Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

രാമ രാമ പാടിയാല്‍…!

അയ്യപ്പനെയും രാമനെയും ശ്രീകൃഷ്ണനെയുമൊക്കെ അധിക്ഷേപിച്ച് അടിക്കാമ്പ് ചീഞ്ഞുപോയ ഒരു പാര്‍ട്ടിയുടെ പടുമുളകളിലൊന്നാണ് തൃപ്പൂണിത്തുറ എംഎല്‍എ. ആ നിലയ് ക്ക് പിടിച്ചുനില്‍ക്കാനാണെങ്കിലും രാമനെ അഭയം പ്രാപിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നിയതാവാനും മതി

എം. സതീശന്‍ by എം. സതീശന്‍
Aug 13, 2020, 03:00 am IST
in Article

ഒടുവില്‍ തൃപ്പൂണിത്തുറ എംഎല്‍എ എം. സ്വരാജ് രാമായണപ്രഭാഷണം നടത്തി. തായ്‌ലന്റിലെ രാമനോടാണ് തനിക്ക് പ്രിയമെന്നും രാമായണം പലതരത്തില്‍ പല ഭാഷയിലുണ്ടെന്നും കരുണയാണ് രാമന്റെ ദര്‍ശനമെന്നുമൊക്കെയായിരുന്നു പറഞ്ഞത്. പൂര്‍ണത്രയീശ ക്ഷേത്രം ഭരിക്കുന്ന ഫാന്‍സ് അസോസിയേഷന്റെ ‘നിര്‍ബന്ധം’ സഹിക്കാതെ വന്നപ്പോഴാണ് സ്വരാജ് ഈ കടുംകൈ കാണിക്കാന്‍ പുറപ്പെട്ടത്.  

അയ്യപ്പനെയും രാമനെയും ശ്രീകൃഷ്ണനെയുമൊക്കെ അധിക്ഷേപിച്ച് അടിക്കാമ്പ് ചീഞ്ഞുപോയ ഒരു പാര്‍ട്ടിയുടെ പടുമുളകളിലൊന്നാണ് തൃപ്പൂണിത്തുറ എംഎല്‍എ. ആ നിലയ്‌ക്ക് പിടിച്ചുനില്‍ക്കാനാണെങ്കിലും രാമനെ അഭയം പ്രാപിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നിയതാവാനും മതി. പാര്‍ട്ടിയുടെ ആസ്ഥാനമഹാകവി രാമായണം വായിച്ച് മാതൃകാ ഭരണാധികാരി എങ്ങനെ ആയിരിക്കണമെന്ന് രാവണവംശകുലോത്ഭവന്മാരായ താനടക്കമുള്ള സകല വാമ(ഇടത്)ചാരികളെയും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് സ്വരാജ് ചെയ്തതില്‍ വലിയ തെറ്റുണ്ടെന്ന് തോന്നുന്നില്ല.  

ശംബൂകനെ കൊന്ന രാമന്‍, താടകയെന്ന ‘ദ്രാവിഡരാജകുമാരി’യെ കൊന്ന രാമന്‍, ബ്രാഹ്മണിക്കല്‍ സര്‍വാധിപത്യത്തിന് മുന്നില്‍ മുട്ടിലിഴഞ്ഞ രാമന്‍….  എങ്ങനെയാണ് അതേ രാമന്‍ പൊടുന്നനെ സ്വരാജിന് കരുണാമയനായ രാമനായതെന്ന സന്ദേഹമാണ് ഇത്രകാലം സഖാവിന്റെ നാവാടിത്തരത്തിന് ഇരകളായിത്തീര്‍ന്ന അണികള്‍ക്ക് ഉള്ളത്. ആര്‍എസ്എസുകാരന്‍ ജനകീയമാക്കിയ രാമായണമാസാചരണത്തിന്റെ ഭാഗമായി സിപിഎം എംഎല്‍എ മാറുന്നതില്‍ മാനസാന്തരത്തിന്റെ യുക്തിവിചാരം ലവലേശമുണ്ടാകാനിടയില്ല. ഇത് എല്ലാം കൈവിട്ടവന്റെ നിലവിളിയാണ്.

കണ്ണൂരില്‍ പി. ജയരാജന്‍ തുടക്കമിട്ട ശ്രീകൃഷ്ണജയന്തി ആഘോഷവും അയ്യപ്പസദ്യയും പാര്‍ട്ടി നേതാക്കന്മാര്‍ നടത്തുന്ന പൂമൂടലും ഏലസ് കെട്ടലുമൊക്കെ പാപപരിഹാരകര്‍മ്മങ്ങളുടെ ഭാഗമാണ്. കന്നി അയ്യപ്പന്മാര്‍ ചെല്ലാത്തതുകൊണ്ട് അയ്യപ്പസ്വാമി മാളികപ്പുറത്തെ വിവാഹം ചെയ്തിട്ടുണ്ടാകുമെന്ന് പൊതുനിരത്തില്‍ നിന്ന് ആകാവുന്നത്ര പുച്ഛം മുഖത്ത് വാരിയിട്ട് ഛര്‍ദ്ദിച്ച പാര്‍ട്ടിയുടെ പുത്തന്‍കൂറ്റ് പ്രസംഗ പ്രമാണിയാണ് സ്വരാജ്. വാരിയന്‍കുന്നനെ ബ്രിട്ടീഷ് പട്ടാളം തല്ലിച്ചതച്ച് ‘പരിണതപ്രജ്ഞനാക്കിക്കളഞ്ഞു’ എന്ന് അക്ഷരം തെറ്റാതെ നിയമസഭയില്‍ നിലവിളിച്ച ഭാഷാ പണ്ഡിതന്‍…..

