Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ ടി ജലീൽ കുടുങ്ങുമ്പോൾ: ജന്മഭൂമി വാർത്ത നിഷേധിക്കാൻ പറഞ്ഞ കാര്യങ്ങൾ നിഷേധിക്കാനാവാത്ത തെളിവുകളായി

എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) ചോദ്യം ചെയ്തതോടെ രാജിയിലേയക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.ചരിത്രത്തിൽ ആദ്യമായാണ്‌ ഒരു കേരളാ മന്ത്രിയെ ഇഡി ചോദ്യം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2020, 06:28 am IST
in Kerala

തിരുവനന്തപുരം: യുഎഇ കോണ്‍സലേറ്റു മുഖേനെയുള്ള കള്ളക്കടത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ അന്വേഷണം മുറുകുമ്പോള്‍ അത് ജന്മഭൂമി വാര്‍ത്തയ്‌ക്കുള്ള അംഗീകാരം. ജന്മഭൂമി വാര്‍ത്ത നിഷേധിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ജലീലിനു സ്വയം കുരുക്കായിരിക്കുന്നത്. നിഷേധിക്കാനാകാത്ത തെളിവും. എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) ചോദ്യം ചെയ്തതോടെ രാജിയിലേയ്‌ക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.ചരിത്രത്തിൽ ആദ്യമായാണ്‌ ഒരു കേരളാ മന്ത്രിയെ ഇഡി ചോദ്യം ചെയ്തത്.

അനുമതിയില്ലാതെ മന്ത്രി കെ.ടി. ജലീല്‍ യുഎഇയില്‍ നിന്ന് സഹായം സ്വീകരിച്ചെന്നതിനാണ് കേന്ദ്രധനമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്. വിദേശ നാണ്യ വിനിമയ ചട്ട ലംഘനം ഉണ്ടായിരിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. യുഎഇ കോണ്‍സുലേറ്റിന്റെ റമസാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് കേന്ദ്രത്തിന് പരാതികള്‍ ലഭിച്ചത്. ഖുറാന്‍ വിതരണവുമായി ബന്ധപ്പെട്ടും ജലീല്‍ ആരോപണങ്ങള്‍ നേരിടുന്നുണ്ട്. മന്ത്രിയെന്ന നിലയിൽ കോൺസുലേറ്റുമായി ഇടപെടുന്നതിനുള്ള ചട്ടങ്ങൾ പൂർണമായി ലംഘിക്കപ്പെട്ടുവെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിഗമനം.

സ്വര്‍ണ്ണക്കള്ളക്കത്തു കേസുമായി ജലീലിനുള്ള ബന്ധത്തെക്കുറിച്ച് ജന്മഭൂമി ഓണ്‍ലൈനാണ് ആദ്യം വാര്‍ത്ത നല്‍കിയത്. ‘സ്വപ്നയെ കൂടുതല്‍ വിളിച്ചത് മന്ത്രി കെ ടി ജലീല്‍’ എന്ന തലക്കെട്ടില്‍ ജൂലൈ 11 ന് രാവിലെ നല്‍കിയ വാര്‍ത്തയില്‍ ജലീല്‍ 100 ല്‍ അധികം തവണ സ്വപ്‌ന സുരേഷിനെ വിളിച്ചതായി പറഞ്ഞിരുന്നു. വാര്‍ത്ത തെറ്റാണെന്നു പറഞ്ഞ് ഭീഷണിയും പിന്‍ വലിക്കണമെന്നാവശ്യപ്പെട്ട് സമ്മര്‍ദ്ദവും ഉണ്ടായി. ഫലിക്കില്ലന്നു കണ്ടപ്പോള്‍ കേസുകൊടുക്കുമെന്നു പറഞ്ഞ് വക്കീല്‍ നോട്ടീസും അയച്ചു. മറ്റ് മാധ്യമങ്ങളില്‍ വാര്‍ത്ത വരാതിരുന്നതിനാല്‍ ‘ജന്മഭൂമി’ വാര്‍ത്ത തെറ്റാണെന്നു പറയാന്‍ ജലീല്‍ 14 ന് നടത്തിയ പത്ര സമ്മേളനമാണ് സ്വയം കുരുക്കായത്.

