Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനുഷ്യജീവിതത്തിലെ നാല് ഘട്ടങ്ങള്‍

ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കുന്നവര്‍ തനിക്കുവേണ്ടതുമാത്രമല്ല, കുടുംബത്തിനുവേണ്ടതും കൂടി സമ്പാദിക്കണം. കുട്ടികള്‍ ഒരു നിലയിലെത്തുന്നതുവരെ അവരെ സംരക്ഷിക്കണം.

സ്വാമി യതിവരാനന്ദ by സ്വാമി യതിവരാനന്ദ
Sep 6, 2020, 03:00 am IST
in Samskriti

ആചാര്യന്മാര്‍ മനുഷ്യായുസ്സ് നൂറായി കണക്കാക്കിയിട്ട് അതിനെ നാലു ഘട്ടങ്ങളാക്കിയിരിക്കുന്നു. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നിങ്ങനെ. ഓരോന്നിനും ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ വീതം. ആദ്യത്തെ ഇരുപത്തഞ്ചു വര്‍ഷങ്ങളില്‍ കാമക്രോധങ്ങളെല്ലാം അടക്കി, ‘ഛാത്രാണാം അദ്ധ്യയനം തപഃ’ (വിദ്യാര്‍ഥികളുടെ തപസ്സ് അധ്യയനമാണ്) എന്ന ആപ്തവചനമനുസരിച്ച് വിദ്യാഭ്യാസം നേടുന്നു. ഈ വിദ്യാഭ്യാസത്തില്‍ തത്ത്വശാസ്ത്രവും മറ്റു ശാസ്ത്രങ്ങളും ഉള്‍പ്പെടുന്നു. അതിനുശേഷം അമ്പതു വയസ്സുവരെ ഗാര്‍ഹസ്ഥ്യത്തിന്റെ നിയമങ്ങളനുസരിച്ച് വിവാഹജീവിതം നയിക്കുന്നു. പിന്നീട് അമ്പതു മുതല്‍ വാനപ്രസ്ഥം. അതു സംന്യാസത്തിനുള്ള – സമ്പൂര്‍ണത്യാഗത്തിനുള്ള – ഒരു പരിശീലനകാലമാണ്. ഇവിടെ ശ്രീരാമകൃഷ്ണന്റെ ഒരു വചനം നമുക്ക് ഓര്‍ക്കാം: ‘ഇടയ്‌ക്കിടെ നിര്‍ജനസ്ഥാനത്തു പോയി ഈശ്വരധ്യാനം ചെയ്യണം… പിന്നെ, ഈശ്വരനില്‍ ഭക്തിയും വിശ്വാസവും വന്നുകഴിഞ്ഞാല്‍ ഒട്ടൊക്കെ അനാസക്തനായി ജീവിക്കാന്‍ സാധിക്കും. ഒന്നുരണ്ടു കുട്ടികള്‍ പിറന്നുകഴിഞ്ഞാല്‍ ഭാര്യയും ഭര്‍ത്താവും ആങ്ങളയും പെങ്ങളുംപോലെ ജീവിക്കണം. എന്നിട്ട്, ഇനി മനസ്സ് ഇന്ദ്രിയസുഖങ്ങളുടെ പിന്നാലെ പോകരുതേ, പിള്ളകളൊന്നും പിറക്കാനിടവരരുതേ, എന്ന് സര്‍വദാ ഈശ്വരനോടു പ്രാര്‍ഥിക്കണം.’  

ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കുന്നവര്‍ തനിക്കുവേണ്ടതുമാത്രമല്ല, കുടുംബത്തിനുവേണ്ടതും കൂടി സമ്പാദിക്കണം. കുട്ടികള്‍ ഒരു നിലയിലെത്തുന്നതുവരെ അവരെ സംരക്ഷിക്കണം. അതിനാല്‍ എല്ലാ കാര്യത്തിലും അച്ചടക്കമില്ലാതെ ജീവിക്കുന്ന ഗൃഹസ്ഥര്‍ അമ്പതു വയസ്സാകുമ്പോഴേയ്‌ക്കുതന്നെ പടുവൃദ്ധനാവുകയും പിന്നെ വാനപ്രസ്ഥമോ സംന്യാസമോ സ്വീകരിക്കാന്‍ കഴിയാതാവുകയും ചെയ്യുന്നു. ഇവര്‍ മനുഷ്യന്റെ ആത്യന്തികലക്ഷ്യത്തിലെത്താന്‍ കഴിയാതെതന്നെ മരിച്ചുപോകുന്നു. ഇതില്ലാതിരിക്കാന്‍ ചെറുപ്പത്തിലേതന്നെയുള്ള തയ്യാറെടുപ്പുകള്‍ അനിവാര്യമാണ്. ജീവിതം പോകുന്നത് ധര്‍മമനുസരിച്ചാണോ എന്ന് ഓരോ ദിവസവും നാം പരിശോധിക്കേണ്ടിയിരിക്കുന്നു. വരവിനേക്കാള്‍ ചെലവുചെയ്യുന്നവര്‍, പാതിവ്രത്യമോ ഏകപത്‌നീവ്രതമോ ഇല്ലാത്തവര്‍, മക്കളെ ധര്‍മിഷ്ഠരായി വളര്‍ത്താത്തവര്‍, മാതൃ-പിതൃ-ഗുരുസേവ ചെയ്യാത്തവര്‍, ഈശ്വരപൂജ ചെയ്യാത്തവര്‍, വഴിവിട്ടു ജീവിക്കുന്നവര്‍- ഇത്തരക്കാര്‍  മനസ്സു ശുദ്ധമാക്കി ഈശ്വരാനുഭവം നേടാനുള്ള അസുലഭാവസരമാണ് പാഴാക്കുന്നത്. ദുര്‍ലഭമായ മനുഷ്യജന്മം കിട്ടിയിട്ട് ഈശ്വരദര്‍ശനത്തിനുവേണ്ടി ശ്രമിക്കാത്തവര്‍ ജനിച്ചതു വെറുതെയാണെന്ന് ശ്രീരാമകൃഷ്ണന്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാഹത്തലേന്ന് വധു കാമുകനോടൊപ്പം ഒളിച്ചോടി ; പകരം സഹോദരിയുമായി വിവാഹത്തിന് തീരുമാനം ; തനിക്കും പ്രണയമുണ്ടെന്ന് സഹോദരി; കൂട്ടത്തല്ല്

