)

2. കതരേ ഏതത് പ്രകാശയന്തേ? (ജ്ഞാനേന്ദ്രിയങ്ങളെന്നും കര്‍മേന്ദ്രിയങ്ങളെന്നും രണ്ടായി പിരിയുന്ന ഇവയിലേതാണ് സ്വമാഹാത്മ്യത്തെ പ്രകാശിപ്പിക്കുന്നത്?)

3. ഏഷാം വരിഷ്ഠഃ കഃ  

പുനഃ? (ഇവരില്‍ അത്യന്തം ശ്രേഷ്ഠനായിട്ടുള്ളത് ആര്?)

ഒന്നാം പ്രശ്‌നത്തില്‍  

പിപ്പലാദന്‍ സര്‍ഗപ്രക്രിയയെക്കുറിച്ച് വിശദമായി കബന്ധിക്ക് പറഞ്ഞുകൊടുത്തു. ഏതേതെല്ലാം ഇന്ദ്രിയങ്ങളാണ് ഈ ശരീരത്തിന്റെ നിലനില്‍പ്പിന് ഹേതുഭൂതങ്ങള്‍? അവയില്‍ ഏതെല്ലാമാണ് സ്വമാഹാത്മ്യത്തെ വിളംബരം ചെയ്യുന്നത്? അവയില്‍ പ്രധാനി ആരാണ്? ഭാര്‍ഗ്ഗവന്റെ മൂന്ന് ചോദ്യങ്ങള്‍ക്ക് അതിദീര്‍ഘമായി മഹര്‍ഷി മറുപടി പറയുന്നു. ഏതാണ്ട് 12 മന്ത്രങ്ങള്‍ ഭാര്‍ഗവനായി ഉപനിഷത്ത് നീക്കിവച്ചിരിക്കുന്നു.  

ആകാശം, വായു, അഗ്നി, ജലം, പൃഥ്വി എന്ന ശരീരത്തിന്റെ ഘടകങ്ങളായ അഞ്ച് മഹാഭൂതങ്ങള്‍, വാക്ക്, മനസ്സ്, ചക്ഷുസ്സ്, ശ്രോത്രം മുതലായ കര്‍മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും ഇവയാണ് കാര്യരൂപങ്ങളും കാരണരൂപങ്ങളുമായ ദേവന്മാര്‍. നമുക്കിങ്ങനെ പറയാം. ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ പഞ്ചഭൂതങ്ങള്‍. വാക്ക്, കൈ, കാല്, ഗുദം, ഉപസ്ഥം എന്നിങ്ങനെ കര്‍മേന്ദ്രിയങ്ങള്‍. കണ്ണ്, കാത്, നാക്ക്, മൂക്ക്, ത്വക്ക് -ജ്ഞാനേന്ദ്രിയങ്ങള്‍. ഇവയാണ് കാര്യരൂപങ്ങളും കാരണരൂപങ്ങളുമായ ദേവന്മാര്‍.

മേല്‍ച്ചൊന്ന കാര്യകരണങ്ങളുടെ സംഘാതമാണ് പ്രജയുടെ ശരീരം.  താനൊരുത്തന്‍ തന്നെയാണ് ഈ ശരീരത്തെ നിലനിര്‍ത്തുന്നതെന്ന് ഓരോ ഇന്ദ്രിയത്തിനും തോന്നിത്തുടങ്ങി. അഹന്ത കനത്ത് ഇന്ദ്രിയങ്ങള്‍ പരസ്പരം മത്സരിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രാണന്‍ അവരോടായി പറഞ്ഞു, ‘നിങ്ങള്‍ ഇപ്രകാരം അവിവേകം നിമിത്തം അഭിമാനിക്കാതിരിക്കുവിന്‍! ഞാന്‍ തന്നെയാണ് പ്രാണന്‍ മുതല്‍ അഞ്ച് വിധത്തിലുള്ള വൃത്തികളോടുകൂടി കാര്യകരണസംഘാതരൂപമായ ഈ ശരീരത്തെ സൂക്ഷിച്ച് നിലനിര്‍ത്തുന്നത്, പ്രാണന്റെ ഈ വാക്കുകള്‍ ഇന്ദ്രിയദേവതകളാരുമേ വിശ്വസിച്ചില്ല. പ്രാണന്‍ കോപാകുലനായി ദേഹംവിട്ട് പുറത്തുപോകാന്‍ ഭാവിച്ചു. പ്രാണന്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ഇന്ദ്രിയങ്ങളാകവേ പ്രവര്‍ത്തനരഹിതമായി. പ്രാണന്‍ സ്വാസ്ഥ്യത്തോടെ ദേഹത്തില്‍ നിന്നപ്പോള്‍ ഇന്ദ്രിയങ്ങളും സ്വസ്ഥങ്ങളായി.  

ശരീരത്തെ ധരിക്കുന്ന ശക്തികള്‍ പലതുണ്ടെങ്കിലും പ്രമുഖമായ ധാരകശക്തി പ്രാണനാണെന്ന് പിപ്പലാദന്‍ സമര്‍ത്ഥിക്കുന്നു. ഇന്ദ്രിയമോരോന്നും സ്വന്തം മാഹാത്മ്യത്തെ പ്രകടമാക്കുന്നുണ്ട് . ശരീരത്തിലെ എല്ലാശക്തികളും പ്രാണശക്തിവിധേയമാണെന്ന ശാസ്ത്രസത്യമാണ് ഉപനിഷത്ത് വെല്ലുവിളിക്കുന്നത്. തുടര്‍ന്ന് നാം കേള്‍ക്കുന്നത് പ്രാണമഹത്വം ബോധ്യപ്പെട്ട ഇന്ദ്രിയങ്ങള്‍ പ്രാണനെ സ്തുതിക്കുന്നതാണ്. ഉപനിഷത്തിലെ ഉദാത്തകവിതയാണ് ഈ പ്രാണസ്തുതി.  

ഈ പ്രാണന്‍ അഗ്നിയായിട്ട് ജ്വലിക്കുന്നു! സൂര്യനായിട്ട് പ്രകാശിക്കുന്നു, ഇവന്‍ മേഘമായി വര്‍ഷിക്കുന്നു. ഇവന്‍ സത്തും അസത്തുമാകുന്നു. ഋക്കും, യജുസ്സും സാമവും യാഗവും ഇവനാകുന്നു.

ഇതാ മൂന്നാമന്‍ കൗസല്യന്‍ കടുത്ത പ്രശ്‌നവുമായി പിപ്പലാദമഹര്‍ഷിയുടെ മുന്‍പിലെത്തിനില്‍ക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.