Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വേക്കന്‍സികള്‍ ബക്കറ്റില്‍ ഇട്ടുവച്ചിരിക്കുകയല്ല; അനുവിന്റെ ആത്മഹത്യക്കു പിന്നില്‍ പിഎസ്സിയുടെ ധാര്‍ഷ്ട്യം; ഉദ്യോഗാര്‍ത്ഥികളെ കൊന്ന് സര്‍ക്കാര്‍

തെറ്റ് തങ്ങളുടെ ഭാഗത്താണ് എന്നറിഞ്ഞിട്ടും റാങ്ക് ലിസ്റ്റ് നീട്ടി നല്‍കാന്‍ അന്ന് സര്‍ക്കാര്‍ തയാറായില്ല. ഇനി പരീക്ഷ എഴുതാന്‍ കഴിയാത്തവരായിരുന്നു ലിസ്റ്റില്‍ അധികവും. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയപ്പോള്‍ പറഞ്ഞത് അഞ്ചുവര്‍ഷം കൊണ്ട് 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന്. എന്നാല്‍ ഇതുവരെ നല്‍കിയത് 1.4 ലക്ഷം പേര്‍ക്ക്. എന്നാല്‍ അനധികൃത നിയമനവും പിന്‍വാതില്‍ നിയമനവും തകൃതിയായി നടക്കുന്നു

അനീഷ് അയിലം by അനീഷ് അയിലം
Aug 31, 2020, 02:08 pm IST
in Kerala

തിരുവനന്തപുരം: എക്സൈസ് സിവില്‍ ഓഫീസര്‍ റാങ്ക് പട്ടിക റദ്ദാക്കിയതിനെതുടര്‍ന്ന് അനു എന്ന യുവാവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് പിഎസ്സിയുടെയും പിണറായി സര്‍ക്കാരിന്റെയും ധാര്‍ഷ്ട്യം. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി നല്‍കിയിരുന്നെങ്കില്‍പോലും അനുവിന്റെ ജീവന്‍ നഷ്ടമാകില്ലായിരുന്നു.

‘വേക്കന്‍സികള്‍ ബക്കറ്റില്‍ ഇട്ടുവച്ചിരിക്കുക അല്ല’ എന്നാണ്  റാങ്ക് ലിസ്റ്റുകളെ സംബന്ധിച്ച് വിവാദമായപ്പോള്‍ പിഎസ്സി ചെയര്‍മാന്‍ സക്കീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചത്. പോലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റ് റദ്ദാക്കിയതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം ചെയ്യേണ്ടി വന്നു. അന്ന് ഇവരെ ചതിച്ചത് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ ഉന്നത പോലീസ് ഉദ്യോഗസ്ഥരായിരുന്നു.  

തെറ്റ് തങ്ങളുടെ ഭാഗത്താണ് എന്നറിഞ്ഞിട്ടും റാങ്ക് ലിസ്റ്റ് നീട്ടി നല്‍കാന്‍ അന്ന് സര്‍ക്കാര്‍ തയാറായില്ല. ഇനി പരീക്ഷ എഴുതാന്‍ കഴിയാത്തവരായിരുന്നു ലിസ്റ്റില്‍ അധികവും. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയപ്പോള്‍ പറഞ്ഞത് അഞ്ചുവര്‍ഷം കൊണ്ട് 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന്. എന്നാല്‍ ഇതുവരെ നല്‍കിയത് 1.4 ലക്ഷം പേര്‍ക്ക്. എന്നാല്‍ അനധികൃത നിയമനവും പിന്‍വാതില്‍ നിയമനവും തകൃതിയായി നടക്കുന്നു.  

റാങ്ക് പട്ടികകള്‍ നിലനില്‍ക്കെ മുഖ്യമന്ത്രിയുടെ ഓഫീസടക്കം താത്കാലിക നിയമനങ്ങള്‍ ഇഷ്ടക്കാര്‍ക്ക് വേണ്ടി നടക്കുന്നു. ഇവര്‍ക്ക്  പിന്നീട് സ്ഥിരം നിയമനം നല്‍കിയ സംഭവങ്ങള്‍ നിരവധിയാണ്. പഞ്ചായത്ത് ലൈബ്രേറിയന്‍ റാങ്ക് പട്ടികയില്‍ ഒന്നാം റാങ്ക്കാരി ഉള്‍പ്പെടെ പുറത്ത് നില്‍ക്കൈ 350 ല്‍ അധികം താത്കാലിക ലൈബ്രേറിയന്‍മാരെ സ്ഥിരപ്പെടുത്തി.  

