Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സി-ആപ്ടില്‍ നിന്നും ഒരു വാഹനം ബെംഗളൂരുവിലേക്ക് പോയത് എന്തിന്?; ജലീലിന് കുരുക്ക് മുറുക്കി ജീവനക്കാരുടെ മൊഴി

ഒരു വാഹനത്തിലുണ്ടായിരുന്നത് മതഗ്രന്ഥം പോലുള്ളവ ആയിരുന്നു. നിരവധി തവണ കോണ്‍സുലേറ്റ് വാഹനങ്ങള്‍ സി-ആപ്ട് ആസ്ഥാനത്ത് എത്തിയിരുന്നു.

അനീഷ് അയിലം by അനീഷ് അയിലം
Aug 4, 2020, 11:37 am IST
in Kerala

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെ കൂടുതല്‍ കുരുക്കി സി-ആപ്ടിലെ ജീവനക്കാരുടെ മൊഴി. യുഎഇ കോണ്‍സുലേറ്റില്‍ നിന്നും എത്തിച്ച ബണ്ടിലുകള്‍ എടപ്പാളില്‍ എത്തിച്ചത് മന്ത്രി ജലീലിന്റെ നിര്‍ദേശപ്രകാരമാണെന്ന് ജീവനക്കാര്‍. സി-ആപ്ടില്‍ നിന്നും ഒരുവാഹനം ബെംഗളൂരുവിലേക്ക് പോയെന്ന് കസ്റ്റംസിന് തെളിവ് ലഭിച്ചു. ബണ്ടിലുകളുടെ എണ്ണം സംബന്ധിച്ചുള്ള മൊഴികളിലെ വൈരുധ്യം കൂടുതല്‍ ദുരൂഹം.  

സി-ആപ്ടിലെ പാക്കിങ് സെക്ഷനിലെ രണ്ട് ഉദ്യോഗസ്ഥരാണ് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായത്.  രാവിലെ മുതല്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ടുവരെ നീണ്ടു. സി-ആപ്ടിന്റെ ലോഗ് ബുക്കില്‍ ഒരു വാഹനം ബെംഗളൂരുവിലേക്ക് പോയതായി തെളിവുണ്ട്. ഇത് എന്തിന് പോയി എന്നതായിരുന്നു പ്രധാന ചോദ്യം. ഇതില്‍ കൃത്യമായ മറുപടി ജീവനക്കാരില്‍ നിന്നും ലഭിച്ചില്ല. രണ്ട് വാഹനങ്ങളിലായാണ് യുഎഇ കോണ്‍സുലേറ്റില്‍ നിന്നും ബണ്ടിലുകള്‍ എത്തിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞു. ഒരു വാഹനത്തിലുണ്ടായിരുന്നത് മതഗ്രന്ഥം പോലുള്ളവ ആയിരുന്നു.  നിരവധി തവണ കോണ്‍സുലേറ്റ് വാഹനങ്ങള്‍ സി-ആപ്ട് ആസ്ഥാനത്ത് എത്തിയിരുന്നു. ബണ്ടിലുകള്‍ എടപ്പാളില്‍ ആര്‍ക്കൊക്കെ വിതരണം ചെയ്തു എന്നതു സംബന്ധിച്ച് അറിയില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.

എന്നാല്‍ കോണ്‍സുലേറ്റില്‍ നിന്നും എത്തിച്ച ബണ്ടിലുകളുടെ എണ്ണത്തെ കുറിച്ചുള്ള മൊഴികളില്‍ വൈരുധ്യമുണ്ടായി. 28 ബണ്ടിലാണ് എത്തിയതെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ 32 എന്നാണ് അടുത്ത ജീവനക്കാരന്‍ പറഞ്ഞത്. നാലു ബണ്ടിലുകളുടെ വ്യത്യാസവും സംശയാസ്പദമാണ്. യുഎഇ കോണ്‍സുലേറ്റില്‍ നിന്നും എത്തിച്ച ചില ബണ്ടിലുകളില്‍ സ്വര്‍ണവും രാജ്യവിരുദ്ധ ലഘുലേഖകളും ഉണ്ടായിരുന്നു എന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിച്ചിരുന്നു. നയതന്ത്ര ബാഗേജ് വഴി രാജ്യവിരുദ്ധ പുസ്തകങ്ങളും ലഘുലേഖകളും എത്തിയിരുന്നതായി അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷും സന്ദീപും  എന്‍ഐഎയ്‌ക്കും കസ്റ്റംസിനും മൊഴിനല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് കസ്റ്റംസ് സി-ആപ്ടില്‍ പരിശോധന നടത്തി വാഹനങ്ങളുടെ ലോഗ്ബുക്ക് കസ്റ്റഡിയിലെടുത്തിരുന്നു. അച്ചടിസാമഗ്രികള്‍ കൊണ്ടുപോകുന്നതിന്റെ മറവിലാണ് കോണ്‍സുലേറ്റിന്റെ പാഴ്സല്‍ കൊണ്ടുപോയതെന്നും കണ്ടെത്തി. ഈ ലോഗ്ബുക്കിലാണ് ഒരു വാഹനം ബെംഗളൂരുവിലേക്ക് പോയതായി രേഖപ്പെടുത്തിയിരിക്കുന്നത്.  

Tags: vehicleസ്വര്‍ണകടത്ത്gold
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

Kerala

പുതിയ മന്ത്രിമാര്‍ മുന്‍ മന്ത്രിമാരുടെ കാറുകള്‍ തന്നെ ഉപയോഗിക്കും

Kerala

ഗവർണർ രാജേന്ദ്ര അർലേകറും അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു; ഒരു എസ്‌കോര്‍ട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനവും ഒഴിവാക്കി

Kerala

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

Kerala

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

മോദിയുടെ ആഹ്വാനം ; 3,800 ൽ നിന്ന് ലക്ഷദ്വീപിലേയ്‌ക്കെത്തിയ വിനോദസഞ്ചാരികൾ 68,000 ത്തിലേയ്‌ക്ക് ; മാലിദ്വീപിന് മോദി നൽകിയത് വമ്പൻ പണി

മത്തി പൊള്ളിച്ചത്, മത്തി മുളകിട്ടത്, മത്തി വറുത്തത്, മത്തി അച്ചാർ, മത്തി പീര..വായില്‍ വെള്ളുമൂറുന്ന.മത്തിയുടെ അഞ്ച് വെറൈറ്റികള്‍…

സര്‍ക്കാര്‍ മാറിയതോടെ പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ക്ക് സ്ഥാനചലനം

നോർവേയിൽ ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തക ഹെല്ലെ ലിങ് ; ഹീറോയാക്കി ഏറ്റെടുത്ത് രാഹുലും , കൂട്ടരും

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

ഭീകരവാദത്തെ ശക്തമായി നേരിടും , ഇരട്ടത്താപ്പില്ല ; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

കുട്ടികളെ വെച്ച് ഇനി ഇങ്ങനെ നാടകം കളിക്കരുത്, അയാളുടെ ജീവൻ വെച്ച് കളിക്കാതെ ദയവായി അയാൾക്ക് ഡിവോഴ്സ് നൽകൂ; രവി മോഹന്റെ ഭാര്യയ്‌ക്ക് വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.