Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വേക്കന്‍സികള്‍ ബക്കറ്റില്‍ ഇട്ടുവച്ചിരിക്കുകയല്ല; അനുവിന്റെ ആത്മഹത്യക്കു പിന്നില്‍ പിഎസ്സിയുടെ ധാര്‍ഷ്ട്യം; ഉദ്യോഗാര്‍ത്ഥികളെ കൊന്ന് സര്‍ക്കാര്‍

തെറ്റ് തങ്ങളുടെ ഭാഗത്താണ് എന്നറിഞ്ഞിട്ടും റാങ്ക് ലിസ്റ്റ് നീട്ടി നല്‍കാന്‍ അന്ന് സര്‍ക്കാര്‍ തയാറായില്ല. ഇനി പരീക്ഷ എഴുതാന്‍ കഴിയാത്തവരായിരുന്നു ലിസ്റ്റില്‍ അധികവും. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയപ്പോള്‍ പറഞ്ഞത് അഞ്ചുവര്‍ഷം കൊണ്ട് 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന്. എന്നാല്‍ ഇതുവരെ നല്‍കിയത് 1.4 ലക്ഷം പേര്‍ക്ക്. എന്നാല്‍ അനധികൃത നിയമനവും പിന്‍വാതില്‍ നിയമനവും തകൃതിയായി നടക്കുന്നു

അനീഷ് അയിലം by അനീഷ് അയിലം
Aug 31, 2020, 02:08 pm IST
in Kerala

തിരുവനന്തപുരം: എക്സൈസ് സിവില്‍ ഓഫീസര്‍ റാങ്ക് പട്ടിക റദ്ദാക്കിയതിനെതുടര്‍ന്ന് അനു എന്ന യുവാവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് പിഎസ്സിയുടെയും പിണറായി സര്‍ക്കാരിന്റെയും ധാര്‍ഷ്ട്യം. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി നല്‍കിയിരുന്നെങ്കില്‍പോലും അനുവിന്റെ ജീവന്‍ നഷ്ടമാകില്ലായിരുന്നു.

‘വേക്കന്‍സികള്‍ ബക്കറ്റില്‍ ഇട്ടുവച്ചിരിക്കുക അല്ല’ എന്നാണ്  റാങ്ക് ലിസ്റ്റുകളെ സംബന്ധിച്ച് വിവാദമായപ്പോള്‍ പിഎസ്സി ചെയര്‍മാന്‍ സക്കീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചത്. പോലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റ് റദ്ദാക്കിയതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം ചെയ്യേണ്ടി വന്നു. അന്ന് ഇവരെ ചതിച്ചത് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ ഉന്നത പോലീസ് ഉദ്യോഗസ്ഥരായിരുന്നു.  

തെറ്റ് തങ്ങളുടെ ഭാഗത്താണ് എന്നറിഞ്ഞിട്ടും റാങ്ക് ലിസ്റ്റ് നീട്ടി നല്‍കാന്‍ അന്ന് സര്‍ക്കാര്‍ തയാറായില്ല. ഇനി പരീക്ഷ എഴുതാന്‍ കഴിയാത്തവരായിരുന്നു ലിസ്റ്റില്‍ അധികവും. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയപ്പോള്‍ പറഞ്ഞത് അഞ്ചുവര്‍ഷം കൊണ്ട് 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന്. എന്നാല്‍ ഇതുവരെ നല്‍കിയത് 1.4 ലക്ഷം പേര്‍ക്ക്. എന്നാല്‍ അനധികൃത നിയമനവും പിന്‍വാതില്‍ നിയമനവും തകൃതിയായി നടക്കുന്നു.  

റാങ്ക് പട്ടികകള്‍ നിലനില്‍ക്കെ മുഖ്യമന്ത്രിയുടെ ഓഫീസടക്കം താത്കാലിക നിയമനങ്ങള്‍ ഇഷ്ടക്കാര്‍ക്ക് വേണ്ടി നടക്കുന്നു. ഇവര്‍ക്ക്  പിന്നീട് സ്ഥിരം നിയമനം നല്‍കിയ സംഭവങ്ങള്‍ നിരവധിയാണ്. പഞ്ചായത്ത് ലൈബ്രേറിയന്‍ റാങ്ക് പട്ടികയില്‍ ഒന്നാം റാങ്ക്കാരി ഉള്‍പ്പെടെ പുറത്ത് നില്‍ക്കൈ 350 ല്‍ അധികം താത്കാലിക ലൈബ്രേറിയന്‍മാരെ സ്ഥിരപ്പെടുത്തി.  

അതിനിടെയാണ് പിഎസ്സിയുടെ കള്ളത്തരവും തട്ടിപ്പും വെളിപ്പെടുത്തിയ ഉദ്യോഗാര്‍ത്ഥികളെ അയോഗ്യരാക്കാനുള്ള തീരുമാനം എടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചവര്‍ക്കെതിരെ കേസെടുക്കാനാണ് തീരുമാനം. ഇതിനെ അനുകൂലിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സിപിഎമ്മും ഡിവൈഎഫ്ഐയും സ്വീകരിച്ചത്. അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മതിയായ യോഗ്യതകളില്ലാതെയാണ് സ്പെയിസ് പാര്‍ക്കില്‍ ഒന്നര ലക്ഷത്തോളം ശമ്പളം പറ്റി ജോലി ചെയ്തത്.  

മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രന്‍, സിഡിറ്റിലെ താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള നീക്കം, ബന്ധുനിയമനങ്ങള്‍ അങ്ങനെ നീളുന്നു യുവജനങ്ങളോടുള്ള സര്‍ക്കാരിന്റെ വഞ്ചന.

Tags: keralaPinarayi Vijayanപിഎസ് സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

പുതിയ വാര്‍ത്തകള്‍

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

മെസി അവതരിച്ചു റൈറ്റ് ക്രിയേറ്ററായി

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ: നെല്‍കൃഷിയുടെ ധനവിനിയോഗ പരിധി; കേരളത്തിന് ഇളവ് നല്‍കാമെന്ന് കേന്ദ്രം

വിഎസ് സ്മാരകത്തിനെതിരെ പുന്നപ്ര സമരസേനാനിയുടെ കുടുംബം

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ ഉമർ ഫൈസി സുപ്രീം കോടതിയിൽ

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, ലോഡ്‌ഷെഡ്ഡിങ് നീട്ടിയേക്കും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു മകള്‍ക്കു ജന്മദിനാശംസകള്‍ നേരുന്ന ഡോ. അനില്‍ മേനോന്‍

‘അസാധ്യമായത് ചെയ്യാന്‍ പഠിപ്പിച്ചവര്‍ക്ക് നന്ദി’; ബഹിരാകാശ നിലയത്തില്‍ നിന്ന് അനില്‍ മേനോന്‍

സാവരിയ ബസന്തിന്റെ കൊലപാതകം ദേശീയ ഏജന്‍സി അന്വേഷിക്കണം; അമിത് ഷായ്‌ക്ക് കത്തയച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഇയ കൃഷ് കൊടുമുടി മുകളില്‍ അച്ഛന്‍ കൃഷ്ണരാജിനോടൊപ്പം

മൊറോക്കോയിലെ കൊടുമുടി കീഴടക്കി മലയാളി ബാലിക; കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.