Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്വേഷണം മുറുകുന്നു; പിണറായി മന്ത്രിസഭയും സിപിഎമ്മും ഊരാക്കുരുക്കിലേക്ക്

സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് തന്റെ ഓഫീസ് പരിശുദ്ധമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ മുഖ്യമന്ത്രിക്ക് ഒടുവില്‍ തന്റെ വിശ്വസ്തനെ പടിക്ക് പുറത്താക്കേണ്ടി വന്നു. പാവങ്ങള്‍ക്ക് വീട് വച്ച് നല്‍കുന്ന ലൈഫ് പദ്ധതിയില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ കോഴ ഇടപാട് നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞപ്പോള്‍ പദ്ധതി ലൈഫ് അല്ല പകരം സ്വപ്‌ന പദ്ധതിയായെന്ന നാണക്കേടിലേക്ക് മുഖ്യമന്ത്രി കൊണ്ടെത്തിച്ചു. കൂടാതെ നിരവധി കണ്‍സള്‍ട്ടന്‍സി കമ്പനികളുടെ കള്ളക്കളികളും. ഒരിക്കല്‍ ഒപ്പിട്ട് നല്‍കിയ ഫയലുകള്‍ വിവാദമാകുമ്പോള്‍ വീണ്ടും വിളിച്ചുവരുത്തുന്ന മുഖ്യമന്ത്രി വെറും ഒപ്പിടല്‍ മുഖ്യമന്ത്രി ആണെന്നതും ഇപ്പോള്‍ അങ്ങാടി പാട്ടാണ്.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Aug 24, 2020, 12:49 pm IST
in Kerala

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ കുരുക്കു മുറുക്കുമ്പോള്‍ സംസ്ഥാന മന്ത്രിസഭയും, സിപിഎമ്മും ഊരാക്കുരുക്കിലേക്ക്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെട്ട അഴിമതിക്കഥകളില്‍  അന്താരാഷ്‌ട്ര തലത്തില്‍ കേരളം നാണംകെട്ട് തലതാഴ്‌ത്തുമ്പോള്‍ ചോദ്യങ്ങള്‍ക്കെല്ലാം പച്ചക്കള്ളം വിളമ്പി പിണറായി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഏറ്റുപിടിക്കാന്‍ വന്ന മന്ത്രിമാരും പ്രതിക്കൂട്ടിലായി. തങ്ങളുടെ പാര്‍ട്ടിയില്‍ ഇങ്ങനെയൊക്കെ നടക്കുമോയെന്ന് അന്തംവിട്ട് കുട്ടിസഖാക്കളും.  

സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് തന്റെ ഓഫീസ് പരിശുദ്ധമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ മുഖ്യമന്ത്രിക്ക് ഒടുവില്‍ തന്റെ വിശ്വസ്തനെ പടിക്ക് പുറത്താക്കേണ്ടി വന്നു. പാവങ്ങള്‍ക്ക് വീട് വച്ച് നല്‍കുന്ന ലൈഫ് പദ്ധതിയില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ കോഴ ഇടപാട് നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞപ്പോള്‍ പദ്ധതി ലൈഫ് അല്ല പകരം സ്വപ്‌ന പദ്ധതിയായെന്ന നാണക്കേടിലേക്ക് മുഖ്യമന്ത്രി കൊണ്ടെത്തിച്ചു. കൂടാതെ നിരവധി കണ്‍സള്‍ട്ടന്‍സി കമ്പനികളുടെ കള്ളക്കളികളും. ഒരിക്കല്‍ ഒപ്പിട്ട് നല്‍കിയ ഫയലുകള്‍ വിവാദമാകുമ്പോള്‍ വീണ്ടും വിളിച്ചുവരുത്തുന്ന മുഖ്യമന്ത്രി  വെറും ഒപ്പിടല്‍ മുഖ്യമന്ത്രി ആണെന്നതും ഇപ്പോള്‍ അങ്ങാടി പാട്ടാണ്.  

വടക്കാഞ്ചേരിയിലെ ലൈഫ് ഭവന പദ്ധതിയില്‍ പിണറായിയോടൊപ്പം തദ്ദേശ മന്ത്രി എ.സി. മൊയ്തീനും കുരുക്കില്‍ പെട്ടു. പദ്ധതിയുടെ അമരക്കാരന്‍ മുഖ്യമന്ത്രിയാണെങ്കിലും ഫയലുകളുടെ ക്രമീകരണം മന്ത്രി എ.സി. മൊയ്തീന്റെ ഓഫീസിലും. യുഎഇ റെഡ്ക്രസന്റ്, ലൈഫ് ഫഌറ്റ് നിര്‍മാണത്തിന് തുക വിനിയോഗിക്കാമെന്ന് അറിയിച്ചപ്പോള്‍ തന്നെ വിദേശകാര്യനിയമത്തിന് എതിരായുള്ള പണം വാങ്ങരുതെന്ന് തദ്ദേശ വകുപ്പ് അഭിപ്രായം പറഞ്ഞില്ല. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യണമെന്നുപോലും എ.സി. മൊയ്തീന്‍ ഫയലില്‍ കുറിച്ചില്ല.

