Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കോലിയക്കോട് കലുങ്ക് -പ്ലാക്കീഴ് റോഡിലെ പാലം കൈവരിയില്ലാതെ അപകടാവസ്ഥയില്‍

''പാലത്തിനൊരു സംരക്ഷണം വേണം. അപകടങ്ങള്‍ പതിവാണ്. പഞ്ചായത്ത് അധികൃതരോട് ഇതൊക്കെ പറയാന്‍ തുടങ്ങിയിട്ട് ഏറെ നാളായി''. ഇതാണ് കോലിയക്കോട് കലുങ്കുനട പ്രദേശവാസികള്‍ അധികാരികളുടെ മുന്നില്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2020, 02:30 pm IST
inThiruvananthapuram
സംരക്ഷണഭിത്തി ഇല്ലാതെ അപകടാവസ്ഥയിലായ പാലം

സംരക്ഷണഭിത്തി ഇല്ലാതെ അപകടാവസ്ഥയിലായ പാലം

പോത്തന്‍കോട്: ”പാലത്തിനൊരു സംരക്ഷണം വേണം. അപകടങ്ങള്‍ പതിവാണ്. പഞ്ചായത്ത് അധികൃതരോട് ഇതൊക്കെ പറയാന്‍ തുടങ്ങിയിട്ട് ഏറെ നാളായി”. ഇതാണ് കോലിയക്കോട് കലുങ്കുനട പ്രദേശവാസികള്‍ അധികാരികളുടെ മുന്നില്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന പരാതി. മാണിക്കല്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കോലിയക്കോട് കലുങ്ക് -പ്ലാക്കീഴ് ഭാഗത്തേക്കുള്ള പ്രധാന റോഡിലെ കൊടുംവളവില്‍ പാലത്തിന്റെ സംരക്ഷണഭിത്തിക്കായി നാട്ടുകാര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. വാഹനയാത്രക്കാരെയും കാല്‍നടയാത്രക്കാരെയും വീഴ്‌ത്താന്‍ പഞ്ചായത്ത് അധികൃതര്‍ ഒരുക്കിയ കെണിയെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

കോലിയക്കോട് കലുങ്ക് ജംഗ്ഷനു സമീപം തിട്ടയത്തുകോണം പ്ലാക്കീഴ് റോഡിലെ കൊടുംവളവിലാണ് അപകടഭീഷണി നേരിടുന്ന പാലം. പൊട്ടിപ്പൊളിഞ്ഞ് വീതി കുറഞ്ഞ റോഡിനെ പ്രധാന്‍മന്ത്രി സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസനം നടത്തിയിരുന്നു. എന്നാല്‍ റോഡ് വികസനം  നടന്നപ്പോള്‍ അധികൃതര്‍ പാലത്തിന്റെ വികസനം മറന്നു. പാലത്തിന്റെ ഇരുവശങ്ങളിലായി സംരക്ഷണഭിത്തി ഇല്ലാത്തത് അപകടത്തങ്ങള്‍ക്ക് പ്രധാന കാരണമായി. യാത്രക്കാരുടെ എണ്ണം കൂടിയതോടൊപ്പം പാലത്തിനോട് ചേര്‍ന്ന് ആഴത്തില്‍ തോടുള്ളതിനാല്‍ തോട്ടിലേക്ക് വീഴുന്ന വാഹനങ്ങളുടെ എണ്ണവും കൂടിയതായി നാട്ടുകാര്‍ പറയുന്നു.

 അപകടങ്ങള്‍ നിത്യസംഭവമാകുന്ന ഈ പാലത്തിന് സമീപം രാത്രികാലങ്ങളില്‍ നാട്ടുകാര്‍ക്ക് ഇരുട്ടില്‍ തപ്പേണ്ട അവസ്ഥയാണ്. തെരുവുവിളക്കുകളുടെ അഭാവം മൂലം രാത്രിയില്‍ കാല്‍നടയാത്രക്കാരും തോട്ടില്‍ വീഴുന്നത് നിത്യസംഭവമാണ്. അപരിചിതരായ യാത്രക്കാരാണ് കൂടുതലായും അപകടങ്ങളില്‍പ്പെടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി പരാതികളുമായി സ്ഥലം വാര്‍ഡ് മെമ്പറെയും  മാണിക്കല്‍ പഞ്ചായത്ത് അധികൃതരെയും സമീപിച്ചെങ്കിലും യാതൊരു നടപടികളും ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

എസ്.ശരത്

Tags: വാര്‍ത്തറോഡുകള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Pathanamthitta

പൊട്ടിയ സ്ലാബ് അപകടത്തിന് ഇടയാക്കുന്നു

റിപ്പബ്ലിക് ടിവിയുടെ വനിതാജേണലിസ്റ്റ് പ്രകാശ് കാരാട്ടുമായി അഭിമുഖം നടത്തുന്നു (ഇടത്ത്)
India

ന്യൂസ് ക്ലിക്കും സിപിഎമ്മുമായുള്ള ബന്ധം പുറത്ത്; ഇന്ത്യയുടെ നടപടി ‘നമ്മുടെ രാജ്യത്തെ’ (ചൈന) ബാധിക്കുമെന്നു കാരാട്ട്

India

ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ മാധ്യമത്തിന് ചൈനയില്‍ നിന്ന് സിംഘാം വഴി ലഭിച്ചത് 86 കോടി രൂപ

Thiruvananthapuram

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും തകര്‍ന്ന റോഡിന്റെ നിര്‍മ്മാണം തുടങ്ങിയില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.