Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മാധവജി പറഞ്ഞിട്ട് എസ്ആര്‍പിയെ കൂട്ടിക്കൊണ്ടുവരാന്‍ എകെജി സെന്ററില്‍ പോയത് ഓര്‍ത്ത് വെങ്കിട്

ആര്‍എസ്എസ് മാര്‍ക്‌സിസ്റ്റ് സംഘര്‍ഷം മുറ്റി നില്‍ക്കുന്ന സന്ദര്‍ഭം. ഇരുഭാഗത്തും മരണം കൂടുകയും, നേതാക്കള്‍ ഇടപെട്ടു നിയന്ത്രിക്കണമെന്ന അഭിപ്രായം സമൂഹത്തില്‍ ഉയരുകയും ചെയ്തു. മാധവജി കുന്നുംപുറത്തുള്ള എന്റെ വീട്ടില്‍ അന്ന് തങ്ങുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2020, 12:56 pm IST
in Article

തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയുടെ ആര്‍എസ്എസ് ബന്ധം ചര്‍ച്ചയാകുമ്പോള്‍ അദ്ദേഹത്തെ കൂട്ടികൊണ്ടു വരാന്‍ എകെജി സെന്ററില്‍ പോയത് ഓര്‍ക്കുകയാണ് ജി വെങ്കട്ടരാമന്‍. ആര്‍എസ്എസ് താത്വികാചാര്യന്‍ പി മാധവന്‍ ( മാധവ്ജി) ആവശ്യപ്പെട്ടിട്ടാണ് തിരുവനന്തപുരം നഗരസഭയിലെ മുന്‍ കൗണ്‍സിലറും ആര്‍എസ്എസ് പ്രവര്‍ത്തകനുമായിരുന്ന വെങ്കിട് സിപിഎം ആസ്ഥാനത്ത് പോയത്. അതെ കുറിച്ച് അദേഹം പറയുന്നതിങ്ങനെ.

ആര്‍എസ്എസ് മാര്‍ക്‌സിസ്റ്റ് സംഘര്‍ഷം മുറ്റി നില്‍ക്കുന്ന സന്ദര്‍ഭം. ഇരുഭാഗത്തും മരണം കൂടുകയും, നേതാക്കള്‍ ഇടപെട്ടു നിയന്ത്രിക്കണമെന്ന അഭിപ്രായം സമൂഹത്തില്‍ ഉയരുകയും ചെയ്തു. മാധവജി കുന്നുംപുറത്തുള്ള എന്റെ വീട്ടില്‍ അന്ന് തങ്ങുകയായിരുന്നു. എന്നോട് എകെജി സെന്ററില്‍ പോയി എസ് ആര്‍പിയെ കണ്ട് വീട്ടിലേക്ക് കൂട്ടി വരാന്‍ പറഞ്ഞു. മാധവജിയ്‌ക്കു കാണണമെന്നൂം പൊതുവായ സ്ഥലത്തു വച്ചു കാണാമെന്ന് പറഞ്ഞു വിളിച്ചു കൊണ്ട് വരാനാണ് പറഞ്ഞത്. അദേഹം വരുമോ എന്ന് ഞാന്‍ സംശയം പറഞ്ഞു.

അപ്പോള്‍ മാധവജി 1969 ലെ ഒരനുഭവം പങ്കുവച്ചു. എസ്എഫ്‌ഐ രൂപീകരണം ആ വര്‍ഷം ടാഗോര്‍ തിയേറ്ററില്‍ ആയിരുന്നു.  എബിവിപി അഖിലേന്ത്യാ സമ്മേളനം അതേ സമയം തിരുവനന്തപുരം അട്ടക്കുളങ്ങര സ്‌കൂളില്‍ വച്ചും.. പങ്കെടുക്കാന്‍ വന്ന ഇരു വിഭാഗവും തമ്മില്‍ വഴി നീളെ ട്രെയിനിലും സ്‌റ്റേഷനുകളിലും പൊരിഞ്ഞ തല്ലായിരുന്നു. ഇത് വലിയ വാര്‍ത്തയായി.

തിരുവനന്തപുരത്ത് എസ്എഫ്‌ഐക്കാരെ സ്വീകരിക്കാന്‍ എസ്ആര്‍പിയും എബിവിപിക്കാര്‍ക്കു വേണ്ടി മാധവജിയുമായിരുന്നു. സ്‌റ്റേഷനില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷം. എന്നാല്‍ എസ് ആര്‍പിയും മാധവജിയും സംസാരിച്ചുണ്ടാക്കിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ സ്ഥിതിഗതികള്‍ ശാന്തമായിത്തീര്‍ന്നു.

എസ്ആര്‍പി പക്വതയുള്ള നേതാവാണ്. അതിനാല്‍ മാധവജിക്ക് ശുഭാപ്തി വിശ്വാസമായിരുന്നു. ഞാന്‍ എകെജി സെന്ററില്‍ പോയെങ്കിലും  എസ്ആര്‍പി വൈകുന്നേരത്തെ ട്രെയിനില്‍ പോയതിനാല്‍ കൂടിക്കാഴ്ച നടന്നില്ല.’  

പ്രമുഖ സംസ്‌കൃത പണ്ഡിതനും ഭാഗവതാചാര്യനുമായിരുന്ന ഗണേശ ശര്‍മ്മയുടെ മകനാണ് വെങ്കിട്ടരാമന്‍. സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായിരിക്കെ ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥിയായി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അമേരിക്കയില്‍ പോവുകയും കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അധ്യക്ഷനാകുകയും ചെയ്തു..

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.