Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ വേരിറങ്ങിയ തീവ്രവാദം; ഇടത് വലതു സര്‍ക്കാരുകള്‍ ചേര്‍ന്ന് മുക്കിയത് 1000 ല്‍ അധികം രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍

റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ മറവില്‍ ഭീകരപ്രവര്‍ത്തനത്തിന് പണം ഒഴുകുന്നുവെന്നും കണ്ടെത്തി. ഇതിനായുള്ള വില്‍പ്പനകള്‍, വാങ്ങലുകള്‍, നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിട്ടും നടപടിയുണ്ടായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2020, 08:07 am IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്തെ എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ 2012 മുതല്‍ പൂഴ്‌ത്തിയത് ഭീകരവാദത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആയിരത്തോളം  മുന്നറിയിപ്പുകള്‍. 2011 മുതല്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടുകള്‍ ആഭ്യന്തര വകുപ്പിലെ സീക്രട്ട് സെക്ഷനില്‍ നിന്ന് പുറംലോകം കണ്ടിട്ടില്ല. ഭീകരപ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍, അവയുടെ പ്രവര്‍ത്തകര്‍, അവര്‍ പണം കണ്ടെത്തുന്ന രീതികള്‍ തുടങ്ങി ഓരോ പ്രദേശത്തെയും വിവരങ്ങളടക്കം നല്‍കിയ റിപ്പോര്‍ട്ടുകളാണ് എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ മൂടിവച്ചത്.

ടി.പി. സെന്‍കുമാര്‍ രഹസ്യാന്വേഷണ വിഭാഗം മേധാവിയായിരിക്കെ 2012ലാണ് സംസ്ഥാനത്ത് വിവിധ രീതിയില്‍ ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കുന്നത്. തുടര്‍ന്ന് വന്ന ഹേമചന്ദ്രനും നൂറുകണക്കിന് റിപ്പോര്‍ട്ടുകള്‍ നല്‍കി. രഹസ്യാന്വേഷണ വിഭാഗത്തില്‍ ഉദ്യോഗസ്ഥര്‍ കുറവായതിനാല്‍ പോലീസ് സേനയിലെ ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തിയായിരുന്നു റിപ്പോര്‍ട്ടുകള്‍ തയാറാക്കിയത്. ഓരോ പ്രദേശത്തെയും സംഘടനകളുടെ പേരും പ്രവര്‍ത്തകരുടെ വിലാസവും സഹിതം റിപ്പോര്‍ട്ട് നല്‍കി.  

റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ മറവില്‍ ഭീകരപ്രവര്‍ത്തനത്തിന് പണം ഒഴുകുന്നുവെന്നും കണ്ടെത്തി. ഇതിനായുള്ള വില്‍പ്പനകള്‍, വാങ്ങലുകള്‍, നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിട്ടും നടപടിയുണ്ടായില്ല.  ഹവാല ഇടപാടുകളെക്കുറിച്ചുള്ള മുന്നറിയിപ്പുകളില്‍ അന്വേഷണം വേണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. മതമാറ്റം ഭീകരവാദത്തിന്റെ ഭാഗമാണെന്ന വിവരവും നിരവധി പ്രാവശ്യം കൈമാറി. പ്രണയം നടിച്ചുള്ള മാതംമാറ്റത്തിന് ആഹ്വാനമുണ്ടെന്നും ലൗ ജിഹാദ് സംസ്ഥാനത്തുടനീളം നടപ്പാക്കാന്‍ പദ്ധതിയുണ്ടെന്നും ഈ റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. മതംമാറ്റി ഐഎസ്സിലേക്ക് അയയ്‌ക്കുന്നുവെന്ന 14 റിപ്പോര്‍ട്ടും ആഭ്യന്തര വകുപ്പ് കണ്ടില്ലെന്ന് നടിച്ചു.  

തീവ്രസ്വാഭാവമുള്ള സംഘടനകള്‍ 2011 മുതല്‍ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന മുന്നറിയിപ്പും ആരും പരിഗണിച്ചില്ല. 2013ല്‍ തിരുവനന്തപുരത്ത് ഓഫീസില്‍ കയറി ക്യാമ്പസ് ഫ്രണ്ടുകാര്‍ എസ്എഫ്‌ഐക്കാരെ ആക്രമിച്ചു. 2017, 2018 വര്‍ഷങ്ങളില്‍ കലാലയ രാഷട്രീയത്തിലെ ഭീകരവാദ ബന്ധത്തെക്കുറിച്ച് നാലു റിപ്പോര്‍ട്ടുകളാണ് നല്‍കിയത്. മഹാരാജാസ് കോളേജില്‍ അഭിമന്യു കൊല്ലപ്പെടുന്നതുവരെ അതേക്കുറിച്ച് ആഭ്യന്തര വകുപ്പ് മൗനം പാലിച്ചു.  

പിന്നാലെ മുനഷ്യക്കടത്ത്, പൊതുസ്വഭാവമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍, ഉദ്യോഗസ്ഥ തലങ്ങള്‍, ഭരണസിരാകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇവരുടെ സാന്നിദ്ധ്യമുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കി. ഇതെല്ലാം അവഗണിക്കപ്പെട്ടു. കൂടാതെ ഭീകരവാദവുമായി ബന്ധപ്പെട്ടുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍, കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങളടക്കം ആഭ്യന്തര വകുപ്പിന്റെ രഹസ്യ വിഭാഗത്തില്‍ ഇപ്പോഴും രഹസ്യമായുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കടങ്ങൾ വീടും, ബിസിനസ്സിൽ ഉയർന്ന പുരോഗതി!: സമ്പൂർണ്ണ രാശിഫലം (12 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Kerala

തപസ്യ സംസ്ഥാന പഠന ശിബിരം: പുതുകാല ഭാഷ ചര്‍ച്ചയാകും; അടൂര്‍ പാസ് കാമ്പസില്‍ 26, 27 തീയതികളില്‍

Samskriti

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി

Samskriti

നിരന്തര കര്‍മത്തിന്റെ നിറകതിര്‍ ചൂടിയ സ്വാമി ശിവാനന്ദജി മഹാരാജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 15 വരെ നീട്ടി

പാലത്തായി കേസ്: മതതീവ്രവാദികളുമായി സിപിഎം ഗൂഢാലോചന നടത്തി- യുവരാജ്

അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരെക്കുറിച്ചുള്ള പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

പദ്മശ്രീ എന്‍. പുരുഷോത്തമ മല്ല്യ അന്തരിച്ചു

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ന്യൂദല്‍ഹിയിലെത്തിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമാഫോസ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം

ബ്രിക്‌സിന് ഇന്ന് തുടക്കം

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.