Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്വേഷണം മുറുകുന്നു; പിണറായി മന്ത്രിസഭയും സിപിഎമ്മും ഊരാക്കുരുക്കിലേക്ക്

സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് തന്റെ ഓഫീസ് പരിശുദ്ധമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ മുഖ്യമന്ത്രിക്ക് ഒടുവില്‍ തന്റെ വിശ്വസ്തനെ പടിക്ക് പുറത്താക്കേണ്ടി വന്നു. പാവങ്ങള്‍ക്ക് വീട് വച്ച് നല്‍കുന്ന ലൈഫ് പദ്ധതിയില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ കോഴ ഇടപാട് നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞപ്പോള്‍ പദ്ധതി ലൈഫ് അല്ല പകരം സ്വപ്‌ന പദ്ധതിയായെന്ന നാണക്കേടിലേക്ക് മുഖ്യമന്ത്രി കൊണ്ടെത്തിച്ചു. കൂടാതെ നിരവധി കണ്‍സള്‍ട്ടന്‍സി കമ്പനികളുടെ കള്ളക്കളികളും. ഒരിക്കല്‍ ഒപ്പിട്ട് നല്‍കിയ ഫയലുകള്‍ വിവാദമാകുമ്പോള്‍ വീണ്ടും വിളിച്ചുവരുത്തുന്ന മുഖ്യമന്ത്രി വെറും ഒപ്പിടല്‍ മുഖ്യമന്ത്രി ആണെന്നതും ഇപ്പോള്‍ അങ്ങാടി പാട്ടാണ്.

അജി ബുധനൂര്‍byഅജി ബുധനൂര്‍
Aug 24, 2020, 12:49 pm IST
inKerala

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ കുരുക്കു മുറുക്കുമ്പോള്‍ സംസ്ഥാന മന്ത്രിസഭയും, സിപിഎമ്മും ഊരാക്കുരുക്കിലേക്ക്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെട്ട അഴിമതിക്കഥകളില്‍  അന്താരാഷ്‌ട്ര തലത്തില്‍ കേരളം നാണംകെട്ട് തലതാഴ്‌ത്തുമ്പോള്‍ ചോദ്യങ്ങള്‍ക്കെല്ലാം പച്ചക്കള്ളം വിളമ്പി പിണറായി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഏറ്റുപിടിക്കാന്‍ വന്ന മന്ത്രിമാരും പ്രതിക്കൂട്ടിലായി. തങ്ങളുടെ പാര്‍ട്ടിയില്‍ ഇങ്ങനെയൊക്കെ നടക്കുമോയെന്ന് അന്തംവിട്ട് കുട്ടിസഖാക്കളും.  

സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് തന്റെ ഓഫീസ് പരിശുദ്ധമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ മുഖ്യമന്ത്രിക്ക് ഒടുവില്‍ തന്റെ വിശ്വസ്തനെ പടിക്ക് പുറത്താക്കേണ്ടി വന്നു. പാവങ്ങള്‍ക്ക് വീട് വച്ച് നല്‍കുന്ന ലൈഫ് പദ്ധതിയില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ കോഴ ഇടപാട് നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞപ്പോള്‍ പദ്ധതി ലൈഫ് അല്ല പകരം സ്വപ്‌ന പദ്ധതിയായെന്ന നാണക്കേടിലേക്ക് മുഖ്യമന്ത്രി കൊണ്ടെത്തിച്ചു. കൂടാതെ നിരവധി കണ്‍സള്‍ട്ടന്‍സി കമ്പനികളുടെ കള്ളക്കളികളും. ഒരിക്കല്‍ ഒപ്പിട്ട് നല്‍കിയ ഫയലുകള്‍ വിവാദമാകുമ്പോള്‍ വീണ്ടും വിളിച്ചുവരുത്തുന്ന മുഖ്യമന്ത്രി  വെറും ഒപ്പിടല്‍ മുഖ്യമന്ത്രി ആണെന്നതും ഇപ്പോള്‍ അങ്ങാടി പാട്ടാണ്.  

വടക്കാഞ്ചേരിയിലെ ലൈഫ് ഭവന പദ്ധതിയില്‍ പിണറായിയോടൊപ്പം തദ്ദേശ മന്ത്രി എ.സി. മൊയ്തീനും കുരുക്കില്‍ പെട്ടു. പദ്ധതിയുടെ അമരക്കാരന്‍ മുഖ്യമന്ത്രിയാണെങ്കിലും ഫയലുകളുടെ ക്രമീകരണം മന്ത്രി എ.സി. മൊയ്തീന്റെ ഓഫീസിലും. യുഎഇ റെഡ്ക്രസന്റ്, ലൈഫ് ഫഌറ്റ് നിര്‍മാണത്തിന് തുക വിനിയോഗിക്കാമെന്ന് അറിയിച്ചപ്പോള്‍ തന്നെ വിദേശകാര്യനിയമത്തിന് എതിരായുള്ള പണം വാങ്ങരുതെന്ന് തദ്ദേശ വകുപ്പ് അഭിപ്രായം പറഞ്ഞില്ല. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യണമെന്നുപോലും എ.സി. മൊയ്തീന്‍ ഫയലില്‍ കുറിച്ചില്ല.

