Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആഗോള ഭീകരതയുടെ മുഖമായി മലയാളി ഡോക്ടര്‍; അഫ്ഗാന്‍ ജയിലില്‍ ഭീകരാക്രമണം അഴിച്ചുവിട്ടത് ഇജാസ്; ആഴത്തില്‍ വേരുകളുമായി കേരളത്തിലെ ഐഎസ്

2016 മെയില്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റ് വഴിയാണ് ഇജാസ് കുടുംബത്തോടും മറ്റ് 14 പേരോടും ഒപ്പം അഫ്ഗാനിസ്ഥാനിലെ കൊറാസാന്‍ പ്രവിശ്യയിലേക്കെത്തിയത്. അന്നുമുതല്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം തുടങ്ങി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 8, 2020, 06:22 pm IST
inKerala
ഐഎസ് സംഘം പുറത്തുവിട്ട ചിത്രം

ഐഎസ് സംഘം പുറത്തുവിട്ട ചിത്രം

കാസര്‍കോട്: അഫ്ഗാന്‍ ജയിലില്‍ ഭീകരാക്രമണം അഴിച്ചുവിട്ട ഡോ. കെ.പി. ഇജാസ് എന്ന മലയാളി ആഗോള ഇസ്ലാമിക ഭീകരതയുടെ മലയാളി മുഖമാണ്. മാത്രമല്ല കേരളത്തില്‍ ഭീകരത എത്രമാത്രം പിടിമുറുക്കിയെന്നതിന്റെ പ്രകടമായ ഉദാഹരണവുമാണ് ഡോക്ടര്‍ കൂടിയായ ഇയാള്‍. പടന്ന സ്വദേശിയാണ് ഇയാള്‍.  

ഭീകരാക്രമണം നടത്തിയ സംഘത്തിന്റെ ചിത്രം ഐഎസ് പുറത്തുവിട്ടപ്പോഴാണ് കേരളം ഇജാസിനെ തിരിച്ചറിഞ്ഞത്. ഐഎസ് പുറത്തുവിട്ട ചിത്രത്തില്‍ മുഖം മറച്ച നിലയിലാണ് ഭീകരര്‍. ചിത്രത്തിന്റെ സൂക്ഷ്മ പരിശോധനയില്‍ അവരിലൊരാള്‍ ഇജാസ് തന്നെയാണെന്ന് വ്യക്തമായതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. കൂടുതല്‍ സ്ഥിരീകരണത്തിനായി അഫ്ഗാന്‍ സേനയുടെ സഹായത്തോടെ ഡിഎന്‍എ പരിശോധന നടത്തുമെന്നും ഇന്റലിജന്‍സ് വിശദീകരിച്ചു. സംഘത്തിലെ മൂന്നുപേര്‍ ഇന്ത്യക്കാരാണെന്ന് ഭീകരാക്രമണത്തിന് ശേഷം പുറത്തുവിട്ട ശബ്ദരേഖയില്‍ ഐഎസ് വെളിപ്പെടുത്തിയിരുന്നു. മൂന്ന് വീതം അഫ്ഗാന്‍, താജിക്കിസ്ഥാന്‍ സ്വദേശികളും ഒരു പാക്കിസ്ഥാനിയും ജയില്‍ അക്രമിച്ച സംഘത്തിലുണ്ടായിരുന്നു. ഇജാസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ എന്‍ഐഎ കാസര്‍കോട്ട് എത്തിയിട്ടുണ്ട്. ഇജാസിന്റെ പടന്നയിലെ വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മൊഴിയെടുക്കും.

2016 മെയില്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റ് വഴിയാണ് ഇജാസ് കുടുംബത്തോടും മറ്റ് 14 പേരോടും ഒപ്പം അഫ്ഗാനിസ്ഥാനിലെ കൊറാസാന്‍ പ്രവിശ്യയിലേക്കെത്തിയത്. അന്നുമുതല്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം തുടങ്ങി.

ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, തീവ്രവാദ സംഘടനകള്‍ക്ക് നല്‍കിയ പിന്തുണ എന്നീ കുറ്റങ്ങള്‍ ചുമത്തി ഇജാസിനെതിരെ എന്‍ഐഎ 2015ല്‍ കേസെടുത്തിരുന്നു. ഐഎസില്‍ ചേര്‍ന്നതോടെ 2016 സപ്തംബര്‍ 29ന് എറണാകുളത്തെ പ്രത്യേക കോടതി ഇജാസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.  അഫ്ഗാനില്‍  നടന്ന പല അക്രമണങ്ങളിലും ഇജാസ് പങ്കാളിയായിരുന്നുവെന്ന് ഐബി കണ്ടെത്തിയിട്ടുണ്ട്.  

ഈ മാര്‍ച്ചില്‍ കാബൂളിലെ ഗുരുദ്വാരയില്‍ നടന്ന ഐഎസ് ആക്രമണത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ അക്രമണത്തില്‍ കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് മുഹ്‌സിന്‍ ഉള്‍പ്പെട്ടതായി നേരത്തെ തിരിച്ചറിഞ്ഞിരുന്നു. അബു ഖാലിദ് അല്‍ ഹിന്ദി എന്നാണ് ഐഎസില്‍ മുഹ്‌സിന്‍ അറിയപ്പെടുന്നത്. 2016 ലെ ഇന്റര്‍പോള്‍ രേഖ പ്രകാരം 1984 മെയ് 10ന് പടന്നയില്‍ ജനിച്ച ഇജാസ് ഡോക്ടറായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കെയാണ് ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടനായത്. 2016ല്‍ ഭാര്യയെയും കുട്ടിയെയും സഹോദരനെയും ഭാര്യയെയും മക്കളെയും കൂട്ടിയാണ് ഇജാസ് അഫ്ഗാനിലേക്ക് പോയത്.

അറബിഭാഷയില്‍ പ്രാവീണ്യമുള്ള ഇയാള്‍ അഫ്ഗാനിസ്ഥാനിലെ പല പ്രദേശങ്ങളിലും പോയിട്ടുണ്ടെന്നും രണ്ട് വര്‍ഷം മുമ്പ് അഫ്ഗാനിസ്ഥാനില്‍ ഇജാസിന്റെ സഹോദരന്‍ കൊല്ലപ്പെട്ടതായും ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇജാസിന്റെ ഭാര്യ റാഹില അഫ്ഗാന്‍ സുരക്ഷാസേനയുടെ കസ്റ്റഡിയിലാണുള്ളത്.

Tags: doctorattack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

India

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.