Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുല്‍വാമ ഭീകരാക്രമണം: അസറും സഹോദരനും മുഖ്യപ്രതികള്‍, ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു; 20 പ്രതികള്‍

ജെയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ സ്ഥാപകനാണ് മസൂദ് അസര്‍. ഭീകരാക്രമണ പദ്ധതി നടപ്പാക്കിയ, ഇവരുടെ അനന്തരവനും പാക് ഭീകരനുമായ മുഹമ്മദ് ഉമര്‍ ഫാറൂഖും അസ്ഗറുമായി നടത്തിയ ആശയ വിനിമയത്തിന്റെ ഡിജിറ്റല്‍ കോപ്പികളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2020, 01:41 pm IST
in India

ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി ജമ്മു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2019 ഫെബ്രുവരി 14നു നടന്ന ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികള്‍ പാക് ഭീകരരായ മസൂദ് അസറും സഹോദരന്‍ അബ്ദുള്‍ റൗഫ് അസ്ഗറുമാണെന്ന് 13,500 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. ഇവരാണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരും ഗൂഢാലോചന നടത്തിയവരും. 20 പേര്‍ക്കെതിരെയാണ് കുറ്റപത്രം.

ജെയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ സ്ഥാപകനാണ് മസൂദ് അസര്‍. ഭീകരാക്രമണ പദ്ധതി നടപ്പാക്കിയ, ഇവരുടെ അനന്തരവനും പാക് ഭീകരനുമായ മുഹമ്മദ് ഉമര്‍ ഫാറൂഖും അസ്ഗറുമായി നടത്തിയ ആശയ വിനിമയത്തിന്റെ ഡിജിറ്റല്‍ കോപ്പികളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉമര്‍ ഫാറൂഖിനെ 2019 മാര്‍ച്ചില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം വകവരുത്തിയിരുന്നു. ഇയാള്‍ക്കൊപ്പം ബോംബു നിര്‍മാണ വിദഗ്ധന്‍ കമ്രാനും കൊല്ലപ്പെട്ടിരുന്നു.

അസര്‍, അസ്ഗര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് പുല്‍വാമ സ്വദേശിയായ ജെയ്ഷെ ചാവേര്‍ ആദില്‍ അഹമ്മദ് ധര്‍ 200 കിലോ സ്ഫോടകവസ്തു നിറച്ച കാര്‍ സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയതെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. സ്ഫോടനത്തില്‍ 40 പേരാണ് മരിച്ചത്.

ഇരുപത് പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. ഭീകരാക്രമണത്തോടനുബന്ധിച്ച്, എന്‍ഐഎ ഈ വര്‍ഷം അറസ്റ്റ് ചെയ്ത ഏഴ് പേരും പ്രതികളില്‍ ഉള്‍പ്പെടുന്നു. ചാവേര്‍ ആദിലിനെ സ്ഥലത്തെത്തിക്കുകയും  

അതിനു മുന്‍പ് അഭയം നല്‍കുകയും ചെയ്ത ഷക്കീര്‍ ബഷീര്‍ മാഗ്രേ, പ്രതികള്‍ക്ക് താമസം ഒരുക്കിയ താരീഖ് അഹമ്മദ് ഷാ, ഇഷാന്‍ ജാന്‍, ബോംബ് നിര്‍മിക്കാന്‍ ഓണ്‍ലൈനില്‍ രാസവസ്തുക്കള്‍ വാങ്ങി നല്‍കിയ വെയ്സ് ഉള്‍ ഇസ്ലാം, മുഹമ്മദ് അബ്ബാസ് റാത്തര്‍, പാ

ക് ബോംബു വിദഗ്ധന്‍ ഉമര്‍ ഫാറൂഖിനെ കശ്മീരില്‍ എത്തിച്ച മുഹമ്മദ് ഇക്ബാല്‍ റാത്തര്‍, ആദിലിന്റെ വീഡിയോ തയാറാക്കിയ  ജെയ്ഷെ ഭീകരര്‍ക്ക് അഭയവും മൊബൈലും നല്‍കിയ ബിലാല്‍ അഹമ്മദ് കുച്ചെ തുടങ്ങിവയരാണ് പ്രധാന പ്രതികള്‍.  

മുദാസിര്‍ അഹമ്മദ് ഖാന്‍, പാക്കിസ്ഥാനിയായ  മുഹമ്മദ് ഫാറൂഖ്, ബോംബ്  നിര്‍മാണ വിദഗ്ധന്‍ കമ്രാന്‍, ആദിലിന്റെ കാറില്‍ സ്ഫോടകവസ്തു നിറച്ചു നല്‍കിയ സജ്ജദ് അഹമ്മദ് ഭട്ട്, കശ്മീരിലെ ജെയ്ഷെ കമാന്‍ഡറായിരുന്ന ക്വാരി യാസിര്‍ എന്നിവര്‍ പ്രതികളായിരുന്നുവെങ്കിലും 2019ല്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലുകളില്‍  ഇവരെല്ലാം  കൊല്ലപ്പെട്ടിരുന്നു.

Tags: പുല്‍വാമ ഭീകരാക്രമണംഎൻ‌ഐ‌എattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

India

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

Kerala

മഴ, മണ്ണിടിച്ചില്‍ ഭീഷണി: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം അടച്ചു,വിതുരയില്‍ വിനോദസഞ്ചാരികളുടെ വാഹനം ആക്രമിച്ചു

Kerala

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

Kerala

കോടതിയില്‍ നിന്ന് മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

പാക് അധീന കശ്മീരില്‍ സമരക്കാരെ അടിച്ചമര്‍ത്തി പാക് പൊലീസ്; 30 പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്, പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

തൃശൂരില്‍ നാളെ സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ സൂചന പണിമുടക്ക് നടത്തും, മറ്റുജില്ലകളില്‍ കരിദിനം

ഇടുക്കിയില്‍ എച്ച്1എന്‍1പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു, ജാഗ്രത നിര്‍ദ്ദേശം

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

ചരിത്ര നേട്ടത്തില്‍ നരേന്ദ്ര മോദിക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണത്തലവന്‍മാരുടെ പ്രശംസ

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.