Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരിസ്ഥിതി പഠന കേന്ദ്രത്തിലും അനധികൃത നിയമനം; ജോലി നല്‍കാന്‍ ഉന്നതരുടെ ഭീഷണി; നിയമിച്ചത് യോഗ്യത ഇല്ലാത്ത ആളെ

മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പരിസ്ഥിതി വകുപ്പില്‍ അനധികൃത നിയമനം നടത്തിയത് ഉന്നത ഉദ്യോഗസ്ഥ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്ലൈമറ്റ് ചെയിഞ്ച് സ്റ്റഡീസില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വഴി ഒഴിവ് നികത്താന്‍ തീരുമാനിക്കും മുമ്പ് അവരുടെ നിര്‍ദ്ദേശ പ്രകാരം യോഗ്യത ഇല്ലാത്ത ആള്‍ക്ക് നിയമനം നല്‍കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അഡ്മിനിസ്‌ട്രേറ്റര്‍ റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 1, 2020, 01:10 pm IST
inKerala

തിരുവനന്തപുരം: ക്വാറികള്‍ക്കും വന്‍കിട കെട്ടിടങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും അനുമതി നല്‍കേണ്ട സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ പഠന അതോറിറ്റി (എസ്ഇഐഎഎ)യില്‍ അനധികൃത നിയമനം.  

മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പരിസ്ഥിതി വകുപ്പില്‍ അനധികൃത നിയമനം നടത്തിയത് ഉന്നത ഉദ്യോഗസ്ഥ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്ലൈമറ്റ് ചെയിഞ്ച് സ്റ്റഡീസില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വഴി ഒഴിവ് നികത്താന്‍ തീരുമാനിക്കും മുമ്പ് അവരുടെ നിര്‍ദ്ദേശ പ്രകാരം യോഗ്യത ഇല്ലാത്ത ആള്‍ക്ക് നിയമനം നല്‍കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അഡ്മിനിസ്‌ട്രേറ്റര്‍ റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ ഉദ്യോഗസ്ഥ  ഭീഷണിപ്പെടുത്തി.

സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ പഠന അതോറിറ്റി (എസ്ഇഐഎഎ)യില്‍ പ്രോജക്ട് അസിസ്റ്റന്റിനുള്ള അടിസ്ഥാന യോഗ്യ എന്‍വയോണ്‍മെന്റില്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദമോ അല്ലെങ്കില്‍ എംടെക്കോ ആണ്. ഓണറേറിയമായി 32,300 രൂപയും ലഭിക്കും. 2019 മെയ് 8ന് ആണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്ലൈമറ്റ് ചെയിഞ്ച് സ്റ്റഡീസില്‍ നിന്നും രണ്ടുപേരെ ഡെപ്യൂട്ടേഷനില്‍ എടുക്കാന്‍ തീരുമാനിച്ചത്.  

അതനുസരിച്ച് ജിതിമോന്‍ പി.എസ് എന്നയാളെയും പിഎച്ച്ഡി യോഗ്യതയുള്ള മറ്റൊരാളെയും നിയമിച്ചു. എന്നാല്‍ 2019 മാര്‍ച്ച് മുതല്‍ ജതിന്‍മോന്‍ എസ്ഇഐഎഎയില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഇയാള്‍ക്ക് ബിരുദം മാത്രമാണ് യോഗ്യതയെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥയുടെ പ്രത്യേക താത്പര്യത്തിലായിരുന്നു നിയമനമെന്ന് ഇതോടെ തെളിഞ്ഞു.

ബിരുദ യോഗ്യത മാത്രമുള്ള ജിതിന്‍മോന്റെ ശമ്പളം തീരുമാനിക്കണമെന്നാവശ്യപ്പെട്ട് എസ്ഇഐഎഎ അഡ്മിനിസ്‌ട്രേറ്റര്‍ മിനിമോള്‍ 2019 മെയ് 17ന് പരിസ്ഥിതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചു. പ്രോജക്ട് അസിസ്റ്റന്റിനുള്ള ശമ്പളം, ബിരുദം മാത്രമുള്ള ആള്‍ക്ക് എങ്ങനെ നല്‍കുമെന്ന് ചോദിച്ചായിരുന്നു കത്ത്.  

ജിതിന്‍മോന്റെ നിയമനം ഡെപ്യൂട്ടേഷന്‍ അല്ലെന്നും പ്രോജക്ട് അസിസ്റ്റന്റിന്റെ ശമ്പളം നല്‍കണമെന്നും സെക്രട്ടറി കുറിപ്പെഴുതി. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവേണമെന്നാവശ്യപ്പെട്ട് എസ്ഇഐഎഎ സെക്രട്ടറി വീണ്ടും  കത്തയച്ചു. ഡെപ്യൂട്ടേഷനില്‍ എവിടെ നിന്നാണോ വരുന്നത് അവിടുത്തെ ശമ്പളം നല്‍കുക എന്നതാണ് നിയമമെന്ന് ചൂണ്ടിക്കാട്ടിയ അവര്‍ യോഗ്യത സംബന്ധിച്ചും ആരാഞ്ഞു. അതിന് ഭീഷണിയുടെ സ്വരത്തിലായിരുന്നു സെക്രട്ടറി മറുപടി എഴുതിയത്.  

ജിതിന്‍മോനെ ഡെപ്യൂട്ടേഷനില്‍ എടുത്തതല്ലെന്ന് ആവര്‍ത്തിച്ച അവര്‍ അയാള്‍ ഇനിയും പ്രോജക്ട് അസിസ്റ്റന്റായി ജോലി ചെയ്യുമെന്ന് പറഞ്ഞു. ടെക്‌നിക്കല്‍ കാര്യങ്ങളില്‍ ഇടപെടുത്തരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കി. ഒപ്പം പ്രോജക്ട് അസിസ്റ്റന്റിന്റെ ശമ്പളം നല്‍കാനും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് 2019 മാര്‍ച്ച് മൂന്നുമുതലുള്ള പ്രോജക്ട് അസിസ്റ്റന്റിന്റെ ശമ്പളം ജിതിന്‍മോന് അനുവദിച്ച് നല്‍കുകയായിരുന്നു. തുടര്‍ന്ന് 2019 ജൂലൈയിലെ സര്‍ക്കാരുത്തരവ് അനുസരിച്ച് ഈ തസ്തികയിലെ ശമ്പളം 35,500 ആക്കുകയും ചെയ്തു.

പിഎച്ച്ഡി അടക്കം യോഗ്യത ഉള്ളവര്‍ ജോലിചെയ്യുന്ന തസ്തികയിലാണ്  യോഗ്യത ഇല്ലാത്തയാളെ നിയമിച്ചത്. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥകളും ലംഘിച്ചു. ക്വാറികള്‍ക്കും വന്‍കിട കെട്ടിടങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും അടക്കം അനുമതി നല്‍കേണ്ട വകുപ്പില്‍ അഴിമതിക്ക് വേണ്ടിയാണ് ഇഷ്ടക്കാരെ നിയമിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Tags: കേരള സര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.