Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരന്തവെള്ളിയില്‍ സുരേഷിന് നടുക്കം വിട്ടുമാറുന്നില്ല; കടന്ന് പോയത് ഭയനാകമായ രാത്രി

രാത്രി 11.10 കഴിഞ്ഞതോടെ കാതടപ്പിക്കുന്ന തരത്തിലുള്ള ശബ്ദം ഉണ്ടായി. തലേ ദിവസം തകര്‍ത്ത പെയ്ത മഴയില്‍ സമീപത്തെ ലയങ്ങളില്‍ മേഞ്ഞിരുന്ന ഷീറ്റുകള്‍ തകര്‍ന്നിരുന്നു. ശബ്ദംകേട്ട് സുരേഷ് വാതില്‍ തുറന്ന് പുറത്തെത്തിയപ്പോള്‍ കനത്ത മഴയുടെ ശബ്ദമാണിതെന്ന് സമീപവാസികള്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2020, 11:50 am IST
in Kerala

വൈശാഖ് എന്‍.വി.

ഇടുക്കി: സുരേഷ് ഇപ്പോഴും ചെവി വട്ടം പിടിക്കുകയാണ്, ആര്‍ത്തുലച്ച് വരുന്ന വെള്ളത്തിന്റെയോ പാറക്കൂട്ടങ്ങളുടെയോ ഇടിമുഴക്കം പോലുള്ള പ്രകമ്പനം അടുത്തുണ്ടോ എന്നറിയാന്‍. കേരളം കണ്ട ഏറ്റവും വലിയ ദുരന്തം സംഭവിച്ച പെട്ടിമുടിയില്‍ നിന്നും ആയുസിന്റെ ബലം കൊണ്ട് മാത്രം രക്ഷപ്പെട്ടതാണ് ഇരവികുളം ദേശീയോധ്യാനത്തിലെ താത്കാലിക ഡ്രൈവറായ സുരേഷും കുടുംബവും. ഏറെ ഭയപ്പാടോടെയാണ് സുരേഷ് ദുരന്തരാത്രി ഓര്‍ക്കുന്നത്. രാത്രി അത്താഴത്തിന് ശേഷം പത്തേ മുക്കാലോടെയാണ് ഇവരുടെ കുടുംബം ഉറങ്ങാന്‍ കിടന്നത്.  

രാത്രി 11.10 കഴിഞ്ഞതോടെ കാതടപ്പിക്കുന്ന തരത്തിലുള്ള ശബ്ദം ഉണ്ടായി. തലേ ദിവസം തകര്‍ത്ത പെയ്ത മഴയില്‍ സമീപത്തെ ലയങ്ങളില്‍ മേഞ്ഞിരുന്ന ഷീറ്റുകള്‍ തകര്‍ന്നിരുന്നു. ശബ്ദംകേട്ട് സുരേഷ് വാതില്‍ തുറന്ന് പുറത്തെത്തിയപ്പോള്‍ കനത്ത മഴയുടെ ശബ്ദമാണിതെന്ന് സമീപവാസികള്‍ പറഞ്ഞു. വീണ്ടും ഉറങ്ങാന്‍ കിടന്നു. പത്ത് മിനിട്ടിനുശേഷം പ്രദേശത്താകെ ഭീതിയുടെ നിഴല്‍ പതിഞ്ഞെന്ന് സുരേഷ് പറയുന്നു. ജനങ്ങള്‍ എന്തെന്നറിയാതെ അങ്ങോട്ടുമിങ്ങോട്ടും പരക്കം പാഞ്ഞെന്നും എന്ത് സംഭവിച്ചു എന്ന ചോദ്യങ്ങള്‍ക്ക് ആരും ഒന്നിനും കൃത്യമായ മറുപടി നല്‍കിയില്ലെന്നും സുരേഷ് പറഞ്ഞു.  

ഇടയില്‍ ആരോക്കൊയോ മുകളില്‍ നിന്നും വെള്ളം വരുന്നുണ്ടെന്ന തരത്തില്‍ വിളിച്ച് പറയുന്നത് കേള്‍ക്കാമായിരുന്നു. മനസ് ഒന്ന് പകച്ചെങ്കിലും ഒരു വയസുള്ള മകള്‍ ധന്യയേയും എടുത്ത്  ഭാര്യ ഉമാറാണിയോടൊപ്പം എങ്ങോട്ടാണ് പോകുന്നതെന്ന് നിശ്ചയമില്ലാതെ താഴേക്ക് ഇറങ്ങുകയായിരുന്നു. ഇറങ്ങുന്ന വഴിയില്‍ ഇരുട്ടും വെള്ളവും കല്ലും നിറഞ്ഞ് ദുര്‍ഘടമായ സ്ഥിതിയായിരുന്നെന്ന് സുരേഷ് ഓര്‍ക്കുന്നു. വീട്ടില്‍ നിന്ന് 250 മീറ്റര്‍ താഴെ എത്തിയപ്പോഴെക്കും പ്രദേശമാകെ വെള്ളത്താല്‍ നിറഞ്ഞിരുന്നു. 

താഴെയുള്ള തന്റെ ചിറ്റപ്പന്റെ വീട്ടിലെത്താനാണ് പിന്നീട് സുരേഷ് ശ്രമിച്ചത്. ഇതിനിടെ ഇവര്‍ക്ക് സമീപം താമസിച്ചിരുന്ന ദുരൈ, അമൃതരാജ് എന്നിവര്‍ ദുരന്ത സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് ഇവര്‍ക്ക് അടുത്തെത്തുകയും ഇവരെ സുരക്ഷിതയിടത്തിലേക്ക് മാറ്റുകയായിരുന്നു. രണ്ട് നിമിഷം കൊണ്ട് ഇവര്‍ താമസിച്ചിരുന്ന പ്രദേശം ദുരന്തഭൂമിയായി തീര്‍ന്നുവെന്ന് രക്ഷപ്പെടുത്തിയവര്‍ പറഞ്ഞപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി എത്രമാത്രമുണ്ടെന്ന് വ്യക്തമായതെന്ന് സുരേഷ് പറഞ്ഞു.  

മണ്ണിടിച്ചിലില്‍ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും തനിക്കും കുടുംബത്തിനും ജീവന്‍ കിട്ടിയതിന്റെ ആശ്വാസത്തിലാണ് സുരേഷ്. സുരേഷിനൊപ്പം സമീപത്ത് താമസിച്ചിരുന്ന മൂന്നാര്‍ ഡിവിഷന്‍ ഓഫീസിലെ ക്ലര്‍ക്ക് അനിലും രക്ഷപ്പെട്ടു. അതേ സമയം കാണാതായ ആറ് വാച്ചര്‍മാരില്‍ മൂന്ന് പേരുടെ മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല.

Tags: idukkiരാജമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

പുതിയ വാര്‍ത്തകള്‍

ടിനി ടോമിനെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

ഏത് സമയത്തും തിരിച്ചടിക്കാം ; ഇന്ത്യ സദാ സജ്ജമാക്കിയിരിക്കുന്നത് 12 ആണവായുധങ്ങൾ ; SIPRI റിപ്പോർട്ട്

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.