Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മാധവജി പറഞ്ഞിട്ട് എസ്ആര്‍പിയെ കൂട്ടിക്കൊണ്ടുവരാന്‍ എകെജി സെന്ററില്‍ പോയത് ഓര്‍ത്ത് വെങ്കിട്

ആര്‍എസ്എസ് മാര്‍ക്‌സിസ്റ്റ് സംഘര്‍ഷം മുറ്റി നില്‍ക്കുന്ന സന്ദര്‍ഭം. ഇരുഭാഗത്തും മരണം കൂടുകയും, നേതാക്കള്‍ ഇടപെട്ടു നിയന്ത്രിക്കണമെന്ന അഭിപ്രായം സമൂഹത്തില്‍ ഉയരുകയും ചെയ്തു. മാധവജി കുന്നുംപുറത്തുള്ള എന്റെ വീട്ടില്‍ അന്ന് തങ്ങുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2020, 12:56 pm IST
inArticle

തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയുടെ ആര്‍എസ്എസ് ബന്ധം ചര്‍ച്ചയാകുമ്പോള്‍ അദ്ദേഹത്തെ കൂട്ടികൊണ്ടു വരാന്‍ എകെജി സെന്ററില്‍ പോയത് ഓര്‍ക്കുകയാണ് ജി വെങ്കട്ടരാമന്‍. ആര്‍എസ്എസ് താത്വികാചാര്യന്‍ പി മാധവന്‍ ( മാധവ്ജി) ആവശ്യപ്പെട്ടിട്ടാണ് തിരുവനന്തപുരം നഗരസഭയിലെ മുന്‍ കൗണ്‍സിലറും ആര്‍എസ്എസ് പ്രവര്‍ത്തകനുമായിരുന്ന വെങ്കിട് സിപിഎം ആസ്ഥാനത്ത് പോയത്. അതെ കുറിച്ച് അദേഹം പറയുന്നതിങ്ങനെ.

ആര്‍എസ്എസ് മാര്‍ക്‌സിസ്റ്റ് സംഘര്‍ഷം മുറ്റി നില്‍ക്കുന്ന സന്ദര്‍ഭം. ഇരുഭാഗത്തും മരണം കൂടുകയും, നേതാക്കള്‍ ഇടപെട്ടു നിയന്ത്രിക്കണമെന്ന അഭിപ്രായം സമൂഹത്തില്‍ ഉയരുകയും ചെയ്തു. മാധവജി കുന്നുംപുറത്തുള്ള എന്റെ വീട്ടില്‍ അന്ന് തങ്ങുകയായിരുന്നു. എന്നോട് എകെജി സെന്ററില്‍ പോയി എസ് ആര്‍പിയെ കണ്ട് വീട്ടിലേക്ക് കൂട്ടി വരാന്‍ പറഞ്ഞു. മാധവജിയ്‌ക്കു കാണണമെന്നൂം പൊതുവായ സ്ഥലത്തു വച്ചു കാണാമെന്ന് പറഞ്ഞു വിളിച്ചു കൊണ്ട് വരാനാണ് പറഞ്ഞത്. അദേഹം വരുമോ എന്ന് ഞാന്‍ സംശയം പറഞ്ഞു.

അപ്പോള്‍ മാധവജി 1969 ലെ ഒരനുഭവം പങ്കുവച്ചു. എസ്എഫ്‌ഐ രൂപീകരണം ആ വര്‍ഷം ടാഗോര്‍ തിയേറ്ററില്‍ ആയിരുന്നു.  എബിവിപി അഖിലേന്ത്യാ സമ്മേളനം അതേ സമയം തിരുവനന്തപുരം അട്ടക്കുളങ്ങര സ്‌കൂളില്‍ വച്ചും.. പങ്കെടുക്കാന്‍ വന്ന ഇരു വിഭാഗവും തമ്മില്‍ വഴി നീളെ ട്രെയിനിലും സ്‌റ്റേഷനുകളിലും പൊരിഞ്ഞ തല്ലായിരുന്നു. ഇത് വലിയ വാര്‍ത്തയായി.

തിരുവനന്തപുരത്ത് എസ്എഫ്‌ഐക്കാരെ സ്വീകരിക്കാന്‍ എസ്ആര്‍പിയും എബിവിപിക്കാര്‍ക്കു വേണ്ടി മാധവജിയുമായിരുന്നു. സ്‌റ്റേഷനില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷം. എന്നാല്‍ എസ് ആര്‍പിയും മാധവജിയും സംസാരിച്ചുണ്ടാക്കിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ സ്ഥിതിഗതികള്‍ ശാന്തമായിത്തീര്‍ന്നു.

എസ്ആര്‍പി പക്വതയുള്ള നേതാവാണ്. അതിനാല്‍ മാധവജിക്ക് ശുഭാപ്തി വിശ്വാസമായിരുന്നു. ഞാന്‍ എകെജി സെന്ററില്‍ പോയെങ്കിലും  എസ്ആര്‍പി വൈകുന്നേരത്തെ ട്രെയിനില്‍ പോയതിനാല്‍ കൂടിക്കാഴ്ച നടന്നില്ല.’  

പ്രമുഖ സംസ്‌കൃത പണ്ഡിതനും ഭാഗവതാചാര്യനുമായിരുന്ന ഗണേശ ശര്‍മ്മയുടെ മകനാണ് വെങ്കിട്ടരാമന്‍. സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായിരിക്കെ ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥിയായി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അമേരിക്കയില്‍ പോവുകയും കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അധ്യക്ഷനാകുകയും ചെയ്തു..

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)
India

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

Kerala

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.