കോഴ കൈപ്പറ്റിയതില്‍ സര്‍ക്കാരിനെന്ത് ബന്ധമെന്നാണ് നിയമന്ത്രി എ.കെ. ബാലന്റെ പ്രതികരണം. ഏത് ഫയല്‍ വേണമെങ്കിലും മിനിട്ടുകള്‍ക്കുള്ളില്‍ പരിശോധന നടത്തി തിരികെ നല്‍കാമെന്നും മന്ത്രി പറഞ്ഞു വച്ചു. റെഡ്ക്രസന്റ് ലൈഫ് പദ്ധതി ഫയലിന്റെ റൂട്ട് മാപ്പ് നിയമ വകുപ്പ് വഴിയാണ് പോയത്. ചില നിഗൂഢതകളുണ്ടെന്ന് എക്‌സ്പ്രസ് വേഗത്തില്‍ വന്ന ഫയലില്‍ സെക്രട്ടേറിയറ്റിലെ നിയമ വിഭാഗം കുറിച്ചു. ഇത് മന്ത്രിയും കാണാതിരിക്കില്ല. എന്നാല്‍, നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് എപിസി അറിയാവുന്ന മന്ത്രിയും കണ്ണടച്ചു.

ധനമന്ത്രി തോമസ് ഐസക്കാകട്ടെ നാല് കോടി രൂപ കോഴ ഇടപാട് നടന്നിട്ടുണ്ടെന്ന് സമ്മതിച്ചു. എന്‍ഐഎ വരുന്നതിനു മുമ്പ് അറിഞ്ഞിരുന്നുവെന്ന് വ്യക്തം. ഇറച്ചിക്കോഴി വണ്ടികള്‍ക്ക് പിന്നാലെ പായുന്ന ജിഎസ്ടി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെ കൊണ്ട് പരിശോധന നടത്തി  ഇക്കൂട്ടരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ധനമന്ത്രിക്കും തോന്നിയില്ല.  

മന്ത്രിസഭ തന്നെ തന്റെ വിരല്‍ത്തുമ്പിലാണെന്ന തരത്തിലാണ് മതത്തെ ഉപയോഗിച്ച് കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ രാഷ്‌ട്രീയക്കളി. നയതന്ത്രക്കടത്തിനും ചട്ടലംഘനം നടത്തിയതും കുറ്റമാണെങ്കില്‍ തന്നെ തൂക്കിക്കൊല്ലുന്നെങ്കില്‍ അങ്ങനെയാകട്ടെയെന്നാണ് മന്ത്രിയുടെ വാദം. താന്‍ ഈ പരിപാടി നേരത്തെ തുടങ്ങിയെന്നും എല്ലാം തുറന്നു പറഞ്ഞതിനാല്‍ മുഖ്യമന്ത്രി തന്നോടൊപ്പം നില്‍ക്കുമെന്നും ജലീല്‍ പറയുന്നു. എന്നാല്‍, എന്‍ഐഎ അന്വേഷണം കടുപ്പിച്ചതോടെ മിണ്ടാട്ടമില്ല. ഇതോടെ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി മന്ത്രിസഭയിലെ നാലു മന്ത്രിമാരും മുഖ്യമന്ത്രിയും പ്രതിക്കൂട്ടിലായി. അന്വേഷണ ഏജന്‍സികള്‍ക്ക് നേരിട്ടും രേഖാമൂലവും ചോദ്യങ്ങള്‍ക്ക് ഇവര്‍ മറുപടി നല്‍കേണ്ടി വരുമെന്ന് വ്യക്തം.  

ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്‍ തുടങ്ങിയ സ്വര്‍ണക്കടത്ത് അന്വേഷണം മറ്റ് സെക്രട്ടറിമാരിലേക്കും വകുപ്പ് തലവന്മാരിലേക്കും നീങ്ങുമെന്നും ഉറപ്പായി. ഇതോടെ സര്‍ക്കാരിന്റെ ഓരംപറ്റി നിന്ന മുന്‍കാല എസ്എഫ്‌ഐക്കാരായ സിവില്‍ സര്‍വീസുകാരും ഊരാക്കുരുക്കിലാകും.

Tags: Pinarayi Vijayanക്യാബിനറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ…..കാരണഭൂതൻ വാഴ്‌ത്തു പാട്ടിന്റെ സൃഷ്ടാവിനെ പുറത്താക്കി സർക്കാർ, വിരമിച്ചിട്ടും സർവീസിൽ തുടർന്നു

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

പുതിയ വാര്‍ത്തകള്‍

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.