India

സ്വന്തം പരാജയങ്ങളെ ഹിന്ദു ഭൂരിപക്ഷത്തിന് മേൽ കെട്ടിവയ്‌ക്കാൻ ശ്രമിച്ചവരാണ് കോൺഗ്രസ് ; തീവ്രവാദ ആക്രമണങ്ങളെ നിശബ്ദമായി സഹിച്ച ഇന്ത്യയല്ല ഇത്

India

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയിലെ AI ഫീച്ചറുകൾ വേഗത്തിലാക്കാന്‍ സഹായിക്കുന്ന ഡേറ്റ സെന്‍റര്‍ റിലയന്‍സ് 2028ല്‍ പൂര്‍ത്തിയാക്കും

India

എന്നെ ആരും പരിഹസിക്കരുത് : തന്നെ ട്രോളിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിച്ച് ധ്രുവ് രാത്തി ; ഇപ്പോൾ ആവിഷ്ക്കാര സ്വാതന്ത്ര്യം എവിടെ പോയെന്ന് സോഷ്യൽ മീഡിയ

Kerala

ഷിഗല്ല ബാധ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അതിര്‍ത്തികളെ അടുത്ത് നിരീക്ഷിക്കാന്‍ പാകിസ്ഥാന്‍ ചൈനയുടെ സഹായത്തോടെ അയച്ച ആറ് ബഹിരാകാശ ഉപഗ്രഹങ്ങള്‍ (ഇടത്ത്)

ഇന്ത്യയുടെ ഭൗമോപരിതലത്തെ അടുത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന ആറ് ഉപഗ്രഹങ്ങള്‍ പാകിസ്ഥാന്‍ ബഹിരാകാശത്തേക്ക് അയച്ചതായി റിപ്പോര്‍ട്ട്; പിന്നില്‍ ചൈന

നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡ് വിഷയം; കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറി

വിവാദമായ ബറൂച്ച് ജുമാ മസ്ജിദിന്റെ നിലവറയിൽ ഹിന്ദു, ജൈന ദേവതകളുടെ വിഗ്രഹങ്ങൾ  ; മഹാഗണപതി , ഹനുമാൻ വിഗ്രഹങ്ങളുടെ ദൃശ്യങ്ങൾ പുറത്ത്

ആലുവയില്‍ ഒഴിഞ്ഞ പറമ്പില്‍ വലിയ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

കാട്ടാന ഭീഷണി: 500 പേരുടെ സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സ് അടിയന്തരമായി രൂപീകരിക്കും

എന്‍ഡിഎയ്‌ക്ക് പിന്തുണ നല്‍കുന്ന തൃണമൂല്‍ എംപിമാരില്‍ ശത്രുഘന്‍ സിന്‍ഹയും; ആരൊക്കെയാണ് ആ 19 വിമത എംപിമാര്‍?

കോഴിക്കോട് വീണ്ടും നിപ, രോഗം ഫറോക്ക് സ്വദേശിക്ക്

ഫയലും വാച്ചും മോഷ്ടിച്ചെന്ന് പൊലീസില്‍ പരാതി നല്‍കി പാലാ നഗരസഭാധ്യക്ഷ, പരാതി കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ, യുഡിഎഫില്‍ തമ്മില്‍പോര് രൂക്ഷം

അനധികൃതമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശി ദമ്പതികൾ നടത്തിയത് വൻ ഭൂമിക്കച്ചവടം ; 14 വർഷത്തിനുള്ളിൽ റംസാനും സാദിനയും കെട്ടിപ്പടുത്തത് കോടികളുടെ സാമ്രാജ്യം

കേരളാതീരത്ത് മത്തി വന്‍തോതില്‍ കടലില്‍ കയറുന്നു…കാരണം അപ് വെല്ലിംഗ് പ്രതിഭാസം…ഒമേഗ-3 യുടെ സ്രോതസ്സായ മത്തി ഇഷ്ടംപോലെ കഴിക്കാന്‍ ഡോക്ടര്‍മാര്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.