Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവാത്മാ പരമാത്മാക്കളുടെ ഏകത്വം

വിവേകചൂഡാമണി 164

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Aug 30, 2020, 05:09 pm IST
in Samskriti

തത്ത്വമസി വാക്യത്തിന്റെ അര്‍ത്ഥവിചാരം തുടരുന്നു.

ഓരോ വ്യക്തിയുടേയും സ്ഥൂല സൂക്ഷ്മ കാരണ ശരീരങ്ങളുടെ പ്രവര്‍ത്തനത്തെ പരിശോധിച്ചാല്‍ അവയിലെല്ലാം ആത്മചൈതന്യം കുടികൊള്ളുന്നുണ്ട് എന്ന് കാണാം. ആ ചൈതന്യം തന്നെയാണ് മനോവൃത്തികള്‍ ഉള്‍പ്പടെ എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്നത്. വ്യഷ്ടി ചൈതന്യമായി ഓരോന്നിലും കുടികൊള്ളുന്ന ചൈതന്യം തന്നെയാണ് എല്ലാം ഒന്നു ചേര്‍ന്നതായ സമഷ്ടിയിലും ഉള്ളത്. തത്ത്വമസി മഹാവാക്യം ഈ പൊരുളിനെ വ്യക്തമാക്കുന്നു.

ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഏകത്വത്തെ ആവര്‍ത്തിച്ച് ഉറപ്പിക്കുകയാണ് ഇതിലൂടെ. ഛാന്ദോഗ്യ ഉപനിഷത്തില്‍ 9 തവണയാണ് തത്ത്വമസി മഹാവാക്യം ആവര്‍ത്തിക്കുന്നത്. തത്ത്വമസി വാക്യത്തിന്റെ വാച്യാര്‍ത്ഥത്തില്‍ തത്പദമായ  ഈശ്വരനും ത്വം പദമായ ജീവനും തമ്മില്‍ ഐക്യം സാധിക്കില്ല. ജീവനായ ഞാന്‍ പല പരിമിതിയുള്ളവനാണ്. നശ്വര സ്വഭാവവുമാണ്. എന്നാല്‍ ഈശ്വരന്‍ ഒട്ടും പരിമിതികളില്ലാത്തവനും സുഖ സ്വരൂപിയുമാണ്.

ജീവനാണെങ്കില്‍ ദുഃഖ രൂപിയാണ്. അതിനെങ്ങനെ സച്ചിദാനന്ദ സ്വരൂപമായ പരമാത്മാവാകാന്‍ കഴിയും? രണ്ടും തമ്മില്‍ അജഗജാന്തരമുണ്ട്- ആനയും ആടും പോലെയാണ്. പിന്നെയെങ്ങനെ അവ തമ്മില്‍ ഐക്യം പറയാനാകും എന്നതാണ് കുഴക്കുന്ന പ്രശ്‌നം. വാച്യാര്‍ത്ഥത്തില്‍ നോക്കിയാല്‍ ഇതാണ് അപകടം.

മഹാവാക്യത്തിന്റെ ലക്ഷ്യാര്‍ത്ഥം കൊണ്ടാണ് ജീവാത്മാ പരമാത്മാക്കളുടെ ഏകത്വത്തെ സ്ഥാപിച്ചിരിക്കുന്നത്. ഓരോ ജീവജാലത്തിലേയും ചൈതന്യമായി കുടികൊള്ളുന്നത് ഏകനായ ആത്മാവാണെന്ന് അറിയണം. സത്ത എല്ലാറ്റിലും ഒന്ന് തന്നെയാണ്. ജീവനും ജഗത്തിനും  ആധാരമായ ചൈതന്യം ഒന്ന് തന്നെയാണെന്ന്  തത്ത്വമസി മഹാവാക്യത്തിലൂടെ ബോധിപ്പിക്കുന്നു. എല്ലാറ്റിലും കുടികൊള്ളുന്ന സത്യം ഒരേയൊരു ഈശ്വരചൈതന്യം തന്നെയാണ്.

ലക്ഷ്യാര്‍ത്ഥത്തില്‍ ശുദ്ധ ചൈതന്യം എന്ന നിലയിലാണ് ജീവനേയും ഈശ്വരനേയും ഒന്നായി കണക്കാക്കുന്നത്. അങ്ങനെയാണ് ഐക്യം പറയേണ്ടത്. ജീവനും ജഗത്തിനും ആധാരമായ ചൈതന്യവും ഈശ്വരചൈതന്യവും ഒന്നുതന്നെ.  ജഗത്തില്‍ നിന്ന് നാമരൂപങ്ങളേയും ജീവനില്‍ നിന്ന് പഞ്ചകോശങ്ങളേയും നീക്കിയാല്‍ ബാക്കിയാവുന്നത് ആ പരമചൈതന്യം മാത്രമാണ്. അകവും പുറവും ഭേദമില്ലാത്തതായ പരമാത്മാവ്, പൂര്‍ണബ്രഹ്മം. ജീവനും ഈശ്വരനും തമ്മില്‍ വാച്യാര്‍ത്ഥത്തില്‍ നോക്കിയാല്‍ ഒട്ടേറെ അന്തരമുണ്ട്. അത് മിന്നാമിനുങ്ങും സൂര്യനും പോലെയും ഭൃത്യനും രാജാവും പോലെയും കിണറും കടലും പോലെയും പരമാണുവും മഹാമേരുവും പോലെയുമാണ്. ആദ്യം പറഞ്ഞതെല്ലാം വളരെ പരിമിതവും രണ്ടാമത് പറഞ്ഞതൊക്കെ വളരെ ശ്രേഷ്ഠവുമാണ്. എന്നാല്‍ മിന്നാമിന്നിയും സൂര്യനും

പ്രകാശമെന്ന നിലയില്‍ ഒരു വിഭാഗമായി കണക്കാക്കാം. അതുപോലെ ഭൃത്യനും രാജാവും മനുഷ്യരാണ്. കിണറ്റിലും കടലിലും വെള്ളം തന്നെയാണ് ഉള്ളത്. അണുവിനും  മഹാമേരുവിനും ഒരേ ഉണ്‍മ തന്നെയാണ്. ഇങ്ങനെ നോക്കുമ്പോള്‍ ഓരോ ജോടിയും തമ്മില്‍ തുല്യത കാണാം. ഇതു പോലെയാണ് ജീവനും ഈശ്വരനും തമ്മില്‍ തത്ത്വമസി മഹാ വാക്യപ്രകാരം ലക്ഷ്യാര്‍ത്ഥത്തില്‍ ശുദ്ധ ചൈതന്യം എന്ന നിലയില്‍ ഒന്നാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

ഇ.ശ്രീധരന്റെ ഹൈസ്പീഡ് റെയിൽ: റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതി

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

Kerala

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

പുതിയ വാര്‍ത്തകള്‍

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലും സിപിഎമ്മിനെ പൂട്ടാൻ ഇഡി ; പാർട്ടിയ്‌ക്കും, നേതാക്കൾക്കുമെതിരെ തെളിവുണ്ടെന്ന് കോടതി

എം.ആർ അജിത് കുമാറിനെ മാറ്റണം; മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം.ലിജു

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.