Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വായ്‌പ്പകള്‍ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രീം കോടതി; ഇല്ലെന്ന് കേന്ദ്രവും ആര്‍ബിഐയും; ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ കടമയും പരിശോധിക്കും

ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍. സുഭാഷ് റെഡ്ഡി, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇത്തരം വായ്‌പകള്‍ ഇനിയൊരു ഉത്തരവ് വരും വരെ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കരുത്. വായ്‌പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടുക, പലിശ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 4, 2020, 10:58 am IST
in India

ന്യൂദല്‍ഹി:  ആഗസ്റ്റ് 31വരെ  തിരിച്ചടവ് കുടിശികയില്ലാത്ത വായ്‌പകളെ എന്‍പിഎ (നോണ്‍ പെര്‍ഫോര്‍മിങ്ങ് അസറ്റ്) ആയി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി ബാങ്കുകളോട് നിര്‍ദ്ദേശിച്ചു. അങ്ങനെ ചെയ്യില്ലെന്ന് കേന്ദ്രവും ആര്‍ബിഐയും കോടതിയില്‍ വ്യക്തമാക്കി.  

ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍. സുഭാഷ് റെഡ്ഡി, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇത്തരം വായ്‌പകള്‍ ഇനിയൊരു ഉത്തരവ് വരും വരെ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കരുത്. വായ്‌പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടുക, പലിശ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.  

പലിശയ്‌ക്കു പലിശ ചുമത്തരുതെന്ന വാദമാണ് മുഖ്യമായും കോടതിയുടെ പരിഗണനയിലുള്ളതെങ്കിലും കൊറോണ വലിയ ദുരന്തമായ സാഹചര്യത്തില്‍, ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് വായ്‌പ്പ തിരിച്ചടവില്‍ എന്തെങ്കിലും ചെയ്യാനുണ്ടോയെന്നും കോടതി പരിേശാധിക്കുന്നുണ്ട്. വായ്‌പയെടുത്തവരെ സംരക്ഷിക്കേണ്ടതുണ്ട്, ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി.

മൊറട്ടോറിയം ആഗസ്റ്റ് 31ന് അവസാനിച്ച സാഹചര്യത്തില്‍ തിരിച്ചടവ് മുടങ്ങിയ വായ്‌പ്പകള്‍ കിട്ടാക്കടമായി പ്രഖ്യാപിക്കുമെന്നാണ് വായ്‌പകള്‍ എടുത്തവരുടെ ആശങ്ക. എന്നാല്‍, ഇതില്‍ ആശങ്ക വേണ്ടെന്നും കൊറോണ കാരണം പ്രതിസന്ധിയിലായ വായ്‌പ്പകളില്‍ ആഗസ്റ്റ് ആറിന് ആര്‍ബിഐ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെന്നും അര്‍ഹമായ വായ്‌പ്പകളുടെ പുനഃസംഘടനക്കാര്യം ഇതിലുണ്ടെന്നും ആര്‍ബിഐക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. പല തരത്തിലുള്ള വായ്‌പ്പകളുണ്ട്, പല തരം ബാങ്കുകളും. ഒന്നിനു ചേരുന്ന പരിഹാരം മറ്റുള്ളവയ്‌ക്ക് ശരിയാകണമെന്നില്ല. അതിനാല്‍, എല്ലാത്തിനുമായി ഒരു പരിഹാരം നിര്‍ദ്ദേശിക്കാനും

കഴിയില്ല. തുഷാര്‍ മേത്ത പറഞ്ഞു. മൊറട്ടോറിയം കാലം വായ്‌പ്പാ കുടിശിക വരുത്തിയ കാലമായി കാണില്ല, മേത്തയും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയും വ്യക്തമാക്കി.

മൂന്നു മാസത്തേക്കായിരുന്നു ആദ്യം മൊറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നെ ആറുമാസമാക്കി. ആഗസ്റ്റ് 31ന്  ഇതിന്റെ കാലാവധി കഴിഞ്ഞു. ഇതു കഴിഞ്ഞ സാഹചര്യത്തില്‍, അതിനു ശേഷം വരുത്തുന്ന കുടിശിക കുടിശികയായി കാണും. പക്ഷെ  ഇവ കിട്ടാക്കടമായി കാണില്ല.  തുടര്‍ച്ചയായി 90 ദിവസം (മൂന്നു മാസം)  കുടിശിക വരുത്തിയ വായ്‌പകളാണ് നിഷ്‌ക്രിയ ആസ്തിയായി കാണുന്നത്, അവര്‍ കോടതിയില്‍ വ്യക്തമാക്കി. കേസില്‍ പത്താം തീയതി വാദം തുടരും.

രണ്ടു വര്‍ഷം മൊറട്ടോറിയം തുടരാമെന്നും എന്നാല്‍, ഇന്നത്തെ രീതിയില്‍ ഇത് നിലനിര്‍ത്താനാവില്ലെന്നും കേന്ദ്രം കഴിഞ്ഞ ദിവസം കോടതിയില്‍  പറഞ്ഞിരുന്നു.

Tags: കേന്ദ്ര സര്‍ക്കാര്‍supremecourtrbiCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

India

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

India

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

India

രാജ്യസഭ: സുപ്രീം കോടതി ഇടപെട്ടില്ല, മധ്യപ്രദേശിലെ മൂന്നു സീറ്റും ബിജെപിക്ക്

India

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.