രാജ്യം രാമതരംഗത്തിലാണ് എന്ന് മണ്ണില്‍ ജീവന്‍ തുടിക്കുന്ന ഏത് പുല്ലിനും ബോധ്യമുള്ള കാലത്താണ് സിപിഎം എംഎല്‍എമാര്‍ രാമായണം വായിക്കാന്‍ തുടങ്ങുന്നത്. കോവിഡ് നിയന്ത്രണത്തില്‍ പോലും മതം നോക്കി സൗജന്യവും ഇളവും നിശ്ചയിക്കുന്ന പ്രീണനക്കൊതിയന്മാരുടെ പാര്‍ട്ടിയാണതെന്ന് ഓര്‍ക്കണം. അവരാണ് ‘ഹിന്ദുരാഷ്‌ട്രത്തിലേക്ക് ശിലയിട്ടു’ എന്ന് ആഗസ്ത് 6 ന്റെ ദേശാഭിമാനിപത്രത്തില്‍ തലവാചകം നല്‍കിയത്. രാമരാജ്യത്തിന് ശിലാന്യാസം എന്ന് തൊട്ടുതലേ ദിവസം ജന്മഭൂമി വിവക്ഷിച്ച അതേ സംഗതിക്ക,് കേരളത്തിലെ സിപിഎം കണ്ടെത്തിയ വ്യാഖ്യാനമാണ് ‘ഹിന്ദുരാഷ്‌ട്രത്തിലേക്ക്’ എന്നത്. ഹിന്ദുരാഷ്‌ട്രം ഒരു സനാതന സത്യമാണെന്നും ഹിന്ദുത്വം എന്നാല്‍ ദേശീയതയാണെന്നും പിറന്ന കാലം മുതല്‍ പ്രഖ്യാപിക്കുകയും ഹിന്ദുത്വത്തില്‍ ജീവിക്കുകയും ചെയ്യുന്ന ഒരു സംഘടനയുടെ ദൗത്യമാണ് ആഗസ്ത് 5ന്റെ ശില പാകല്‍ ചടങ്ങിലൂടെ യാഥാര്‍ത്ഥ്യമായതെന്ന് ഇപ്പോള്‍ സിപിഎമ്മുകാരന് സമ്മതിക്കാതെ തരമില്ല. അപ്പോള്‍പിന്നെ പാടിയും പറഞ്ഞും രാമകഥ പ്രചരിപ്പിക്കുകയാണ് മോക്ഷമാര്‍ഗം.

രാമനാല്‍ ഇല്ലാതാക്കപ്പെട്ട എല്ലാവരും രാമനെ പാടിപ്പുകഴ്‌ത്തിയാണ് മടക്കയാത്ര. വിരാധനും കബന്ധനും ഖരനും ദൂഷണനുമൊക്കെ, ചെയ്ത പാപം തീര്‍ക്കാന്‍ അനുവര്‍ത്തിച്ചത് ശ്രീരാമസ്തുതിയാണ്. സാക്ഷാല്‍ മഹാദേവന്‍ ശ്രീരാമസ്തുതിയുടെ ഫലപ്രാപ്തിയെക്കുറിച്ച് അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്ത വണ്ണം പറയുന്നുമുണ്ട്. സ്വര്‍ണസ്‌തേയിമാര്‍ക്കും ദുഷ്ടന്മാര്‍ക്കുമൊക്കെ കേള്‍ക്കാന്‍ വണ്ണം വ്യക്തമാക്കിത്തന്നെ പറയുന്നുണ്ട്. അപ്പോള്‍പ്പിന്നെ ശ്രീരാമനെ അഭയം പ്രാപിക്കുന്ന കമ്മ്യൂണിസ്റ്റുകളുടെ കാര്യം പറയാനില്ലല്ലോ,

 ജാതിനിന്ദിതന്‍ പരസ്ത്രീധനഹാരി 

പാപിമാതൃഘാതകന്‍ പിതൃഘാതകന്‍ 

ബ്രഹ്മഹന്തായോഗി വൃന്ദാപകാരി 

സുവര്‍ണസ്‌തേയി  ദുഷ്ടന്‍

ലോകനിന്ദിതനേറ്റമെങ്കിലുമവന്‍ ഭക്ത്യാ

രാമനാമത്തെജ്ജപിച്ചീടുകില്‍ ദേവകളാ-

ലാമോദപൂര്‍വ്വം പൂജ്യനായി വരുമത്രയല്ല

യോഗീന്ദ്രന്മാരാല്‍പ്പോലുമലഭ്യമായ വിഷ്ണു-

ലോകത്തെ പ്രാപീച്ചീടുമില്ല സംശയമേതും”……

ഒറ്റ ഡിമാന്‍ഡിലാണ് മുക്തിയെന്നതോര്‍മ്മിക്കണം, ‘ഭക്ത്യാ രാമനാമത്തെജ്ജപിച്ചീടില്‍…. ‘

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

Kerala

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം
Football

റിക്കാർഡ് സ്വന്തമാക്കി ജർമനി

Football

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

Football

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

പുതിയ വാര്‍ത്തകള്‍

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.