Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രി ജലീലിന്റേത് കള്ളക്കടത്തു തന്നെ; കസ്റ്റംസിനും എന്‍ഐഎയ്‌ക്കും പ്രോട്ടോകോള്‍ ഓഫീസറുടെ റിപ്പോര്‍ട്ട്

കഴിഞ്ഞ രണ്ട് വര്‍ഷമായി നയതന്ത്ര മാര്‍ഗത്തില്‍ യുഎഇ കോണ്‍സുലേറ്റിലേക്ക് ബാഗേജുകള്‍ എത്തിയതിന്റെ യാതൊരു രേഖകളും ഇല്ലെന്നാണ് പ്രോട്ടോകോള്‍ ഓഫീസറുടെ റിപ്പോര്‍ട്ടിലുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2020, 08:35 am IST
in Kerala

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ മതഗ്രന്ഥങ്ങളുടെ പേരില്‍ കടത്തിയത് നിയമവിരുദ്ധ സാധനങ്ങളെന്ന് സൂചന. യുഎഇ കോണ്‍സുലേറ്റ് വഴി കഴിഞ്ഞ രണ്ട് വര്‍ഷമായി പാഴ്‌സലുകള്‍ എത്തിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ബി. സുനില്‍കുമാര്‍  കസ്റ്റംസിനും എന്‍ഐഎയ്‌ക്കും റിപ്പോര്‍ട്ട് നല്‍കി. ഇതോടെ ജലീല്‍ സിആപ്ട് വഴി കടത്തിയത് കള്ളക്കടത്തിലൂടെ എത്തിയ പാക്കേജുകളാണെന്ന സംശയം ശക്തമാകുകയാണ്.  

കഴിഞ്ഞ രണ്ട് വര്‍ഷമായി നയതന്ത്ര മാര്‍ഗത്തില്‍ യുഎഇ കോണ്‍സുലേറ്റിലേക്ക് ബാഗേജുകള്‍ എത്തിയതിന്റെ യാതൊരു രേഖകളും ഇല്ലെന്നാണ് പ്രോട്ടോകോള്‍ ഓഫീസറുടെ റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ ഒരു വര്‍ഷമായി യാതൊരു തരത്തിലുള്ള ബന്ധപ്പെടലും യുഎഇ കോണ്‍സുലേറ്റില്‍ നിന്നും ഉണ്ടായിട്ടില്ല. നയതന്ത്രബാഗേജുകള്‍ കസ്റ്റംസ് വിട്ടുനല്‍കണമെങ്കില്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും അനുമതിയും വേണം. അതിനായി യുഎഇ കോണ്‍സുലേറ്റില്‍ നിന്നും റിപ്പോര്‍ട്ട് നല്‍കണം. അത്തരത്തിലുള്ള യാതൊരു ഔദ്യോഗിക രേഖകളും സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യുഎഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണത്തോടൊപ്പം രാജ്യവിരുദ്ധ ലഘുലേഖകളും കടത്തിയെന്ന് അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് കേസില്‍  അറസ്റ്റിലായ സ്വപ്ന സുരേഷും സന്ദീപ് നായരും എന്‍ഐഎയ്‌ക്കും കസ്റ്റംസിനും മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍  കഴിഞ്ഞ രണ്ട് വര്‍ഷം യുഎഇ കോണ്‍സുലേറ്റ് വഴി വന്ന ബാഗേജുകളുടെ വിവരങ്ങള്‍ നല്‍കാന്‍ പ്രോട്ടോകോള്‍ ഓഫീസറോട് അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടിരുന്നു.  

 ജൂണ്‍ 24ന് യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍എത്തിയ വിശുദ്ധഖുറാന്‍ എന്ന ബാഗേജില്‍ 250 പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. ഇത് നയതന്ത്രബാഗേജ് വഴി വിട്ടുകൊടുക്കുകയും ചെയ്തു. ബാഗേജുകള്‍ വന്നതായി അറിവില്ലെന്ന് പ്രോട്ടോകോള്‍ ഓഫീസര്‍ വ്യക്തമാക്കിയതോടെ ഇത് കള്ളത്തരത്തിലൂടെ കസ്റ്റംസിനെ വെട്ടിച്ച കള്ള മുതലാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ പാക്കറ്റുകളില്‍ 32 എണ്ണമാണ് ജലീലന്റെ നിര്‍ദേശപ്രകാരം സിആപ്ടിന്റെ വാഹനത്തില്‍ മലപ്പുറത്തേക്ക് കടത്തിയതെന്ന് കസ്റ്റംസ് കണ്ടെത്തി. മാത്രമല്ല സിആപ്ടിന്റെ ഒരു വാഹനം ബെംഗളൂരുവിലേക്ക് പോയിട്ടുണ്ടെന്നും തെളിഞ്ഞു. ശേഷിക്കുന്ന 218 പാക്കറ്റുകള്‍ എവിടെയെന്ന് കണ്ടെത്തിയിട്ടുമില്ല.

Tags: ministersmugglingമാനദണ്ഡംകെ.ടി. ജലീല്‍സ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

Kerala

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

Kerala

വൈദ്യുതി തടസം പൊതുജനങ്ങളെ അറിയിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കുമെന്ന് മന്ത്രി

Kerala

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

Kerala

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.