Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശൈലീകഥ- മീന്‍ തൊട്ടു കൂട്ടുക

ഓരോ പഴഞ്ചൊല്ലും ശൈലിയും ഓരോ കഥയെ അഥവാ സംഭവത്തെ ഉളളിലൊതുക്കിയിരിക്കും. അത്തരം കഥകള്‍ അഥവാ സംഭവങ്ങള്‍ വിശദീകരിക്കുകയാണ് ശൈലീകഥയിലൂടെ...

ഹരികുമാര്‍ ഇളയിടത്ത് by ഹരികുമാര്‍ ഇളയിടത്ത്
Sep 3, 2020, 05:02 pm IST
in Samskriti

മീന്‍ തൊട്ടു കൂട്ടുക

കവിയും മഹാപണ്ഡിതനുമായിരുന്നു മേല്പുത്തൂര്‍ നാരായണ ഭട്ടതിരി. മാത്രമല്ല, ഗുരുവായൂരപ്പന്റെ അടിയുറച്ച  ഭക്തനും. അതുപോലെ ഭഗവാനില്‍ തീവ്രമായി ഭക്തിയുളള ആളായിരുന്നു മഹാകവി എഴുത്തച്ഛനും. ഈ രണ്ടു വ്യക്തിത്വങ്ങളെ ബന്ധപ്പെടുത്തുന്നതാണ് പ്രസ്തുത ചൊല്ല്.  

മേല്‍പുത്തൂരിന് ഒരിക്കല്‍ വാതരോഗം പിടിപെട്ടു. കൈകാലുകള്‍ മരവിച്ചു. ശരീരം വേദനകൊണ്ടു നുറുങ്ങി. എങ്കിലും ഭഗവാനില്‍ അദ്ദേഹത്തിന് അചഞ്ചലമായ വിശ്വാസമുണ്ടായിരുന്നു. രോഗാവസ്ഥയിലും ഭഗവാന് ഒരു കാവ്യം എഴുതി സമര്‍പ്പിക്കണമെന്ന് അദ്ദേഹം നിശ്ചയിച്ചു.

എന്നാല്‍ ആദിമധ്യാന്ത രഹിതനായ ഭഗവാന്റെ അപദാനങ്ങള്‍ എവിടെനിന്നും ആരംഭിക്കണം എന്നതില്‍ അദ്ദേഹത്തിനും നിശ്ചയമില്ലായിരുന്നു. സംശയ നിവാരണത്തിനായി പരമ ഭക്തനായ എഴുത്തച്ഛനെത്തന്നെ ആശ്രയിക്കാന്‍ ഭട്ടതിരി തീരുമാനിച്ചു.

ഒരു ബ്രാഹ്മണനെ അദ്ദേഹം അതിനായി നിയോഗിച്ചു. ബ്രാഹ്മണന്‍ ചെല്ലുമ്പോള്‍ നാരായംകൊണ്ട് എഴുത്തച്ഛന്‍ ഓലയില്‍ എന്തോ കുറിക്കുന്ന തിരക്കിലായിരുന്നു.

എങ്കിലും അദ്ദേഹം കാര്യം തിരക്കി. ബ്രാഹ്മണനില്‍ നിന്നും ഭട്ടതിരിയുടെ അവസ്ഥയും  ആഗമനോദ്ദേശ്യവുമറിഞ്ഞ എഴുത്തച്ഛന്‍, ‘മീന്‍ തൊട്ടു കൂട്ടാന്‍’ ഉപദേശിച്ചു.  

എഴുത്തച്ഛന്റെ മറുപടി ബ്രാഹ്മണനില്‍ നീരസമുണ്ടാക്കി. എങ്കിലും അയാള്‍ മറുത്തൊന്നും പറഞ്ഞില്ല. മടങ്ങിയെത്തിയ ബ്രാഹ്മണന്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ചിലതെല്ലാം പറഞ്ഞു. ഒടുവില്‍ ‘മീന്‍തൊട്ടു കൂട്ടാന്‍’ പറഞ്ഞ കാര്യവും പുച്ഛത്തോടെ പറഞ്ഞു.  

അതു കേട്ടതോടെ ഭട്ടതിരിക്ക് സമാധാനമായി. എഴുത്തച്ഛന്‍ പറഞ്ഞതിന്റെ പൊരുള്‍ അദ്ദേഹത്തിനു പിടികിട്ടി. മുഖം തെളിഞ്ഞു. സംശയിച്ചുനിന്ന ബ്രാഹ്മണനോട്, ‘മത്സ്യാവതാരം മുതല്‍ എഴുതിത്തുടങ്ങാനാണ് എഴുത്തച്ഛന്റെ നിര്‍ദ്ദേശ’മെന്ന് അദ്ദേഹം വിശദീകരിച്ചു.

അതോടെ, ബ്രാഹ്മണനും സമാധാനമായി.

തന്റെ വിഡ്ഢിത്തമോര്‍ത്ത് അയാള്‍ ലജ്ജിച്ചു.

അങ്ങനെ, ‘നാരായണീയ കാവ്യം’ ഭട്ടതിരി എഴുതി പൂര്‍ത്തിയാക്കി. അദ്ദേഹത്തിന്റെ വാതരോഗവും അതോടെ ശമിച്ചു.

9061108334

Tags: കഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ശേഷം…

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

Entertainment

ലവ് ജിഹാദിന്റെയും രാഷ്‌ട്രീയ ചൂഷണത്തിന്റെയും കൂട്ടബലാത്സംഗപരമ്പരയുടെയും കഥ പറയുന്ന ‘അജ്മീര്‍ 92’ വരുന്നു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.