Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോണിയ മാറണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു; പാര്‍ട്ടിക്ക് സ്ഥിരം അധ്യക്ഷനെ തെരെഞ്ഞെടുപ്പിലൂടെ കണ്ടെത്തണം; ഗുലാംനബി ആസാദ്

ബിജെപിയുമായി സഖ്യമുണ്ടാക്കാനാണ് ഞങ്ങളുടെ ശ്രമമെന്നാണ് ചില നേതാക്കളുടെ ആക്ഷേപം. രാഹുല്‍ അത്തരത്തില്‍ പറഞ്ഞിട്ടില്ലെങ്കിലും മറ്റു ചിലര്‍ അത്തരം പ്രചരണം നടത്തിയത് ഏറെ വേദനിപ്പിച്ചു. 35വര്‍ഷമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2020, 12:36 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സ്ഥാനത്തുനിന്ന് സോണിയ ഗാന്ധി മാറണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി മുതിര്‍ന്ന നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദ്. എഐസിസി തെരഞ്ഞെടുപ്പിലൂടെ പുതിയ അധ്യക്ഷനെ പാര്‍ട്ടി നേതൃത്വം കണ്ടെത്തണമെന്നും അതിനായി ആറുമാസം കാത്തിരിക്കുമെന്നും ഗുലാംനബി ആസാദ് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കളാരും പാര്‍ട്ടിയിലെ ഭിന്നത സംബന്ധിച്ച വിഷയങ്ങളില്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന വിലക്ക് ലംഘിച്ചാണ് ഗുലാംനബി ആസാദിന്റെ പ്രസ്താവനയെന്നതാണ് ശ്രദ്ധേയം.

രാഹുല്‍ ഗാന്ധിക്കടക്കം ആര്‍ക്കും പാര്‍ട്ടി അധ്യക്ഷനാവാം. എന്നാല്‍ ഇടക്കാല അധ്യക്ഷ പദവി ഇനിയും നീട്ടിക്കൊണ്ടുപോകാനാവില്ല. സോണിയ ഗാന്ധിക്ക് അയച്ച കത്തിലെ വിഷയങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ ഭാഗമായി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പരിശ്രമമാണ് കത്ത്.  

എല്ലാ നേതാക്കളും ആവശ്യപ്പെട്ടിട്ടും പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാഹുല്‍ ഒഴിഞ്ഞതോടെയാണ് ഇടക്കാല അധ്യക്ഷ വേണ്ടിവന്നത്. എന്നാല്‍ ഇടക്കാല അധ്യക്ഷയുടെ കാലാവധി അവസാനിച്ചതോടെയാണ് പുതിയ പ്രസിഡന്റ് ഇനിയെങ്കിലും വേണമെന്ന നിലപാടിലേക്ക് ഞങ്ങള്‍ എത്തിയത്. സോണിയ ഇടക്കാല അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞാല്‍ വീണ്ടും മറ്റാരെങ്കിലും ഇടക്കാല അധ്യക്ഷനാവും. ഇതൊരിക്കലും പാര്‍ട്ടിയെ രക്ഷപ്പെടുത്തില്ല. അതുകൊണ്ടാണ് ഇനി പുതിയ അധ്യക്ഷന്‍ വേണമെന്നാവശ്യപ്പെട്ട് സോണിയയെ സമീപിച്ചത്.  

പുതിയ അധ്യക്ഷന്‍ പാര്‍ലമെന്ററി ബോര്‍ഡ് പുനസംഘടിപ്പിക്കണം. സംസ്ഥാന, ജില്ലാ, ബ്ലോക്ക് സമിതികളും പുനസംഘടിപ്പിക്കേണ്ടതുണ്ട്. നിലവിലെ ബിജെപി സര്‍ക്കാരിനെ നേരിടാന്‍ അതിശക്തമായ പാര്‍ട്ടിസംവിധാനം ഒരുക്കേണ്ടതുണ്ട്. അത്തരം പദ്ധതികളുടെ ഭാഗമായാണ് നേതാക്കള്‍ കത്തു നല്‍കിയത്, ഗുലാംനബി ആസാദ് വിശദീകരിച്ചു.

