Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പിന്നോട്ടില്ലെന്ന് മെസ്സി; ബാഴ്‌സ വിടും കട്ടായം

ബാഴ്‌സയില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ലൂയി സുവാരസ്, ഇവാന്‍ റാകിടിച്ച്, ആര്‍തുറോ വിഡാല്‍, സാമുവല്‍ ഉംറ്റിറ്റി എന്നിവര്‍ അടക്കമുള്ള കളിക്കാര്‍ കൊറോണ പരിശോധനയ്‌ക്ക് ഹാജരായി. പുതിയ പരിശീലകന്‍ റൊണാള്‍ഡ് കൂമാന്റെ ശക്ഷിണത്തില്‍ ബാഴസ ഇന്ന് പരിശീലനം ആരംഭിക്കും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 30, 2020, 09:12 pm IST
in Football

ബാഴ്‌സലോണ: ബാഴ്‌സലോണ വിടാനുള്ള തീരുമാനത്തില്‍ നിന്ന് സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി പിന്മാറില്ലെന്ന് ഉറപ്പായി. പ്രീ സീസണിന് മുന്നോടിയായുള്ള  കൊറോണ പരിശോധനയ്‌ക്ക് മെസി എത്തിയില്ലെന്ന് ബാഴ്‌സലോണ ക്ലബ്ബ് അറിയിച്ചു. ഇന്ന് തുടങ്ങുന്ന പരിശീലന ക്യാമ്പില്‍ നിന്നും മെസി വിട്ടു നില്‍ക്കുമെന്നാണ് സൂചന.

ബാഴ്‌സയില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ലൂയി സുവാരസ്, ഇവാന്‍ റാകിടിച്ച്, ആര്‍തുറോ വിഡാല്‍, സാമുവല്‍ ഉംറ്റിറ്റി എന്നിവര്‍ അടക്കമുള്ള കളിക്കാര്‍ കൊറോണ പരിശോധനയ്‌ക്ക് ഹാജരായി. പുതിയ പരിശീലകന്‍ റൊണാള്‍ഡ് കൂമാന്റെ ശക്ഷിണത്തില്‍ ബാഴസ ഇന്ന് പരിശീലനം ആരംഭിക്കും.

ക്ലബ്ബിന്റെ പരിശീലന കേന്ദ്രത്തില്‍ ഇന്നലെ നടന്ന കൊറോണ പരിശോധനയില്‍ മെസി ഒഴിച്ചുള്ള കളിക്കാര്‍ പങ്കെടുത്തതായി ബാഴ്‌സ അധികൃതര്‍ പറഞ്ഞു.  

അതേസമയം, കരാര്‍ അവസാനിക്കുന്നതിന് മുമ്പ് മെസിയെ വിട്ടുനല്‍കാനായി ആരുമായി ചര്‍ച്ച നടത്തേണ്ടതില്ലെന്ന് മുന്‍ നിലപാട് ബാഴ്‌സ ആവര്‍ത്തിച്ചു. കഴിഞ്ഞയാഴ്ചയാണ് മെസി ബാഴ്‌സ വിടാനുള്ള തീരുമാനം ബാഴ്‌സയെ അറിയിച്ചത്. എന്നാല്‍ കരാര്‍ അവസാനിക്കുന്ന അടുത്തവര്‍ഷം ജൂണ്‍ വരെ മെസി ക്ലബ്ലില്‍ തുടരണമെന്നാണ് ബാഴ്‌സ ആഗ്രഹിക്കുന്നത്. മെസിയുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് മറ്റ് ടീമുകളുമായി ചര്‍ച്ച നടത്തില്ലെന്നും ബാഴ്‌സ വ്യക്തമാക്കി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാഴ്‌സ വിടാന്‍ ആഗ്രഹിക്കുന്നതായി മെസി ക്ലബ്ബ് അധികൃതരെ ഫാക്‌സ് സന്ദേശത്തിലൂടെ അറിയിച്ചത്. ക്ലബ്ബ്  പ്രസിഡന്റ് ജോസഫ് ബര്‍തോമ്യൂ അടക്കമുള്ള ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് മെസി ബാഴ്‌സ വിടാന്‍ തീരുമാനിച്ചത്. മെസി ടീമില്‍ തുടരുന്നതിന് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ സന്നദ്ധനാണെന്ന് ബര്‍തോമ്യൂ അറിയിച്ചിട്ടും മെസി ക്ലബ്ബ് വിടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയിട്ടില്ല.  

