Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെട്ടിമുടിയില്‍ സംസ്ഥാന സര്‍ക്കാരിന്റേത് തണുപ്പന്‍ സമീപനം; മനുഷ്യ ജീവന് എല്ലായിടത്തും ഒരേ വിലയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

അപകട സ്ഥലം സന്ദര്‍ശിച്ച റവന്യു മന്ത്രി അവിടെ വെറുതെ മുഖം കാണിക്കല്‍ മാത്രമാണ് നടത്തിയത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല ഏതെങ്കിലും മന്ത്രിക്ക് നല്‍കിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും കേന്ദ്രമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2020, 02:26 pm IST
in Kerala

മൂന്നാര്‍ : മനുഷ്യ ജീവന് എല്ലായിടത്തും ഒരേ വിലയാണ്. പെട്ടിമുടിയില്‍ സംസ്ഥാന സര്‍ക്കാരിന്റേത് തണുപ്പന്‍ സമീപനമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍.ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന ഇടുക്കിയിലെ രാജമല പെട്ടിമുടി സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖ്യമന്ത്രി രാജമലയിലും എത്തുമെന്നാണ് പ്രതീക്ഷിച്ചത്. മനുഷ്യജീവന് എല്ലായിടത്തും ഒരേ വിലയാണ് ഉള്ളത്. അപകട സ്ഥലം സന്ദര്‍ശിച്ച റവന്യു മന്ത്രി അവിടെ വെറുതെ മുഖം കാണിക്കല്‍ മാത്രമാണ് നടത്തിയത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല ഏതെങ്കിലും മന്ത്രിക്ക് നല്‍കിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.  

രാജമല പെട്ടിമുടി മേഖലയിലെ ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സംസ്ഥാന ഗവണ്‍മെന്റ് അടിയന്തിരമായി കൈക്കൊള്ളണമെന്ന് വി.മുരളീധരന്‍ ആവശ്യപ്പെട്ടു. 

മേഖലയിലെ ഗതാഗത സൗകര്യങ്ങള്‍ അപര്യാപത്മാണ്. മൂന്നാറുമായി ഈ പ്രദേശത്തെ ബന്ധിപ്പിക്കുന്ന പാലം 2018 ല്‍ തകര്‍ന്നതാണ്. ഇത് ഇനിയും പുനസ്ഥാപിച്ചിട്ടില്ല. വൈദ്യുതി ലഭ്യമല്ലാത്തതിനാല്‍ മേഖലയിലെ ബി.എസ്.എന്‍.എല്‍ ടവര്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ല. വാര്‍ത്താ വിനിമയ ബന്ധത്തിലെ അപര്യാപ്തത കാരണമാണ് ഇത്ര വലിയൊരു ദുരന്തം പുറത്തറിയാന്‍ വൈകിയതെന്നും അദ്ദേഹം പറഞ്ഞു.

നൂറുകണക്കിന് വിനോദ സഞ്ചാരികളെത്തുന്ന മൂന്നാര്‍ മേഖലയില്‍ ആധുനിക സൗകര്യങ്ങളുള്ള ഒരു ആശുപത്രി അത്യാവശ്യമാണെന്ന്  വി. മുരളീധരന്‍ ചൂണ്ടിക്കാട്ടി. വലിയ അപകടങ്ങളുണ്ടാകുമ്പോള്‍ നൂറു കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് നിലവില്‍ രോഗികളെ ആശുപത്രികളിലെത്തിക്കാനാകുന്നത്. ഈ സാഹചര്യത്തിന് മാറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

അപകടമുണ്ടായ രണ്ടു സ്ഥലങ്ങളിലും രണ്ടുതരത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചത് സംബന്ധിച്ച് സംസ്ഥാന ഗവണ്‍മെന്റ് വ്യക്തത വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.കരിപ്പൂരിലും പെട്ടിമുടിയിലും രണ്ട് തരത്തിലെ സഹായധനം നല്‍കുന്നത് ശരിയല്ലെന്നും വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു

രക്ഷാ പ്രവര്‍ത്തനം വിലയിരുത്തിയ മുരളീധരന്‍ സമീപത്തെ മറ്റു ലയങ്ങളിലെ താമസക്കാരെ കണ്ട് വിശദവിവരങ്ങള്‍ . കേന്ദ്രമന്ത്രിയോടൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പെട്ടിമുടി സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് രാവിലെഎത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു.

Tags: കെ. സുരേന്ദ്രന്‍വി മുരളീധരന്‍pinarayiരാജമലകരിപ്പൂര്‍ വിമാന അപകടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

Kerala

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

Kerala

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

Kerala

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

Kerala

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

പുതിയ വാര്‍ത്തകള്‍

ടിനി ടോമിനെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

ഏത് സമയത്തും തിരിച്ചടിക്കാം ; ഇന്ത്യ സദാ സജ്ജമാക്കിയിരിക്കുന്നത് 12 ആണവായുധങ്ങൾ ; SIPRI റിപ്പോർട്ട്

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.