Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മുന്നോട്ടണി നടക്കുക! മുന്നോട്ടണി നടക്കുക!

''അദ്ദേഹം ജീവിതത്തെ രണ്ടായി വിഭജിക്കുന്നു: പൂര്‍വാഹ്നവും (ഉച്ചയ്‌ക്കുമുമ്പുള്ള സമയം) അപരാഹ്നവും (ഉച്ചയ്‌ക്കുശേഷമുള്ളത്). മദ്ധ്യാഹ്നം (ഉച്ച) വരെ നേട്ടങ്ങളാകാം: പഠനം, ജോലി, ധനസമ്പാദനം, കുടുംബപരിപാലനം, സമൂഹത്തില്‍ പേരും പെരുമയുമുണ്ടാക്കല്‍ തുടങ്ങിയവ.

സ്വാമി യതിവരാനന്ദ by സ്വാമി യതിവരാനന്ദ
Sep 7, 2020, 03:00 am IST
in Samskriti

ലോകപ്രശസ്തനായ രംഗനാഥാനന്ദസ്വാമികളുടെ ഭഗവദ്ഗീതാഭാഷ്യമായ ‘ഭഗവദ്ഗീതയുടെ വിശ്വജനീനസന്ദേശ’ത്തിന്റെ മൂന്നാം ഭാഗത്തില്‍, 18-ാമധ്യായത്തിന്റെ 39-ാമത്തെ ശ്ലോകം വ്യാഖ്യാനിക്കവെ,  സ്വാമികള്‍ സ്വിസ് മനശ്ശാസ്ത്രജ്ഞനായ കാള്‍ യുങിനെ ഉദ്ധരിച്ച്, ജീവിതത്തിന്റെ ഒരു ഘട്ടത്തിലെത്തിക്കഴിഞ്ഞാല്‍പ്പിന്നെ മനുഷ്യര്‍ തങ്ങളുടെ ജീവിതരീതികള്‍ പാടേ മാറ്റണമെന്ന് ഉപദേശിക്കുന്നുണ്ട്: ”ധനാര്‍ജനത്തിലും ജീവിതാസ്വാദനത്തിലും പേരും പെരുമയും സമ്പാദിക്കുന്നതിലും കുടുംബജീവിതം നയിക്കുന്നതിലുമൊക്കെയായിരുന്നു നാം ബദ്ധശ്രദ്ധരായിരുന്നത്. അതെല്ലാം മനോഹരംതന്നെ. എന്നാല്‍ അത് അധികകാലം തുടരരുത്. ‘നിര്‍ത്തൂ!’ എന്നു പറയേണ്ട കാലമുണ്ട്; ഇതിലും നല്ലതായ, ഇതിലും ഉയര്‍ന്ന ചിലതുണ്ട്. സ്വിസ് മനശ്ശാസ്ത്രജ്ഞനായ കാള്‍ യുങ് ‘Modern Man in Search of a Soul’ (ആധുനികമനുഷ്യന്‍ ആത്മാവിനെത്തേടി) എന്ന തന്റെ പുസ്തകത്തില്‍ ഇക്കാര്യത്തിനു വലിയ സ്വീകാര്യം നല്‍കിയിട്ടുണ്ട്… ലൗകികസമ്പാദനങ്ങളെ യുങ് നേട്ടം എന്നു വിളിക്കുന്നു, ആന്തരപുരോഗതിയെ സംസ്‌കാരം എന്നും.

”അദ്ദേഹം ജീവിതത്തെ രണ്ടായി വിഭജിക്കുന്നു: പൂര്‍വാഹ്നവും (ഉച്ചയ്‌ക്കുമുമ്പുള്ള സമയം) അപരാഹ്നവും (ഉച്ചയ്‌ക്കുശേഷമുള്ളത്). മദ്ധ്യാഹ്നം (ഉച്ച) വരെ നേട്ടങ്ങളാകാം: പഠനം, ജോലി, ധനസമ്പാദനം, കുടുംബപരിപാലനം, സമൂഹത്തില്‍ പേരും പെരുമയുമുണ്ടാക്കല്‍ തുടങ്ങിയവ. ഇവയെല്ലാം നേട്ടങ്ങളാണ്. ഇനി ജീവിതത്തിലെ അപരാഹ്നം വരുന്നു. ഈ ചെയ്ത കാര്യങ്ങളൊന്നും അപരാഹ്നത്തിലേക്കു കൊണ്ടുപോകരുത്. എന്നിട്ട് അദ്ദേഹം ജനങ്ങള്‍ക്കു താക്കീതു നല്‍കുന്നു: പൂര്‍വാഹ്നത്തിലെ തത്ത്വശാസ്ത്രത്തെ അപരാഹ്നത്തിലേക്കു നീട്ടിക്കൊണ്ടുപോകുന്നവര്‍ക്ക് അതിനു വലിയ വില കൊടുക്കേണ്ടിവരും, എന്നുവെച്ചാല്‍ വ്യക്തിത്വത്തിന് അപചയം വരും. വ്യക്തിത്വം ചെറുതായി ചെറുതായി വരും. ‘മനുഷ്യവികാസനിരോധം’ (Arrested human development) സംഭവിക്കും. ഏറെ മഹത്തായ വികാസം ഉണ്ടാക്കാമായിരുന്നു. ഇതാണ് ഭാരതീയതത്ത്വചിന്തകര്‍ പറയുന്നത്. ഒന്നിനേയും അവജ്ഞയോടെ കാണേണ്ടതില്ല. അവയെല്ലാം തീര്‍ത്ത് എങ്ങും തങ്ങിനില്ക്കാതെ മുന്നോട്ട് അണിനടക്കണം. ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തെ അവജ്ഞയോടെ കാണുന്നില്ല. നമുക്കു വയസ്സാകുമ്പോള്‍, നാം നമ്മുടെ ജീവിതത്തെ ഒരു കുട്ടിയെപ്പോലെ അവജ്ഞയോടെ കാണുന്നില്ല. അതും മനോഹരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതു മനോഹരമല്ല. മുതിര്‍ന്നതിനുശേഷവും കുട്ടിയായിത്തന്നെ കഴിയുന്നതു ശരിയല്ല…. അപ്പോള്‍നമ്മെ നിരാശ പിടികൂടും… എന്താണീ നിരാശയ്‌ക്കു കാരണം? കാരണമിതാണ്, നാം മുമ്പുതന്നെ വിട്ടുകളയേണ്ടിയിരുന്ന ഒരു ജീവിതരീതി തുടരുന്നതാണ് കാരണം. മുമ്പു നാം ചെയ്തതല്ലാത്ത കാര്യങ്ങള്‍ ഇനി ചെയ്യാനിരിക്കുന്നുണ്ട്. നാം അവതന്നെ തുടര്‍ന്നതിനാല്‍, ഉയര്‍ന്ന തരം കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കു യോഗ്യതയില്ലാതെപോയി. ഇതിനര്‍ത്ഥം നമുക്കൊരു വീടോ ഭാര്യയോ ഭര്‍ത്താവോ, കുട്ടികളോ ഉണ്ടാകരുത് എന്നല്ല. അങ്ങനെയല്ല! ഇതെല്ലാം ആവാം, പക്ഷേ നാം സ്തംഭിച്ചുപോകരുത്.”

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

Astrology

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

Technology

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

പുതിയ വാര്‍ത്തകള്‍

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.