കോഴ കൈപ്പറ്റിയതില്‍ സര്‍ക്കാരിനെന്ത് ബന്ധമെന്നാണ് നിയമന്ത്രി എ.കെ. ബാലന്റെ പ്രതികരണം. ഏത് ഫയല്‍ വേണമെങ്കിലും മിനിട്ടുകള്‍ക്കുള്ളില്‍ പരിശോധന നടത്തി തിരികെ നല്‍കാമെന്നും മന്ത്രി പറഞ്ഞു വച്ചു. റെഡ്ക്രസന്റ് ലൈഫ് പദ്ധതി ഫയലിന്റെ റൂട്ട് മാപ്പ് നിയമ വകുപ്പ് വഴിയാണ് പോയത്. ചില നിഗൂഢതകളുണ്ടെന്ന് എക്‌സ്പ്രസ് വേഗത്തില്‍ വന്ന ഫയലില്‍ സെക്രട്ടേറിയറ്റിലെ നിയമ വിഭാഗം കുറിച്ചു. ഇത് മന്ത്രിയും കാണാതിരിക്കില്ല. എന്നാല്‍, നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് എപിസി അറിയാവുന്ന മന്ത്രിയും കണ്ണടച്ചു.

ധനമന്ത്രി തോമസ് ഐസക്കാകട്ടെ നാല് കോടി രൂപ കോഴ ഇടപാട് നടന്നിട്ടുണ്ടെന്ന് സമ്മതിച്ചു. എന്‍ഐഎ വരുന്നതിനു മുമ്പ് അറിഞ്ഞിരുന്നുവെന്ന് വ്യക്തം. ഇറച്ചിക്കോഴി വണ്ടികള്‍ക്ക് പിന്നാലെ പായുന്ന ജിഎസ്ടി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെ കൊണ്ട് പരിശോധന നടത്തി  ഇക്കൂട്ടരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ധനമന്ത്രിക്കും തോന്നിയില്ല.  

മന്ത്രിസഭ തന്നെ തന്റെ വിരല്‍ത്തുമ്പിലാണെന്ന തരത്തിലാണ് മതത്തെ ഉപയോഗിച്ച് കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ രാഷ്‌ട്രീയക്കളി. നയതന്ത്രക്കടത്തിനും ചട്ടലംഘനം നടത്തിയതും കുറ്റമാണെങ്കില്‍ തന്നെ തൂക്കിക്കൊല്ലുന്നെങ്കില്‍ അങ്ങനെയാകട്ടെയെന്നാണ് മന്ത്രിയുടെ വാദം. താന്‍ ഈ പരിപാടി നേരത്തെ തുടങ്ങിയെന്നും എല്ലാം തുറന്നു പറഞ്ഞതിനാല്‍ മുഖ്യമന്ത്രി തന്നോടൊപ്പം നില്‍ക്കുമെന്നും ജലീല്‍ പറയുന്നു. എന്നാല്‍, എന്‍ഐഎ അന്വേഷണം കടുപ്പിച്ചതോടെ മിണ്ടാട്ടമില്ല. ഇതോടെ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി മന്ത്രിസഭയിലെ നാലു മന്ത്രിമാരും മുഖ്യമന്ത്രിയും പ്രതിക്കൂട്ടിലായി. അന്വേഷണ ഏജന്‍സികള്‍ക്ക് നേരിട്ടും രേഖാമൂലവും ചോദ്യങ്ങള്‍ക്ക് ഇവര്‍ മറുപടി നല്‍കേണ്ടി വരുമെന്ന് വ്യക്തം.  

ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്‍ തുടങ്ങിയ സ്വര്‍ണക്കടത്ത് അന്വേഷണം മറ്റ് സെക്രട്ടറിമാരിലേക്കും വകുപ്പ് തലവന്മാരിലേക്കും നീങ്ങുമെന്നും ഉറപ്പായി. ഇതോടെ സര്‍ക്കാരിന്റെ ഓരംപറ്റി നിന്ന മുന്‍കാല എസ്എഫ്‌ഐക്കാരായ സിവില്‍ സര്‍വീസുകാരും ഊരാക്കുരുക്കിലാകും.

Tags: Pinarayi Vijayanക്യാബിനറ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Kerala

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.