Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സാമ്പത്തിക സംവരണത്തിലെ ഇരട്ടത്താപ്പ് ഒഴിവാക്കണം

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്ക് എന്തുകൊണ്ടും ആശ്വാസം പകരുന്നതാണ് ഈ ഉത്തരവ്. എന്നിരുന്നാലും, ഈ ഉത്തരവിലും സ്പഷ്ടമായ ഒരു വിവേചനമുണ്ട് എന്ന് പറയാതെ വയ്യ

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 14, 2020, 05:00 am IST
in Editorial

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായങ്ങള്‍ക്ക്, കേന്ദ്രം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയിട്ട് നാളുകളായി. എന്നാല്‍ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഇത് നടപ്പാക്കാതെ ഒളിച്ചുകളിക്കുകയായിരുന്നു, ഇടത് സര്‍ക്കാര്‍. വലിയ പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് വിദ്യാഭ്യാസ രംഗത്ത് സാമ്പത്തിക സംവരണം കൊണ്ടുവരാന്‍ ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നടപ്പാക്കിയ നടപടി സ്വാഗതാര്‍ഹം. എന്നാല്‍ അതിലുമുണ്ട് ഇരട്ടത്താപ്പ്. സംവരണം ജാതിയുടേയോ, മതത്തിന്റേയോ അടിസ്ഥാനത്തിലല്ല, സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിലാവണം എന്നതാണ് നീതിയുക്തം എന്ന് ആഴത്തില്‍ പരിശോധിച്ചാല്‍ മനസ്സിലാകും.  

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ശുഭസൂചന നല്‍കുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്ക് അത് എന്തുകൊണ്ടും ആശ്വാസം പകരുന്നതാണ്. എന്നിരുന്നാലും, ഈ ഉത്തരവിലും സ്പഷ്ടമായ ഒരു വിവേചനമുണ്ട് എന്ന് പറയാതെ വയ്യ. സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം നല്‍കണമെന്നായിരുന്നു ജസ്റ്റിസ് കെ. ശ്രീധരന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. ഈ വേര്‍തിരിവ് അംഗീകരിക്കാന്‍ സാധിക്കുന്ന ഒന്നല്ല. കാരണം, മതന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍  ന്യൂ

നപക്ഷങ്ങളും സാമ്പത്തികമായി മേല്‍ഗതിയില്‍ നില്‍ക്കുന്നവരും മാത്രമല്ല പ്രവേശനം തേടുന്നത്.  അവിടേയും സാമ്പത്തിക ശേഷി തീരെയില്ലാത്ത, മുന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവരും പഠിക്കുന്നുണ്ട്. ഇപ്പോഴത്തെ ഉത്തരവ് പ്രകാരം ന്യൂനപക്ഷ പദവിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 10 ശതമാനം സാമ്പത്തിക സംവരണം ബാധകമാവില്ല.

വിദ്യാഭ്യാസം എന്നത് അനുദിനം ചിലവേറിക്കൊണ്ടിരിക്കുന്ന മേഖലയാണിന്ന്. കാശുള്ളവര്‍ പഠിച്ചാല്‍ മതിയെന്ന വീക്ഷണമാണ് സമൂഹത്തില്‍ ഒരു വിഭാഗത്തിന് ഇപ്പോഴുമുള്ളത്. പിന്നാക്ക വിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹമായ സംവരണം നല്‍കി, ആ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ പണ്ടത്തെ സാമൂഹ്യ, സാമ്പത്തിക, ജീവിത ചുറ്റുപാടുകളില്‍ ഇപ്പോള്‍ കാതലായ മാറ്റം സംഭവിച്ചു. ആ മാറ്റം കൂടി ഉള്‍ക്കൊണ്ടുകൊണ്ടാവണം സംവരണം നിശ്ചയിക്കേണ്ടത്. സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് ഇത്തരം സംവരണങ്ങളുടെ പ്രയോജനം ലഭിച്ചിട്ടില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.  മുന്നാക്ക വിഭാഗത്തില്‍ ജനിച്ചു എന്ന സാങ്കേതിക കാരണത്താല്‍, ജീവിക്കാന്‍ വേണ്ടത്ര ചുറ്റുപാടില്ലാതെ, ജീവിതം വഴിമുട്ടിയ നിരവധി പേരുണ്ട്. സാമ്പത്തിക പരാധീനതയാല്‍ വിദ്യാഭ്യാസം പാതിയില്‍ ഉപേക്ഷിക്കേണ്ടി വന്നവരും ഇതിലുണ്ട്. അതുകൊണ്ടൊക്കെ തന്നെ, സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഇപ്പോഴത്തെ ഉത്തരവ് ഒരു പരിധിവരെ ആശ്വാസകരമാണ്. എങ്കിലും അവിടെയും ഒരു വിവേചനം നിലനില്‍ക്കുന്നു എന്നത് കാണാതെ പോവരുത്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്രത്തിന് കീഴില്‍ ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുമില്ല. സമൂഹത്തില്‍ സംവരണം നടപ്പാക്കേണ്ടത് ഇപ്പോഴത്തെ സാമൂഹിക പരിതസ്ഥികള്‍ എല്ലാം പരിഗണിച്ചുകൊണ്ടാവണം. ഉള്ളവനെന്നും ഇല്ലാത്തവനെന്നുമുള്ള അന്തരം കുറയ്‌ക്കുന്നതിന് സാമ്പത്തിക സംവരണമാണ് അനിവാര്യം. അതിലേക്കുള്ള ചുവടുവയ്‌പ്പുകളാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നതും. കേരളം ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്ന തീരുമാനവും അതിന് സഹായകമാണ്.  

വിദ്യാഭ്യാസം എന്നത് അതാത് സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന കാര്യമായതുകൊണ്ട് സംസ്ഥാനത്തിന് അത്തരം വിഷയങ്ങളില്‍ തീരുമാനം കൈക്കൊള്ളാനുള്ള അധികാരമുണ്ട്. എന്നിരുന്നാലും ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക സംവരണം ബാധകമല്ലാത്തത് വിവേചനപരമാണ്. ആ തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കാന്‍ തയ്യാറാവണം. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഇതേ ആവശ്യം ഉയരുന്നുണ്ട് എന്നതും പരിഗണിക്കണം. എന്‍എസ്എസ് ഉള്‍പ്പടെയുള്ള സാമുദായിക സംഘടനകളും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുമുണ്ട്. പൗരന്മാരെ രണ്ട് തട്ടില്‍ നിര്‍ത്തുന്ന, രണ്ട് ചിന്തകളിലേക്കും രണ്ട് അഭിപ്രായങ്ങളിലേക്കും വഴിവയ്‌ക്കുന്ന ഏതൊരു തീരുമാനവും പുനപരിശോധിക്കേണ്ടതു തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)
India

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ച് മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

World

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

പുതിയ വാര്‍ത്തകള്‍

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.