Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പ്രളയം കഴിഞ്ഞ് 2 വര്‍ഷമായിട്ടും പുനരധിവാസമായില്ല, പല കുടുംബങ്ങളും ഇപ്പോഴും വാടക വീട്ടില്‍

മഹാപ്രളയം കഴിഞ്ഞ് രണ്ട് വര്‍ഷം തികഞ്ഞിട്ടും പൂര്‍ണ്ണമായും പുനരധിവാസം നടപ്പാകാതെ തലപ്പുഴ മക്കിമലയും പഞ്ചാരക്കൊല്ലിയും മണിയന്‍കുന്ന് പ്രദേശത്തുകാരും.വീണ്ടുമൊരു മഹാപ്രളയം എത്തി നില്‍ക്കുമ്പോഴും പല കുടുംബങ്ങളും ഇപ്പോഴും വാടക വീട്ടില്‍ കഴിയുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2020, 10:46 am IST
in Wayanad
മഹാപ്രളയം

മഹാപ്രളയം

മാനന്തവാടി: മഹാപ്രളയം കഴിഞ്ഞ് രണ്ട് വര്‍ഷം തികഞ്ഞിട്ടും പൂര്‍ണ്ണമായും പുനരധിവാസം നടപ്പാകാതെ തലപ്പുഴ മക്കിമലയും പഞ്ചാരക്കൊല്ലിയും മണിയന്‍കുന്ന് പ്രദേശത്തുകാരും.വീണ്ടുമൊരു മഹാപ്രളയം എത്തി നില്‍ക്കുമ്പോഴും പല കുടുംബങ്ങളും ഇപ്പോഴും വാടക വീട്ടില്‍ കഴിയുകയാണ്. 

മാനന്തവാടിയില്‍ 2018 ഓഗസ്ത് 8 മറക്കാന്‍ പറ്റാത്ത ദിവസമാണ്. തലപ്പുഴ മക്കിമലക്കാര്‍ക്കും. അന്ന് ഉണ്ടായ ഉരുള്‍പ്പെട്ടലില്‍ മക്കിമലക്കാര്‍ക്ക് നഷ്ടമായത് വിലപ്പെട്ട രണ്ട് മനുഷ്യ ജീവനാണ്. മംഗലശേരി റസാക്കും ഭാര്യ സിനത്തും ഉരുള്‍പ്പെട്ടലില്‍ വീട് തകര്‍ന്ന് മണ്ണിനടിയിലാവുകയും മരണപ്പെടുകയും ചെയ്തപ്പോള്‍ ഇവരുടെ മൂന്ന് മക്കള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത. ഇതിന്നും നടുക്കത്തോടെയാണ് മക്കിമലക്കാര്‍ കാണുന്നത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രദേശത്തെ 22 കുടുംബങ്ങളെ പുനരധിസിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും രണ്ട് വര്‍ഷത്തിനിപ്പുറവും പുനരധിവാസം പൂര്‍ണ്ണതയിലെത്തിയില്ലെന്നതാണ് സത്യം.

22 കുടുംബങ്ങളില്‍ മൂന്ന് കുടുംബങ്ങളൊഴിച്ച് ബാക്കി 19 പേര്‍ക്കും സ്ഥലവും വീടും അനുവദിച്ചെങ്കിലും വീടുപണി നടക്കുന്നതിനാല്‍ ഇപ്പോഴും ഈ കുടുംബങ്ങള്‍ വാടക വീടുകളില്‍ താമസിച്ചു വരികയാണ്. ബാക്കി മൂന്ന് കുടുംബങ്ങളുടെ സ്ഥലമെടുപ്പ് നടപടികള്‍ പുരോഗമിക്കുകയുമാണ്. ഇത്തരത്തില്‍ തന്നെയാണ് പഞ്ചാര കൊല്ലിയിലെയും മണിയന്‍ കുന്നിലെയും സ്ഥിതി.  പഞ്ചാര കൊല്ലിയിലെ ഉരുള്‍പ്പെട്ടലില്‍ 8 കുടുംബങ്ങളുടെ വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഇതില്‍ 5 കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും ആയിട്ടുണ്ടെങ്കിലും ഇവിടെയും വീടുകളുടെ പണികള്‍ നടന്നുവരികയാണ്.  

മണിയന്‍കുന്നിലെ 10 കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിച്ചു. ഇവര്‍ക്കും സ്ഥലവും വീടും ആയെങ്കിലും വീടുകളുടെ പണികള്‍ നടന്നുവരുന്നതിനാല്‍ ഇവിടങ്ങളിലെ കുടുംബങ്ങളും ഇപ്പോഴും വാടക വീടുകളില്‍ കഴിഞ്ഞുവരികയാണ്. അത്തരത്തില്‍ മഹാപ്രളയം കഴിഞ്ഞ് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും പ്രളയത്തെ തുടര്‍ന്ന് വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ ഇപ്പോഴും വാടക വീടുകളില്‍ തന്നെ കഴിഞ്ഞുവരികയാണ്.

Tags: flood
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

പ്രളയകാലത്ത് രക്ഷാപ്രവർത്തകരായ മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയ കരുത്ത്: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനകേന്ദ്രം

News

ബീഹാറിൽ വെള്ളപ്പൊക്കം; ഹിമാചലിലും യുപിയിലും കാലാവസ്ഥാ മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ മരണപ്പെട്ട വാര്‍ത്തയറിഞ്ഞ് ജീവയുടെ വീട്ടില്‍ എത്തിയ വിജയ് ജീവയെ കെട്ടിപ്പുണരുന്നു

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.