Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രി ജലീലിന്റേത് കള്ളക്കടത്തു തന്നെ; കസ്റ്റംസിനും എന്‍ഐഎയ്‌ക്കും പ്രോട്ടോകോള്‍ ഓഫീസറുടെ റിപ്പോര്‍ട്ട്

കഴിഞ്ഞ രണ്ട് വര്‍ഷമായി നയതന്ത്ര മാര്‍ഗത്തില്‍ യുഎഇ കോണ്‍സുലേറ്റിലേക്ക് ബാഗേജുകള്‍ എത്തിയതിന്റെ യാതൊരു രേഖകളും ഇല്ലെന്നാണ് പ്രോട്ടോകോള്‍ ഓഫീസറുടെ റിപ്പോര്‍ട്ടിലുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2020, 08:35 am IST
inKerala

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ മതഗ്രന്ഥങ്ങളുടെ പേരില്‍ കടത്തിയത് നിയമവിരുദ്ധ സാധനങ്ങളെന്ന് സൂചന. യുഎഇ കോണ്‍സുലേറ്റ് വഴി കഴിഞ്ഞ രണ്ട് വര്‍ഷമായി പാഴ്‌സലുകള്‍ എത്തിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ബി. സുനില്‍കുമാര്‍  കസ്റ്റംസിനും എന്‍ഐഎയ്‌ക്കും റിപ്പോര്‍ട്ട് നല്‍കി. ഇതോടെ ജലീല്‍ സിആപ്ട് വഴി കടത്തിയത് കള്ളക്കടത്തിലൂടെ എത്തിയ പാക്കേജുകളാണെന്ന സംശയം ശക്തമാകുകയാണ്.  

കഴിഞ്ഞ രണ്ട് വര്‍ഷമായി നയതന്ത്ര മാര്‍ഗത്തില്‍ യുഎഇ കോണ്‍സുലേറ്റിലേക്ക് ബാഗേജുകള്‍ എത്തിയതിന്റെ യാതൊരു രേഖകളും ഇല്ലെന്നാണ് പ്രോട്ടോകോള്‍ ഓഫീസറുടെ റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ ഒരു വര്‍ഷമായി യാതൊരു തരത്തിലുള്ള ബന്ധപ്പെടലും യുഎഇ കോണ്‍സുലേറ്റില്‍ നിന്നും ഉണ്ടായിട്ടില്ല. നയതന്ത്രബാഗേജുകള്‍ കസ്റ്റംസ് വിട്ടുനല്‍കണമെങ്കില്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും അനുമതിയും വേണം. അതിനായി യുഎഇ കോണ്‍സുലേറ്റില്‍ നിന്നും റിപ്പോര്‍ട്ട് നല്‍കണം. അത്തരത്തിലുള്ള യാതൊരു ഔദ്യോഗിക രേഖകളും സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യുഎഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണത്തോടൊപ്പം രാജ്യവിരുദ്ധ ലഘുലേഖകളും കടത്തിയെന്ന് അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് കേസില്‍  അറസ്റ്റിലായ സ്വപ്ന സുരേഷും സന്ദീപ് നായരും എന്‍ഐഎയ്‌ക്കും കസ്റ്റംസിനും മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍  കഴിഞ്ഞ രണ്ട് വര്‍ഷം യുഎഇ കോണ്‍സുലേറ്റ് വഴി വന്ന ബാഗേജുകളുടെ വിവരങ്ങള്‍ നല്‍കാന്‍ പ്രോട്ടോകോള്‍ ഓഫീസറോട് അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടിരുന്നു.  

 ജൂണ്‍ 24ന് യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍എത്തിയ വിശുദ്ധഖുറാന്‍ എന്ന ബാഗേജില്‍ 250 പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. ഇത് നയതന്ത്രബാഗേജ് വഴി വിട്ടുകൊടുക്കുകയും ചെയ്തു. ബാഗേജുകള്‍ വന്നതായി അറിവില്ലെന്ന് പ്രോട്ടോകോള്‍ ഓഫീസര്‍ വ്യക്തമാക്കിയതോടെ ഇത് കള്ളത്തരത്തിലൂടെ കസ്റ്റംസിനെ വെട്ടിച്ച കള്ള മുതലാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ പാക്കറ്റുകളില്‍ 32 എണ്ണമാണ് ജലീലന്റെ നിര്‍ദേശപ്രകാരം സിആപ്ടിന്റെ വാഹനത്തില്‍ മലപ്പുറത്തേക്ക് കടത്തിയതെന്ന് കസ്റ്റംസ് കണ്ടെത്തി. മാത്രമല്ല സിആപ്ടിന്റെ ഒരു വാഹനം ബെംഗളൂരുവിലേക്ക് പോയിട്ടുണ്ടെന്നും തെളിഞ്ഞു. ശേഷിക്കുന്ന 218 പാക്കറ്റുകള്‍ എവിടെയെന്ന് കണ്ടെത്തിയിട്ടുമില്ല.

Tags: ministersmugglingമാനദണ്ഡംകെ.ടി. ജലീല്‍സ്വര്‍ണകടത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

Blackout, electricity off, energy crisis or power outage, concept image.
Kerala

വൈദ്യുതി നിയന്ത്രണം: കൃത്യമായ സമയം പറയാന്‍ കഴിയില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

Kerala

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.