‘100 ലധികം തവണ വിളിച്ചതായി ജന്മഭുമി എഴുതിയത് തെറ്റാണ്. വിളിച്ചിട്ടുണ്ട്. അത് റംസാന്‍ കിറ്റു വിതരണത്തിന്റെ കാര്യം പറയാനായിരുന്നു. കോണ്‍സലേറ്റ് അറ്റാഷെ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് സ്വപ്നയെ വിളിച്ചത്’ എന്നു പറഞ്ഞുകൊണ്ട് വാട്‌സ് അപ്പ് മെസേജിന്റെ കോപ്പിയും നല്‍കി. തവണ എത്രയാണെങ്കിലും മന്ത്രി കോണ്‍സലേറ്റ് ഉദ്യോഗസ്ഥരെ വിളിച്ചത് ചട്ടവിരുദ്ധമാണെന്നു വന്നതോടെ കൂടുതല്‍ വിശദീകരണവുമായി ജലീല്‍ വീണ്ടും രംഗത്തു വന്നു.

റംസാന്‍ കിറ്റിന്റെ ബില്ലിന്റെ കാര്യം പറയാനാണെന്നും കിറ്റിനൊപ്പം വിശുദ്ധ ഖുറാന്‍ ഉണ്ടായിരുന്നു എന്നു കൂടി ജലീല്‍ ഫേസ് ബുക്കിലൂടെ വിശദീകരിച്ചു. ഇതെല്ലാം സ്വയം ശക്തമായ തെളിവു നൽകലായി. യുഎഇ സര്‍ക്കാറില്‍ നിന്ന് റംസാന്‍ കിറ്റിനായി 5 ലക്ഷം രൂപ കിട്ടിയതായി ജലീല്‍ സമ്മതിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ഇല്ലാതെ പണം വാങ്ങിയത് അഞ്ചു വര്‍ഷം വരെ തടവും പിഴയും കിട്ടുന്ന കുറ്റമാണ്. ഖുറാന്‍ കടത്തിയത് നിയമവിരുദ്ധവുമാണ്. ഖുറാന്റെ മറവില്‍ സ്വര്‍ണ്ണവും രാജ്യവിരുദ്ധ ലഘുലേഖകളും കടത്തിയിട്ടുണ്ടോ എന്നത് എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.

അവിശ്വാസ പ്രമേയ ചർച്ചയക്ക് മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ വിശദീകരണവും ഫലത്തിൽ ജലീലിന് വിനയായി. മന്ത്രി അറ്റാഷെയുമായി സംസാരിച്ചതും ഖുറാൻ കൊണ്ടുവന്നതും ഒക്കെ നടന്നുവെന്നത് സഭാ രേഖയിലായി.പത്രസമ്മേളനത്തിൽ പറഞ്ഞതും ഫേസ് ബുക്കിൽ എഴുതിയതും കോടതിയിൽ മാറ്റി പറയാം. എന്നാൽ നിയമസഭാ രേഖയിലുള്ളത് അന്വേഷണ ഏജൻസിക്ക് തെളിവായി കോടതിയിൽ ഹാജരാക്കാനാകും.

Tags: വാര്‍ത്തജന്മഭൂമികെ ടി ജലീൽജന്മഭൂമി ഓൺലൈൻ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Varadyam

ഒരവിചാരിത യാത്ര

റിപ്പബ്ലിക് ടിവിയുടെ വനിതാജേണലിസ്റ്റ് പ്രകാശ് കാരാട്ടുമായി അഭിമുഖം നടത്തുന്നു (ഇടത്ത്)
India

ന്യൂസ് ക്ലിക്കും സിപിഎമ്മുമായുള്ള ബന്ധം പുറത്ത്; ഇന്ത്യയുടെ നടപടി ‘നമ്മുടെ രാജ്യത്തെ’ (ചൈന) ബാധിക്കുമെന്നു കാരാട്ട്

India

ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ മാധ്യമത്തിന് ചൈനയില്‍ നിന്ന് സിംഘാം വഴി ലഭിച്ചത് 86 കോടി രൂപ

onam
Alappuzha

പിള്ളേരോണം രണ്ടിന്

പുതിയ വാര്‍ത്തകള്‍

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.