Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ശക്തന്‍ മാര്‍ക്കറ്റില്‍ പ്രവേശനം പാസുമൂലം, നാളെ തുറന്നേക്കും

വ്യാപാരികളില്‍ ബഹുഭൂരിപക്ഷത്തിനും കൊറോണ ബാധിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് പോലീസ് അധികൃതര്‍ക്ക് ഇതുവരെയും നല്‍കിയിട്ടില്ല. അതിനാല്‍ ഇന്നലെ മാര്‍ക്കറ്റ് തുറന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2020, 05:10 pm IST
in Thrissur

തൃശൂര്‍: മൂന്നാഴ്ച അടച്ചിട്ട ശക്തന്‍തമ്പുരാന്‍ നഗറിലെ പച്ചക്കറി മാര്‍ക്കറ്റ് നാളെ തുറന്നേക്കും.  കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്ന വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും മാത്രമേ മാര്‍ക്കറ്റിലേക്ക് പ്രവേശനം അനുവദിക്കൂകയുള്ളൂ. മാര്‍ക്കറ്റില്‍ 200ഓളം കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്്. കര്‍ശന നിയന്ത്രണങ്ങളോടെ മാര്‍ക്കറ്റിലെ കടകള്‍ 15ന് ശേഷം തുറക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നത്. പോലീസ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുള്ള തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും മാത്രമേ മാര്‍ക്കറ്റിലേക്ക് പ്രവേശനമുള്ളൂ.  

വ്യാപാരികളില്‍ ബഹുഭൂരിപക്ഷത്തിനും കൊറോണ ബാധിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് പോലീസ് അധികൃതര്‍ക്ക് ഇതുവരെയും നല്‍കിയിട്ടില്ല. അതിനാല്‍ ഇന്നലെ മാര്‍ക്കറ്റ് തുറന്നില്ല. മാര്‍ക്കറ്റിലെ തിരക്ക് കുറക്കാന്‍  തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ മൂന്നു ദിവസങ്ങളില്‍ പകുതി കടകള്‍ മാത്രമേ തുറക്കാന്‍ അനുവദിക്കുകയുള്ളൂ. മറ്റു കടകള്‍ക്ക് പിന്നീടുള്ള മൂന്നു ദിവസങ്ങളില്‍ തുറക്കാം. ഒരു കടയില്‍ വ്യാപാരിയും തൊഴിലാളികളുമടക്കം 3 പേരെ മാത്രമേ അനുവദിക്കൂ.  

 മാര്‍ക്കറ്റിലെ ചുമട്ടു തൊഴിലാളികള്‍ക്ക് ഷിഫ്റ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്്, പുലര്‍ച്ചെ 2.30ന് ചരക്ക് ഇറക്കണം. 6ന് വ്യാപാരികള്‍ക്കും 9ന് പൊതുജനങ്ങള്‍ക്കും മാര്‍ക്കറ്റില്‍ പ്രവേശിക്കാം. 9ന് മുമ്പ് മൊത്തവ്യാപാരം പൂര്‍ത്തിയാക്കണം. 9ന് ശേഷമേ ചില്ലറ വ്യാപാരം അനുവദിക്കൂ. ഇതര സംസ്ഥാനത്തു നിന്നുള്ള ചരക്കിറക്കാനും സമയക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്്. അതേസമയം ആഴ്ചയിലെ മൂന്നു ദിവസങ്ങളില്‍ കടകള്‍ തുറക്കുന്ന രീതിക്കെതിരെ ഒരു വിഭാഗം വ്യാപാരികള്‍ രംഗത്തെത്തിയിട്ടുണ്ട്  

  ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് പലചരക്കു വ്യാപാരികളുടെ ആവശ്യം. മാര്‍ക്കറ്റ് അടച്ചിട്ടതു മുതല്‍ വ്യാപാരികളോടും തൊഴിലാളികളോടും നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഭൂരിഭാഗം പേരും നിരീക്ഷണത്തില്‍ പോയില്ല. 14 ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞവര്‍ ആരോഗ്യ വകുപ്പില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ ആശുപത്രിയില്‍ പരിശോധന നടത്തി കോറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാല്‍ പല വ്യാപാരികളും നിരീക്ഷണത്തില്‍ പോകാതെ ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ പോയി കച്ചവടം നടത്തുകയായിരുന്നുവെന്ന് പറയുന്നു. ഇവരൊന്നും കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പോലീസ് അധികൃതര്‍ക്ക് നല്‍കിയിട്ടില്ലെന്നാണ് സൂചന. 

അതേസമയം ശക്തന്‍നഗര്‍ പച്ചക്കറി മാര്‍ക്കറ്റ് തുറക്കാനുള്ള കളക്ടറുടെ ഉത്തരവ് ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. അതിനിടെ തൃശൂര്‍ ജയ്ഹിന്ദ് മാര്‍ക്കറ്റിലെ വഴിയോര കച്ചവടം ഇന്നലെ പുനരാരംഭിച്ചു. മാര്‍ക്കറ്റില്‍ വഴിയോര കച്ചവടം നടത്തുന്ന 200 പേര്‍ക്ക് കൊറോണ പരിശോധന കഴിഞ്ഞ ദിവസം നടത്തിയിരുന്നു.. എല്ലാവരുടെയും ഫലം നെഗറ്റീവാണെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് കച്ചവടം ആരംഭിക്കാന്‍ കളക്ടര്‍ അനുമതി നല്‍കിയത്. ശക്തന്‍നഗറിലെ മത്സ്യ-മാംസ മാര്‍ക്കറ്റ് തുറക്കുന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.  

Tags: ThrissurMarket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

Kerala

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala

വടക്കൻ കേരളത്തിൽ ശക്തമായ മഴ; തൃശൂരിൽ മിന്നൽ ചുഴലി, അത്ഭുതകരമായി രക്ഷപ്പെട്ട് സ്കൂൾ കുട്ടികൾ

Kerala

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.