Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്യാപ്ടൻ ദീപക് സാത്തെ അഥവാ ദൈവത്തിന്റെ അവസാന കയ്യൊപ്പ്, അവസരോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത് നൂറ് കണക്കിന് ജീവനുകളെ

കരിപ്പൂർ വിമാനത്താവളത്തിലെ ടേബിൾ ടോപ് റൺവേയിൽ വിമാനത്തിന്റെ രണ്ടാമത്തെ ലാൻഡിങ് കൃത്യതയോടെ നിറവേറ്റാമെന്ന് തന്നെയായിരിക്കും ഒരു പക്ഷേ എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ക്യാപ്ടൻ ദീപക് സാത്തേ വിചാരിച്ചത്. കാരണം അത്രമേൽ വ്യോമയാന രംഗത്ത് അദ്ദേഹത്തിന് പരിചയ സമ്പത്തുണ്ട്. എന്നാൽ വിധി മറ്റൊന്നായിരുന്നു.

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Aug 8, 2020, 03:46 pm IST
in Kerala
deepak sathe

deepak sathe

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ ടേബിൾ ടോപ്  റൺവേയിൽ വിമാനത്തിന്റെ രണ്ടാമത്തെ ലാൻഡിങ് കൃത്യതയോടെ നിറവേറ്റാമെന്ന് തന്നെയായിരിക്കും ഒരു പക്ഷേ എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ക്യാപ്ടൻ ദീപക് സാത്തേ വിചാരിച്ചത്. കാരണം അത്രമേൽ വ്യോമയാന രംഗത്ത് അദ്ദേഹത്തിന് പരിചയ സമ്പത്തുണ്ട്. എന്നാൽ വിധി മറ്റൊന്നായിരുന്നു. റൺവേയിൽ നിന്നും തെന്നിമാറി 35 അടി താഴ്ചയിലേക്ക് വിമാനം പതിച്ച് ദീപക് സാത്തെയും കോ പൈലറ്റും ഉൾപ്പെടെ 19 പേരാണ് മരിച്ചത്. 

എന്നാൽ അദ്ദേഹത്തിന്റെ അവസാന നിമിഷത്തിലെ അവസരോചിതമായ ഇടപെടൽ കൊണ്ട് രക്ഷപ്പെട്ടത് നൂറ് കണക്കിന് ജീവനുകളാണ്. വന്ദേഭാരത് മിഷൻ ദൗത്യത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ദുബായിയിൽ നിന്നും കരിപ്പൂരിലേക്ക് 190 യാത്രികരുമായി പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്താവളത്തിൽ ആദ്യം ലാൻഡിങ് ചെയ്യാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് രണ്ടാമത് ഉയർന്ന് പൊങ്ങി റൺവേയിൽ പറന്നിറങ്ങിയ വിമാനം തെന്നിനീങ്ങിയപ്പോൾ വീണ്ടും ടേക്ക് ഓഫ് നടത്താൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപെടുകയായിരുന്നു. വിമനം അപകടത്തിലേക്കാണ് പോകുന്നതെന്ന് മനസിലാക്കിയ അദ്ദേഹം എഞ്ചിൻ നിർത്തുകയായിരുന്നു. വിമാനത്തിന് തീപിടിക്കരുത് എന്ന ഉദ്ദ്യേശത്തോടെയാണ് അദ്ദേഹം അവസാന നിമിഷം എഞ്ചിൻ ഓഫ് ചെയ്തത്. ഇത് ദുരന്തിന്റെ വ്യാപ്തി കുറക്കാൻ ഏറെ സഹായകമായി. 

ഇന്ത്യൻ വ്യോമസേനയിലെ കരുത്തുറ്റ ഓഫീസറായിരുന്നു ദീപക് സാത്തെ. പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും 1981ൽ ‘സോർഡ് ഓഫ് ഓൺർ’ കരസ്ഥമാക്കിയാണ് വ്യോമസേനയിൽ അണിനിരന്നത്. യുദ്ധ വിമാനങ്ങളിലെ പൈലറ്റായിട്ടും അദ്ദേഹം സൈനിക വേഷമണിഞ്ഞു. വിങ് കമാൻഡറായിരുന്നു അദ്ദേഹം ഗോൾഡൻ ആരോസ് എന്നറിയപ്പെടുന്ന 17 സ്ക്വാഡ്രണിൽ മിഗ് 21 യുദ്ധവിമാനവും പറത്തിയിട്ടുണ്ട്. എയർ ഫോഴ്സ് ട്രെയിങ് അക്കാദമിയിലെ ഇൻസ്ട്രകടറായും അദ്ദേഹം പ്രവർത്തിച്ചു. ടെസ്റ്റിങ് ഫ്ലൈറ്റായും അദ്ദേഹം സേനയുടെ ഭാഗമായി. വ്യോമസേനയിലെ അൻപത്തി എട്ടാമത് എൻഡിഎ പ്രസിഡൻ്റ് സ്വർണ്ണമെഡലും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 

