Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വേക്കന്‍സികള്‍ ബക്കറ്റില്‍ ഇട്ടുവച്ചിരിക്കുകയല്ല; അനുവിന്റെ ആത്മഹത്യക്കു പിന്നില്‍ പിഎസ്സിയുടെ ധാര്‍ഷ്ട്യം; ഉദ്യോഗാര്‍ത്ഥികളെ കൊന്ന് സര്‍ക്കാര്‍

തെറ്റ് തങ്ങളുടെ ഭാഗത്താണ് എന്നറിഞ്ഞിട്ടും റാങ്ക് ലിസ്റ്റ് നീട്ടി നല്‍കാന്‍ അന്ന് സര്‍ക്കാര്‍ തയാറായില്ല. ഇനി പരീക്ഷ എഴുതാന്‍ കഴിയാത്തവരായിരുന്നു ലിസ്റ്റില്‍ അധികവും. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയപ്പോള്‍ പറഞ്ഞത് അഞ്ചുവര്‍ഷം കൊണ്ട് 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന്. എന്നാല്‍ ഇതുവരെ നല്‍കിയത് 1.4 ലക്ഷം പേര്‍ക്ക്. എന്നാല്‍ അനധികൃത നിയമനവും പിന്‍വാതില്‍ നിയമനവും തകൃതിയായി നടക്കുന്നു

അനീഷ് അയിലം by അനീഷ് അയിലം
Aug 31, 2020, 02:08 pm IST
in Kerala

തിരുവനന്തപുരം: എക്സൈസ് സിവില്‍ ഓഫീസര്‍ റാങ്ക് പട്ടിക റദ്ദാക്കിയതിനെതുടര്‍ന്ന് അനു എന്ന യുവാവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് പിഎസ്സിയുടെയും പിണറായി സര്‍ക്കാരിന്റെയും ധാര്‍ഷ്ട്യം. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി നല്‍കിയിരുന്നെങ്കില്‍പോലും അനുവിന്റെ ജീവന്‍ നഷ്ടമാകില്ലായിരുന്നു.

‘വേക്കന്‍സികള്‍ ബക്കറ്റില്‍ ഇട്ടുവച്ചിരിക്കുക അല്ല’ എന്നാണ്  റാങ്ക് ലിസ്റ്റുകളെ സംബന്ധിച്ച് വിവാദമായപ്പോള്‍ പിഎസ്സി ചെയര്‍മാന്‍ സക്കീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചത്. പോലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റ് റദ്ദാക്കിയതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം ചെയ്യേണ്ടി വന്നു. അന്ന് ഇവരെ ചതിച്ചത് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ ഉന്നത പോലീസ് ഉദ്യോഗസ്ഥരായിരുന്നു.  

തെറ്റ് തങ്ങളുടെ ഭാഗത്താണ് എന്നറിഞ്ഞിട്ടും റാങ്ക് ലിസ്റ്റ് നീട്ടി നല്‍കാന്‍ അന്ന് സര്‍ക്കാര്‍ തയാറായില്ല. ഇനി പരീക്ഷ എഴുതാന്‍ കഴിയാത്തവരായിരുന്നു ലിസ്റ്റില്‍ അധികവും. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയപ്പോള്‍ പറഞ്ഞത് അഞ്ചുവര്‍ഷം കൊണ്ട് 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന്. എന്നാല്‍ ഇതുവരെ നല്‍കിയത് 1.4 ലക്ഷം പേര്‍ക്ക്. എന്നാല്‍ അനധികൃത നിയമനവും പിന്‍വാതില്‍ നിയമനവും തകൃതിയായി നടക്കുന്നു.  

