Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയെ നേരിടുന്നതില്‍ ഇന്ത്യയെ മാതൃകയാക്കണം: ടിയാന്‍മെന്‍ വിദ്യാര്‍ഥി നേതാവ്

സീ ജിന്‍ പിങ്ങിന്റെ ഏകാധിപത്യ ഭരണത്തെ ഫലപ്രദമായാണ് ഇന്ത്യ നേരിടുന്നത്. വളരെ പ്രധാനപ്പെട്ട റോളാണ് ഇക്കാര്യത്തില്‍ ഇന്ത്യക്കുള്ളത്. മാവോ രണ്ടാമനാവാനാണ് സീ ജിന്‍ പിങ് ശ്രമിക്കുന്നത്. മാവോയുടെ സ്വാധീനം എല്ലാത്തരത്തിലും ചൈനയിലുണ്ട്. ലോകം തന്നെ പിടിച്ചടക്കി ചൈനയെ വികസിപ്പിക്കാനാണ് പിങ്ങിന്റെ ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 7, 2020, 11:10 am IST
in India
ചൗ ഫെങ്‌സുവോ

ചൗ ഫെങ്‌സുവോ

ബീജിങ്: ചൈനയുടെ അതിര്‍ത്തി വിസ്തൃതമാക്കുന്ന നയങ്ങളെ ഫലപ്രദമായി നേരിടുന്ന ഇന്ത്യയെ മറ്റുരാജ്യങ്ങള്‍ മാതൃകയാക്കണമെന്ന് ടിയാന്‍മെന്‍ വിദ്യാര്‍ഥി നേതാവും ഹ്യുമാനിറ്റേറിയന്‍ ചൈനയുടെ പ്രസിഡന്റുമായ ചൗ ഫെങ്‌സുവോ. ‘രാജാവ് നഗ്നനാണ്’ എന്ന പേരില്‍ നടന്ന വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സീ ജിന്‍ പിങ്ങിന്റെ ഏകാധിപത്യ ഭരണത്തെ ഫലപ്രദമായാണ് ഇന്ത്യ നേരിടുന്നത്. വളരെ പ്രധാനപ്പെട്ട റോളാണ് ഇക്കാര്യത്തില്‍ ഇന്ത്യക്കുള്ളത്. മാവോ രണ്ടാമനാവാനാണ് സീ ജിന്‍ പിങ് ശ്രമിക്കുന്നത്. മാവോയുടെ സ്വാധീനം  എല്ലാത്തരത്തിലും ചൈനയിലുണ്ട്. ലോകം തന്നെ പിടിച്ചടക്കി ചൈനയെ വികസിപ്പിക്കാനാണ് പിങ്ങിന്റെ ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തായ്‌വാന്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ രാജ്യമാണ്. എത്ര മനോഹരമായാണ് അവര്‍ ഉദാരവത്ക്കരണ നയങ്ങള്‍ നടപ്പാക്കുന്നത്. തായ്‌വാന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് വളരെ വ്യക്തമായറിയാം.

അഞ്ച് തവണ അവിടെ സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. തായ്‌വാനുമായി നയതന്ത്രബന്ധം ശക്തമാക്കി ഇന്ത്യ, ചൈനയെ ഒരുമിച്ച് നേരിടണമെന്നും ഫെങ്‌സുവോ പറഞ്ഞു.  

ഇന്ത്യ സാങ്കേതികമായി വന്‍ ശക്തിയാണ്. ചൈനയുടെ ഫയര്‍വാള്‍ ടെക്‌നോളജിക്കെതിരെ പോരാടേണ്ടതുണ്ട്. ചൈന സ്വന്തമായി ഇന്റര്‍നെറ്റ് വികസിപ്പിച്ച് വ്യവസായ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇന്റര്‍നെറ്റ് സൗജന്യമായി എല്ലാവര്‍ക്കും ലഭിക്കുന്നതിന് പോരാടണം. ചൈനയില്‍ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയാണ് ടിയാന്‍മെന്‍ സ്‌ക്വയറില്‍ 1989ല്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭം ആരംഭിക്കുന്നത്. സ്വാതന്ത്ര്യത്തിനായുള്ള വികാരം ആദ്യമായി ചൈനീസ് ജനത പ്രകടിപ്പിച്ചത് അന്നായിരുന്നു.  

കൊവിഡ് 19 വ്യാപിപ്പിച്ചതില്‍ ചൈനയ്‌ക്ക് മുഖ്യമായ പങ്കുണ്ട്. ചൈന വൈറസ് പരത്തിയതിനെ വിമര്‍ശിച്ച് കത്തെഴുതിയതിനെത്തുടര്‍ന്ന് പീക്കിങ് യൂണിവേഴ്‌സിറ്റി പ്രൊഫസറെ നിരവധി വര്‍ഷത്തേക്ക് ജയിലിലടച്ചു. ടിയിന്‍മെന്നിന് തുല്യമാണ് വുഹാനെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി ലോകത്തിന് ഭീഷണിയാണ്. ചൈനയുടെ മനുഷ്യത്വഹീനമായ നടപടികളെ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ നേരിടുന്നുണ്ട്. ഇക്കാര്യത്തില്‍ പാശ്ചാത്യശക്തികളുടെ മൗനമാണ് ഏറ്റവും വലിയ ദുരന്തമെന്നും ഫെങ്‌സുവോ പറഞ്ഞു.  

ടിബറ്റന്‍ ജനതയെത്തന്നെ ചൈന ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണെന്ന് വെബിനാറില്‍ പങ്കെടുത്തുകൊണ്ട് ടിബറ്റന്‍ മനുഷ്യാവകാശ പ്രവര്‍ത്തക തിന്‍ലേ ചുക്കി പറഞ്ഞു. ആത്മീയ ഗുരു ദലൈലാമയെ കാണാന്‍ വരെ അനുവദിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

Tags: student
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു

Kerala

കാഞ്ഞങ്ങാട് 13കാരന് സൂര്യാഘാതമേറ്റു; സ്‌കൂള്‍ മൈതാനത്ത് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം

Kerala

ക്ലാസിൽ വീഡിയോ ​ഗെയിം കളിച്ചത് ചോദ്യം ചെയ്ത മലയാളി അധ്യാപികയുടെ മൂക്ക് ഇടിച്ചു തകർത്ത് മാലിയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി

Kerala

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

Kerala

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.