അതിനിടെയാണ് പിഎസ്സിയുടെ കള്ളത്തരവും തട്ടിപ്പും വെളിപ്പെടുത്തിയ ഉദ്യോഗാര്‍ത്ഥികളെ അയോഗ്യരാക്കാനുള്ള തീരുമാനം എടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചവര്‍ക്കെതിരെ കേസെടുക്കാനാണ് തീരുമാനം. ഇതിനെ അനുകൂലിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സിപിഎമ്മും ഡിവൈഎഫ്ഐയും സ്വീകരിച്ചത്. അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മതിയായ യോഗ്യതകളില്ലാതെയാണ് സ്പെയിസ് പാര്‍ക്കില്‍ ഒന്നര ലക്ഷത്തോളം ശമ്പളം പറ്റി ജോലി ചെയ്തത്.  

മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രന്‍, സിഡിറ്റിലെ താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള നീക്കം, ബന്ധുനിയമനങ്ങള്‍ അങ്ങനെ നീളുന്നു യുവജനങ്ങളോടുള്ള സര്‍ക്കാരിന്റെ വഞ്ചന.

Tags: keralaPinarayi Vijayanപിഎസ് സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ‘രണ്ടുവർഷക്കാർക്ക്’ ഇനിമുതൽ പെൻഷനില്ല

Kerala

”…നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ? വിശ്രമിക്കൂ പ്രിയ സഖാവേ…”; പിണറായി വിജയനെതിരെ സിപിഎം സഹയാത്രികരും രംഗത്ത്

Kerala

പകല്‍ വെളിച്ചത്തില്‍ പിണറായി…കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഇരുമ്പുകസേരയില്‍ നേതാവ്….മാളികമുകളേറിയ മന്നന്റെ തോളില്‍….എന്ന് ജനങ്ങളുടെ ട്രോള്‍

Kerala

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

Kerala

നേതൃത്വം വിചാരണ ചെയ്യപ്പെടുന്നു; പിണറായിക്കെതിരെ നീക്കം ശക്തം, സിപിഎം ആഭ്യന്തര പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

നമ്മുടെ കുഞ്ഞുങ്ങള്‍ ഈ വലയില്‍ വീഴരുത്

14 വര്‍ഷമായി ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ്, സെലിബ്രിറ്റികളെ പങ്കെടുപ്പിച്ച് ഷോകള്‍: മോഡലിങ്ങിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്, നിയന്ത്രിച്ചത് ബിലാല്‍

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്‌ക്ക്; പുനര്‍മൂല്യനിര്‍ണയത്തിന് ഇന്ന് 4 മണിവരെ അപേക്ഷിക്കാം

മോദി ഇഫക്ട്: പ്രതിരോധ ഉത്പന്ന കയറ്റുമതി: ഭാരതം വന്‍ കുതിപ്പിലേക്ക്

ആറ് കൊല്ലത്തിനിടെ അജ്ഞാതര്‍ തീര്‍ത്തത് 30 ലേറെ ഭീകരരെ

കിഫ്ബിയില്‍ മാറ്റം വരുത്താന്‍ ആലോചന; ബജറ്റില്‍ നിന്ന് വേര്‍പെടുത്തിയേക്കും

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

പ്രൊഫ. ദീപ. ജി. നായര്‍, ഡോ. എം.ജി. ശ്രീകുമാര്‍

ഫൈബര്‍ മാലിന്യ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മാണ ബ്ലോക്കുകള്‍; കുസാറ്റ് ഗവേഷകര്‍ക്ക് പേറ്റന്റ്

തമിഴ്നാടും കേരളവും അവകാശം ഉയര്‍ത്തുന്ന മംഗളാദേവി ക്ഷേത്രവും ചിത്ര പൗര്‍ണമി ഉത്സവവും

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.