റാങ്ക് പട്ടികകള്‍ നിലനില്‍ക്കെ മുഖ്യമന്ത്രിയുടെ ഓഫീസടക്കം താത്കാലിക നിയമനങ്ങള്‍ ഇഷ്ടക്കാര്‍ക്ക് വേണ്ടി നടക്കുന്നു. ഇവര്‍ക്ക്  പിന്നീട് സ്ഥിരം നിയമനം നല്‍കിയ സംഭവങ്ങള്‍ നിരവധിയാണ്. പഞ്ചായത്ത് ലൈബ്രേറിയന്‍ റാങ്ക് പട്ടികയില്‍ ഒന്നാം റാങ്ക്കാരി ഉള്‍പ്പെടെ പുറത്ത് നില്‍ക്കൈ 350 ല്‍ അധികം താത്കാലിക ലൈബ്രേറിയന്‍മാരെ സ്ഥിരപ്പെടുത്തി.  

അതിനിടെയാണ് പിഎസ്സിയുടെ കള്ളത്തരവും തട്ടിപ്പും വെളിപ്പെടുത്തിയ ഉദ്യോഗാര്‍ത്ഥികളെ അയോഗ്യരാക്കാനുള്ള തീരുമാനം എടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചവര്‍ക്കെതിരെ കേസെടുക്കാനാണ് തീരുമാനം. ഇതിനെ അനുകൂലിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സിപിഎമ്മും ഡിവൈഎഫ്ഐയും സ്വീകരിച്ചത്. അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മതിയായ യോഗ്യതകളില്ലാതെയാണ് സ്പെയിസ് പാര്‍ക്കില്‍ ഒന്നര ലക്ഷത്തോളം ശമ്പളം പറ്റി ജോലി ചെയ്തത്.  

മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രന്‍, സിഡിറ്റിലെ താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള നീക്കം, ബന്ധുനിയമനങ്ങള്‍ അങ്ങനെ നീളുന്നു യുവജനങ്ങളോടുള്ള സര്‍ക്കാരിന്റെ വഞ്ചന.

Tags: keralaPinarayi Vijayanപിഎസ് സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

Kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

Editorial

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

Kerala

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ…..കാരണഭൂതൻ വാഴ്‌ത്തു പാട്ടിന്റെ സൃഷ്ടാവിനെ പുറത്താക്കി സർക്കാർ, വിരമിച്ചിട്ടും സർവീസിൽ തുടർന്നു

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് തുണിക്കടയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം: 2 പേര്‍ പിടിയില്‍

യുഎഇ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; സുസ്ഥിര വികസനവും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുമെന്ന് നേതാക്കൾ

യുപിയിൽ 66 കാരൻ മുഹമ്മദ് അമർ എട്ട് വയസുകാരിയെ പീഡിപ്പിച്ചത് ആഹാരത്തിൽ മയക്കമരുന്ന് കലർത്തിയ ശേഷം ; പ്രതിയുടെ വീട് ബുൾഡോസറിന് തകർത്തു

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ 5 നൂറ്റാണ്ട് പഴക്കമുളള കെടാവിളക്ക് പൊട്ടിവീണു

എംഎസ്സി എല്‍സ -3: വിദേശ നാവികര്‍ക്ക് ഇന്ത്യ വിടാനുള്ള അനുമതിക്കായി വിചാരണ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി

ഒമ്പത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ ഉസ്താദ് റഷീദിന് വിധിച്ച 20 വര്‍ഷത്തെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

തമിഴ്നാട്ടിൽ 400 കോടി രൂപയുടെ അഴിമതി പുറത്ത് കൊണ്ടുവന്ന് ഇഡി : എട്ട് ഇടങ്ങളിൽ റെയ്ഡ്

പശ്ചിമ ബംഗാള്‍: പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലിയുള്ള ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് പിരിച്ചുവിടണമെന്ന് സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം, ബിനോയ് വിശ്വം അപക്വമായ പ്രസ്താവനകള്‍ നിര്‍ത്തണം

ജൻമഭൂമി ഓൺലൈൻ എഡിറ്റർ കാവാലം ശശികുമാറിന് പി.എം. ഭാസ്കരൻ മാസ്റ്റർ സാഹിത്യപുരസ്കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.