സോണിയ ഒഴിയുമ്പോള്‍ ഇടക്കാല അധ്യക്ഷനായി മറ്റൊരാളെ നിശ്ചയിക്കാനുള്ള അഭിപ്രായങ്ങള്‍ വന്നിരുന്നു. അദ്ദേഹത്തിന് സംഘടനയെ ചലിപ്പിക്കാനാവില്ലെന്നുറപ്പാണ്. അതുകൊണ്ടാണ് പാര്‍ട്ടിക്ക് മുഴുവന്‍ സമയ അധ്യക്ഷനെയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടത്. മറ്റൊരാള്‍ ഇടക്കാല അധ്യക്ഷനായാല്‍ പാര്‍ട്ടിയില്‍ വലിയ അസ്ഥിരതയ്‌ക്കും ആശങ്കകള്‍ക്കും ഇടവരുത്തും. ഇതൊഴിവാക്കാന്‍ കൂടിയായിരുന്നു ഞങ്ങളുടെ ശ്രമം. ആ ശ്രമം വിജയിച്ചു, ആസാദ് പറഞ്ഞു.

ബിജെപിയുമായി സഖ്യമുണ്ടാക്കാനാണ് ഞങ്ങളുടെ ശ്രമമെന്നാണ് ചില നേതാക്കളുടെ ആക്ഷേപം. രാഹുല്‍ അത്തരത്തില്‍ പറഞ്ഞിട്ടില്ലെങ്കിലും മറ്റു ചിലര്‍ അത്തരം പ്രചരണം നടത്തിയത് ഏറെ വേദനിപ്പിച്ചു. 35വര്‍ഷമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗമാണ്. അഞ്ചോളം പാര്‍ട്ടി അധ്യക്ഷന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തരം വാക്കുകള്‍ കേള്‍ക്കുന്നത് ആഴത്തില്‍ മുറിവേല്‍പ്പിക്കും, ആസാദ് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആര്‍ക്കും മത്സരിക്കാനാവും. ആര്‍ക്കും ആരെയും തടയാനാവില്ല. ആരാണോ വിജയിക്കുന്നത് അവരെ എല്ലാവരും അംഗീകരിക്കും, ഗുലാംനബി പറഞ്ഞു.

Tags: congressസോണി് ഗാന്ധിഗുലാംനബി ആസാദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഖിക്കാനും പത്രാസു കാട്ടാനുമല്ല ഭരണം: പാര്‍ട്ടിക്കാര്‍ പരാതി പറയുന്നുവെന്ന് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം

Kerala

യുവതിയ്‌ക്ക് നേരെ ലൈംഗിക അതിക്രമം: കോഴിക്കോട് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

Kerala

കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചവരെ അവഗണിക്കുന്നു, സര്‍ക്കാരിന്റെ രാഷ്‌ട്രീയ നിയമനങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തെറ്റ് തിരുത്തണം-ജിന്റോ ജോണ്‍

Article

അവിടുത്തെപ്പോലെ ഇവിടെയും

India

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ജവാൻ റം ഉത്പാദനം അ‌ഞ്ച് ദിവസത്തിനകം പുനരാംരംഭിക്കും

സ്വപ്നപദ്ധതികളുമായി വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; 5 വർഷത്തിനുള്ളിൽ മിഷൻ സമുദ്ര, പദ്ധതിക്ക് 400 കോടി

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

പശ്ചിമേഷ്യന്‍ സമാധാനം പടികടന്നെത്തുന്നു

വായിച്ച് വായിച്ച് എഴുത്തിലേക്ക്; യോഹന്‍ ജോസഫ് ബിജുവിന്റെ എഴുത്തുവിശേഷങ്ങള്‍

ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ലോറി ഡ്രൈവർ ഫൈസൽ അഹമ്മദ് പിടിയിൽ

സെയ്ന്റ് ഗോബെയ്ന്‍ സിഇഒ ബെനോയിറ്റ് ബസിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയപ്പോള്‍

സെയ്ന്റ് ഗോബെയ്ന്‍ സിഇഒയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

പിഎം ശ്രീ പദ്ധതിയെ അറബിക്കടലില്‍ വലിച്ചെറിയുമെന്ന് പറഞ്ഞത് പ്രസംഗത്തില്‍ മാത്രമെന്ന് ഷാജി

പിഎം ശ്രീ: ഭരണകക്ഷിയില്‍ കലഹം, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കി യുഎഇ; രക്ഷിതാക്കൾ അനുവദിച്ചാലും ഉപയോഗം പാടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.