Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍; വിമാനത്താവള വികസനത്തെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് തലസ്ഥാന നിവാസികള്‍; സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം

കേന്ദ്രത്തിനെതിരെ കോലാഹലമുണ്ടാക്കുന്ന, നേതാക്കളെല്ലാം ആഴ്ചയ്‌ക്ക് അമ്പതു വട്ടം ദല്‍ഹിക്കു പറക്കുന്നവരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2020, 08:50 am IST
in Kerala

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ വികസനം തടയാന്‍ സംസ്ഥാനത്തെ ഇടതു സര്‍ക്കാരിന്റെ നീക്കം. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള   കേന്ദ്ര തീരുമാനം അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും ശ്രമം. സര്‍വ്വകക്ഷിയോഗം വിളിച്ച്  കേന്ദ്രത്തിനെതിരെ പ്രമേയം  കൊണ്ടുവരാന്‍ തീരുമാനിച്ചതും കേന്ദ്രവുമായി സഹകരിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും  അട്ടിമറി ശ്രമങ്ങളുടെ ഭാഗമാണ്.  

 വിമാനത്താവള നടത്തിപ്പ്  പൊതു സ്വകാര്യ മേഖലയ്‌ക്ക് കൈമാറാന്‍ തീരുമാനിച്ച സമയത്തു തന്നെ സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ ഹര്‍ജി നല്‍കിയിരുന്നു. കേന്ദ്ര നടപടി  പൊതുതാല്‍പ്പര്യത്തിന് എതിരാണെന്ന വാദമാണ്  ഹര്‍ജിയില്‍   ഉന്നയിച്ചത്. ഇതില്‍ കഴമ്പില്ലെന്ന് പ്രഥമദൃഷ്ട്യാ ബോധ്യം വന്ന കോടതി, തങ്ങളുടെ തീരുമാനത്തിന് കാക്കേണ്ട, സര്‍ക്കാരിന് തീരമാനമെടുക്കാം എന്ന് വ്യക്തമാക്കിയിരുന്നു.  സര്‍ക്കാരിന്റെ വാദം മണ്ടത്തരമാണെന്ന് അന്നേ വിമര്‍ശനവും  ഉയര്‍ന്നു. അദാനി ഗ്രൂപ്പ് രാജ്യത്ത് മറ്റ് വിമാനത്താവളങ്ങളും നടത്തുന്നുണ്ട്. സര്‍ക്കാര്‍ വാദം ശരിവച്ചാല്‍  അവിടെയും പൊതു താല്‍പ്പര്യത്തിന് എതിരാകേണ്ടതല്ലേ എന്നും  കോടതി നിരീക്ഷിച്ചിരുന്നു.  

വിമാനത്താവള വികസനം അട്ടിമറിച്ച് നഗരത്തിന്റെ വളര്‍ച്ച തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന്  ആരോപിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. തിരുവനന്തപുരം നിവാസികളുടെ സോഷ്യല്‍ മീഡിയോ ഗ്രൂപ്പുകളില്‍ വിമാനത്താവളത്തെ പിപിപി ആക്കുന്നതിനെ അനുകൂലിച്ച് ഹാഷ്ടാഗ്, പ്രൊഫൈല്‍ പിക്ചര്‍ പ്രചരണങ്ങള്‍ ശക്തമാകുകയാണ്.

1970 ല്‍ അന്താരാഷ്‌ട്ര സര്‍വ്വീസുകള്‍ ആരംഭിച്ച തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ വികസനം ഇന്നും എങ്ങുമെത്തിയിട്ടില്ല.  സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവമാണ് ഇതിനു പിന്നില്‍.   18 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുത്ത് നല്‍കിയാലേ  വികസനം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. പ്രാദേശിക പ്രശ്‌നങ്ങളാല്‍ സാധിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.  

  കേന്ദ്രത്തിനെതിരെ കോലാഹലമുണ്ടാക്കുന്ന,  നേതാക്കളെല്ലാം ആഴ്ചയ്‌ക്ക് അമ്പതു വട്ടം  ദല്‍ഹിക്കു പറക്കുന്നവരാണ്. കെഎസ്ആര്‍ടിസി ബസ് വിവിധ സ്റ്റാന്‍ഡുകളില്‍ കയറുന്നതു പോലെ തിരുവനന്തപുരത്തുനിന്നുള്ള വിമാനം പല വിമാനത്താവളത്തിലും ഇറങ്ങിയാണ് ദല്‍ഹിയില്‍ എത്തുന്നതെന്നും സമയ നഷ്ടം ഉണ്ടാകുന്നെന്നാണ് ഇവരുടെ പരാതി. അദാനിയുടെ വരവോടെ ഇതിനു മാറ്റമുണ്ടാകുമെന്ന് കോണ്‍ഗ്രസ് എംപി ശശിതരൂര്‍ പരസ്യമായി സമ്മതിക്കുന്നു.  

സര്‍ക്കാര്‍ പങ്കാളിത്തത്തോടെ കമ്പനി രൂപീകരിച്ച് വികസിപ്പിക്കാം എന്നാണ് സര്‍ക്കാര്‍ വാദം. സംസ്ഥാന വികസനം ചര്‍ച്ച ചെയ്യാന്‍  നിരവധി കമ്പനികളെ   സംസ്ഥാനത്തേക്ക് ക്ഷണിച്ചപ്പോള്‍ പ്രധാന ചര്‍ച്ചയായത്  തിരുവനന്തപുരം വിമാനത്താവളത്തിന്റെ അപര്യാപ്തതയാണ്. നിസ്സാന്റെ ഹബ്ബ് ടെക്‌നോപാര്‍ക്കില്‍ തുടങ്ങാന്‍ തീരുമാനിച്ചു. ഇതിനു ചുക്കാന്‍ പിടിച്ച മുഖ്യമന്ത്രിയുടെ വ്യവസായ ഉപദേശകരില്‍ ഒരാളായ ടോണി തോമസും പറയുന്നു കേന്ദ്രതീരുമാനം നല്ലതെന്ന്.  തിരുവനന്തപുരത്ത് നിന്നും അന്താരാഷ്‌ട്ര സര്‍വ്വീസുകള്‍ കുറഞ്ഞതോടെ നിസാന്‍ ഹബ്ബ് വിടവാങ്ങാന്‍ ഒരുങ്ങുകയാണ്.  

Tags: തിരുവനന്തപുരംകലാപംസര്‍ക്കാര്‍എയര്‍പോര്‍ട്ട്development
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

പോഡ് കാസ്റ്റര്‍ ഷാരീഖ് ഷംസുദ്ദീന്‍ (വലത്ത്)
Kerala

‘1991ല്‍ മൈക്രോസോഫ്റ്റില്‍ 29 ലക്ഷം ശമ്പളം, ഇന്‍റല്‍ ഈ മിടുക്കനെ സ്വന്തമാക്കി..നേമത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഈ രാജീവ് ചന്ദ്രശേഖര്‍ ജയിക്കണം’

Kerala

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

Kerala

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.