Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രകൃതിയില്‍ നിറയുന്ന ഓണാഘോഷം

പ്രകൃതി മനോഹരിയായി കാണപ്പെടുന്ന മാസമാണ് പൊന്നിന്‍ ചിങ്ങം. ഓണവെയിലും ഓണനിലാവുമെല്ലാം നമുക്ക് സമ്മാനിക്കുന്ന മനം കുളിര്‍പ്പിക്കുന്ന അനുഭവങ്ങളുടെ കാലം. ഇന്ന് അപൂര്‍വമായി കാണുന്ന ഓണത്തുമ്പികള്‍ പാറിനടക്കുന്നത് കാണാന്‍ ഭാഗ്യം കിട്ടുന്ന സമയം. പ്രകൃതിയുടെ താളവും ലയവും മനസ്സിലാക്കി അത് തെറ്റിക്കാതെ ജീവിക്കാന്‍ മനുഷ്യര്‍ക്ക് കഴിയണമെന്നതാണ് ഓണം പകര്‍ന്നുനല്‍കുന്ന പ്രധാന പാഠം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 28, 2020, 06:28 pm IST
in Samskriti

ഓണം സ്‌നേഹത്തിന്റേയും നന്മയുടേയും ഉത്സവമാണ്. മനുഷ്യരെ മാത്രമല്ല സര്‍വചരാചരങ്ങളേയും സ്‌നേഹിച്ചിരുന്ന ഒരു സംസ്‌കാരത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓണം. ഓണത്തിന്റെ ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും കളികള്‍ക്കുമെല്ലാം മണ്ണിന്റെ സുഗന്ധമുണ്ട്.

പ്രകൃതി മനോഹരിയായി കാണപ്പെടുന്ന മാസമാണ് പൊന്നിന്‍ ചിങ്ങം. ഓണവെയിലും ഓണനിലാവുമെല്ലാം നമുക്ക് സമ്മാനിക്കുന്ന മനം കുളിര്‍പ്പിക്കുന്ന അനുഭവങ്ങളുടെ കാലം. ഇന്ന് അപൂര്‍വമായി കാണുന്ന ഓണത്തുമ്പികള്‍ പാറിനടക്കുന്നത് കാണാന്‍ ഭാഗ്യം കിട്ടുന്ന സമയം. പ്രകൃതിയുടെ താളവും ലയവും മനസ്സിലാക്കി അത് തെറ്റിക്കാതെ ജീവിക്കാന്‍ മനുഷ്യര്‍ക്ക് കഴിയണമെന്നതാണ് ഓണം പകര്‍ന്നുനല്‍കുന്ന പ്രധാന പാഠം.

അത്തം നാളില്‍ തുടങ്ങുന്ന പൂവിടലാണ് പ്രധാന ആകര്‍ഷണം. പൂക്കൂടകളുമായി തൊടികള്‍ കയറിയിറങ്ങി പൂക്കള്‍ ശേഖരിക്കുന്നത് കുട്ടികളാണ്. ഉത്രാടം നാളിലാണ് വലിയ പൂക്കളം ഒരുക്കുന്നത്. ചാണകം മെഴുകിയ മുറ്റത്ത് ഓണത്തപ്പനെ സ്ഥാപിച്ചാണ് ഓണത്തെ വരവേല്‍ക്കുന്നത്. ഇതിനായി മണ്ണുകൊണ്ട് ഓണത്തപ്പനെ ഉണ്ടാക്കും. തുമ്പക്കുടവും ചെത്തിയും തുളസിയുമെല്ലാം ഓണത്തപ്പന് സമര്‍പ്പിച്ചുട്ടുണ്ടാകും. മണ്ണിനേയും പ്രകൃതിയേയും ജീവജാലങ്ങളേയും സ്‌നേഹിക്കാനും സംരക്ഷിക്കാനുമുള്ള മനോഭാവം കുട്ടികളില്‍ രൂപപ്പെടുത്താന്‍ ഇത്തരം ചടങ്ങുകള്‍ സഹായകമാകും. എന്നാല്‍ വിപണിയാണല്ലോ ഇന്ന് ഓണാഘോഷങ്ങളെ നിയന്ത്രിക്കുന്നത്. പ്രകൃതിയില്‍ നിന്ന് അകന്നു നിന്നുകൊണ്ടുള്ള ആഘോഷങ്ങള്‍ ഓണത്തിന്റെ തനിമയും ശോഭയും നഷ്ടപ്പെടുത്തുന്നു.

ഓണം വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. കൃഷിയോട് നാം പുലര്‍ത്തിയിരുന്നത് വളരെ പവിത്രമായ സമീപനമാണ്. കൃഷിയേയും കര്‍ഷകരേയും ബഹുമാനിച്ചിരുന്ന ഒരു സംസ്‌കാരം ഇവിടെ നിലനിന്നു. ഇല്ലം നിറയും പുത്തരിയും’ പോലെയുള്ള ചടങ്ങുകള്‍ ഇതിന്റെ ഉദാഹരണങ്ങളാണ്. ഇന്ന് അരിയും പച്ചക്കറികളും പൂക്കളുമെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയെങ്കില്‍ മാത്രമേ നമുക്ക് ഓണം ആഘോഷിക്കാന്‍ കഴിയൂ. കുന്നിടിച്ച് പാടങ്ങള്‍ നികത്തി കോണ്‍ക്രീറ്റ് സൗധങ്ങളും മാളികകളും നിര്‍മിച്ച് വര്‍ത്തമാനകാല ഭരണാധികാരികള്‍ വികസനം എത്തിച്ചപ്പോള്‍ നഷ്ടമായത് നമ്മുടെ കാര്‍ഷിക സംസ്‌കൃതിയായിരുന്നു. പുഴകളിലും ചെറിയ ജലാശയങ്ങളിലും നടന്നിരുന്ന പല വള്ളംകളികളും ഇന്ന് നിലച്ചിരിക്കുന്നു. പുഴകള്‍ വറ്റിവരളുന്നതാണ് കാരണം.  

പ്രകൃതിയിലെ സര്‍വചരാചരങ്ങളുമായി പാരസ്പര്യത്തില്‍ കഴിയണമെന്ന് ഓണം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. തിരുവോണ ദിവസം ഈച്ചയ്‌ക്കും ഉറുമ്പിനും വരെ മധുരം നല്‍കി ഈ ജീവികളെ പ്രസാദിപ്പിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോഴും ചില ഭവനങ്ങളില്‍ ഈ ചടങ്ങ് നടത്തുന്നുണ്ട്. ഉറുമ്പിന്റെ സന്തോഷംപോലും പരിഗണിച്ചിരുന്ന ഒരു മൂല്യസങ്കല്‍പ്പം ഇവിടെ നിലനിന്നിരുന്നതായി ഇതില്‍നിന്നും മനസ്സിലാക്കാം.

കെ.പി. വേണുഗോപാല്‍

Tags: Onamപരിസ്ഥിതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

Thiruvananthapuram

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

Kerala

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിക്ക് കുത്തേറ്റു: സംഭവം എറണാകുളത്തെ കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍

Kerala

കയ്‌പേറിയ ജീവിതത്തിലൂടെ തേനീച്ച കര്‍ഷകര്‍; സഹായിക്കാതെ സര്‍ക്കാര്‍

Kerala

തൃശൂർ നഗരത്തെ ആവേശത്തിലാറാടിക്കാൻ ഇന്ന് പുലികളിറങ്ങും; 24 ലക്ഷം രൂപ ഓണസമ്മാനവുമായി കേന്ദ്ര ടൂറിസം മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.