21 വർഷം അദ്ദേഹം  വ്യോമസേനയുടെ ഭാഗമായതിനു ശേഷം 2003ൽ സ്വയം വിരമിച്ച് 2005ൽ എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിച്ചത്. 18 വർഷം അദ്ദേഹം എയർ ഇന്ത്യയിൽ സേവനമനുഷ്ടിക്കുകയും ചെയ്തു. തുടർന്നാണ് എയർ ഇന്ത്യ എക്സ്പ്രസിൽ പ്രവേശിച്ചത്. പ്രധാനമായും ബോയിങ് 737 വിമാനങ്ങൾ പറത്തുന്നതിൽ അദ്ദേഹത്തിന് ഏറെ വൈദഗ്ദ്യമുണ്ടായിരുന്നു.  നീണ്ട 36 വർഷത്തെ സർവ്വീസിനിടെ യാതൊരു തരത്തിലുള്ള അപകടങ്ങളും ഉണ്ടായിട്ടില്ല എന്നത് അദ്ദേഹത്തിന്റെ വ്യോമയാനരംഗത്തെ കഴിവിനെ എടുത്ത് കാട്ടുന്നു.

 അദ്ദേഹത്തിന്റെ മരണവാർത്ത കേട്ട് മുൻ എയർ വൈസ് മാർഷൽ മന്മോഹൻ ബഹദൂർ അടക്കം നിരവധി പ്രമുഖരാണ് അനുശോചനം രേഖപ്പെടുത്തിയത്. ദീപക് സാത്തെയുടെ അവസരോചിത ഇടപെടലാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചതെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരനും വ്യക്തമാക്കി. 

Tags: karipur international airportകരിപ്പൂര്‍ വിമാനാപകടംindiaവിമാനങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: 102 സ്വര്‍ണ്ണമുള്‍പ്പെടെ114 മെഡലുകളുമായി ഭാരതത്തിന് ആധികാരിക വിജയം

India

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

India

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

India

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

India

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

കേരളാതീരത്ത് മത്തി വന്‍തോതില്‍ കടലില്‍ കയറുന്നു…കാരണം അപ് വെല്ലിംഗ് പ്രതിഭാസം…ഒമേഗ-3 യുടെ സ്രോതസ്സായ മത്തി ഇഷ്ടംപോലെ കഴിക്കാന്‍ ഡോക്ടര്‍മാര്‍…

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

ഹണിമൂണിന് ഭർത്താവിന്റെ മാതാപിതാക്കളും സഹോദരിയും സഹോദരനും ഒപ്പമെത്തി: യാത്ര കഴിഞ്ഞു വന്ന നവവധു വിവാഹമോചനത്തിന് ഹർജി നൽകി

ലണ്ടന്‍ യാത്രയില്‍ ചുവന്ന തൊപ്പിയില്ലാതെ, ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് കാണപ്പെട്ട അഖിലേഷ് യാദവ് (ഇടത്ത്) ചുവന്ന തൊപ്പിയും കുര്‍ത്തയും ധരിച്ച് പ്രത്യക്ഷപ്പെടാറുള്ള അഖിലേഷ് യാദവ് (വലത്ത്)

അഖിലേഷ് യാദവിനെതിരെ സമാജ് വാദി പാര്‍ട്ടിയിലും കലാപമെന്ന് റിപ്പോര്‍ട്ട്; എംപിമാരും എംഎല്‍എമാരും മായാവതിയെ രഹസ്യമായി കണ്ടുവോ?

വീട്ടിനുള്ളിൽ നിന്നും മുട്ടിലിഴഞ്ഞ് തിരക്കേറിയ നടുറോഡിലെത്തി പിഞ്ചുകുഞ്ഞ് ; രക്ഷകരായി ബസ് ജീവനക്കാർ

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വയോധികയ്‌ക്ക് പരിക്ക്

കവി കെ സച്ചിദാനന്ദന്‍ അവസരവാദി- എം വി ഗോവിന്ദന്‍

മക്കളുടെ സ്‌കൂൾ ഫീസും മറ്റ് ജീവിതച്ചെലവുകൾക്കുമായി മാസം തോറും 40 ലക്ഷം രൂപ ഇടക്കാല ജീവനാംശം രവി നൽകണംമെന്ന് ഹർജി നൽകി ഭാര്യ ആരതി

കര്‍ണാടക സര്‍ക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതി കാരണം കച്ചവടത്തില്‍ നഷ്ടം, ഭാര്യയേയും മകനെയും കൊലപ്പെടുത്തി വസ്ത്രവ്യാപാരി ജീവനൊടുക്കി

വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണം നിർണായക വഴിത്തിരിവിൽ: ‘വടകര സ്ക്വാഡ്’ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ 5 അഡ്മിൻമാരെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.