മെസിക്ക് ബാഴ്‌സയുമായി അടുത്ത വര്‍ഷം വരെ കരാറുണ്ട്. കരാറിലെ വ്യവസ്ഥ അനുസരിച്ച് , മെസിയെ സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്ന ടീം എഴുന്നൂറ് മില്യന്‍ യൂറോസ് ബാഴ്‌സയ്‌ക്ക് നല്‍കിയാല്‍ മെസിക്ക് ബാഴ്‌സയുടെ അനുമതി കൂടാതെ ക്ലബ്ബ്  വിടാം. പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ സിറ്റി, ഫ്രഞ്ച് ലീഗ് ടീം പാരീസ് സെന്റ് ജര്‍മന്‍, സീരി എ ടീം ഇന്റര്‍ മിലാന്‍ എന്നിവ മെസിയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർധിക്കുന്നത് ഒരു സംസ്ഥാനത്തെയും പ്രതികൂലമായി ബാധിക്കില്ല; സ്ത്രീകൾക്ക് പ്രാമുഖ്യം നൽകേണ്ടത് അനിവാര്യമെന്നും കേന്ദ്രം

Kerala

യുഡിഎഫിൽ മുഖ്യമന്ത്രി പോര് കടുക്കുന്നു; സുധാകരന്റെ നിലപാടിൽ എം.പി മാർക്ക് അതൃപ്തി, ലീഗ് നിലപാട് നിർണായകമാകും

Kerala

കേരളത്തിൽ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; അറിയാം ഇന്നത്തെ നിരക്ക്‌

India

ബെംഗളൂരുവിൽ 13കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു ; യുവതി വിഷാദരോഗത്തിന് അടിമയെന്ന് പോലീസ്

World

ഇസ്രായേലും ലെബനനും തമ്മിലുള്ള യുദ്ധവും അവസാനിക്കും ! 34 വർഷത്തിനു ശേഷമുള്ള ആദ്യ ചർച്ച നാളെ നടക്കും ; ട്രംപിന്റെ പുതിയ അവകാശവാദം

പുതിയ വാര്‍ത്തകള്‍

സുഹൃത്തിനൊപ്പം നടക്കാൻ പോയ വിദ്യാർത്ഥിനിയെ വനത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു ; യുവാവിനെ അടിച്ചോടിച്ചു

ഇന്ത്യയുമായുള്ള ബന്ധം 5,000 വർഷം പഴക്കമുള്ളത്, അത് കൂടുതൽ ശക്തമാകും ; ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് നെതന്യാഹുവെന്നും ഇറാൻ പ്രതിനിധി

ടിസിഎസ് നാസിക് ഓഫീസ് അടച്ചു; ലവ് ജിഹാദിൽ രാജ്യാന്തര ബന്ധം സ്ഥിരീകരിച്ച് പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ കനത്ത ചൂടിനും മുന്നറിയിപ്പ്

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന എ. ശ്രീനിവാസന്റെ നാലാം ബലിദാനദിനം ഇന്ന്

” അവർ ലക്ഷ്യമിട്ടത് 20-25 വയസിന് ഇടയിലുള്ള യുവതികളെ , ദൈവത്തിന് നന്ദി ഞാൻ രക്ഷപ്പെട്ടു”: കൂടുതൽ വെളിപ്പെടുത്തലുകളുമായി ടിസിഎസ് ജീവനക്കാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.