Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വഴിവിട്ട നിയമനങ്ങള്‍ യുവജന വഞ്ചന

വഴിവിട്ട് നിയമിച്ച ദിവസവേതനക്കാരെ പിന്നീട് സ്ഥിരപ്പെടുത്തുക എന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊതുനയമായി മാറിയിരിക്കുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2020, 03:00 am IST
in Editorial

അകാലത്തില്‍ അന്നദാതാവിനെ നഷ്ടപ്പെട്ട ആശ്രിതരുടെ ജീവിതം സുരക്ഷിതമാക്കുന്നതിന് ഏര്‍പ്പെടുത്തിയ വ്യവസ്ഥയാണ് ആശ്രിതനിയമനം. എന്നാല്‍ ഇന്ന് ഈ വാക്ക് അര്‍ത്ഥഭ്രംശം സംഭവിച്ച്, ദുഷ്‌വൃത്തിയുമായി ബന്ധപ്പെട്ട വാക്കായി മാറിയിരിക്കുന്നു. തങ്ങളുടെ ഇഷ്ടക്കാരായ ആളുകളെ സര്‍ക്കാര്‍ ലാവണങ്ങളില്‍ തിരുകിക്കയറ്റുന്ന പുതിയ പ്രവണതയാണ് പുതിയകാലത്ത് ആശ്രിതനിയമനം എന്ന പദത്താല്‍ വിവക്ഷിക്കപ്പെടുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റിയതിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ കുറേദിവസങ്ങളായി ഇത്തരം കണക്കുകളും തൊഴില്‍ കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ പരാതികളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. പിഎസ്‌സി റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കി കൊണ്ട് നിരവധി തസ്തികകളില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആശ്രിതരായവര്‍ക്ക് നിര്‍ലോഭം നിയമനങ്ങള്‍ നടത്തുന്നു. കഠിനാധ്വാനത്തിലൂടെയാണ് ഓരോ ഉദ്യോഗാര്‍ത്ഥിയും പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റുന്നത്. അവരെ മുഴുവന്‍ വഞ്ചിച്ചുകൊണ്ടാണ് യാതൊരു സ്‌ക്രീനിംഗിനും വിധേയരാക്കാതെ അയോഗ്യരായ ഒരു വിഭാഗത്തെ ഭരണാധികാരികള്‍ പിന്‍വാതിലിലൂടെ നിയമിക്കുന്നത്. ഇതുകൂടാതെ ഒരു മാനദണ്ഡവുമില്ലാതെ ചിലര്‍ക്ക് അനര്‍ഹമായ പ്രമോഷനും ശമ്പളവര്‍ദ്ധനവും നല്‍കുകയും ചെയ്യുന്നു.  

സംസ്ഥാന സര്‍ക്കാരിന്റെ ഐടി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സിഡിറ്റിലെ മുഴുവന്‍ താത്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്താന്‍ തീരുമാനമെടുത്തത് മുഖ്യമന്ത്രിയാണെന്ന് കഴിഞ്ഞദിവസം ഒരു ബിജെപി നേതാവ് രേഖകള്‍ സഹിതം വെളിപ്പെടുത്തിയിരിക്കുന്നു. ഈ താത്കാലിക ജീവനക്കാരില്‍ വിവാദമായ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ബന്ധുക്കളും ഉള്‍പ്പെടുന്നു എന്നത് നിസ്സാരമായി തള്ളിക്കളയാനാവില്ല. പോളി ടെക്‌നിക്കുകളിലെ തങ്ങളുടെ ഇഷ്ടക്കാരായ അദ്ധ്യാപകര്‍ക്ക് പ്രിന്‍സിപ്പല്‍, വകുപ്പ് മേധാവി പദവികളിലേക്ക് പ്രമോഷന്‍ നല്‍കുന്നതിന് വഴിവിട്ട മാര്‍ഗം സ്വീകരിച്ചതാണ് മറ്റൊന്ന്. എംടെക് ബിരുദമാണ് ഈ തസ്തികകളിലേക്കുള്ള യോഗ്യത. എന്നാല്‍ ചല സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന തട്ടിക്കൂട്ട് കോഴ്‌സുകള്‍ വഴി എംടെക് വ്യാജബിരുദം എടുപ്പിച്ചാണത്രെ ഈ ഇഷ്ടക്കാരെ ഉയര്‍ന്ന പദവികളില്‍ നിയമിച്ചത്. മാസങ്ങളായി അനര്‍ഹമായി ഉയര്‍ന്ന ശമ്പളം പറ്റിവരികയാണ് ഇങ്ങനെ കുറേ പേര്‍.

എല്‍ഡിഎഫ് സര്‍ക്കാര്‍ അവരുടെ പ്രകടനപത്രികയില്‍ പറയുകയും അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്ത നിരവധി വിഷയങ്ങളിലൊന്നാണ് തൊഴില്‍ നയം. പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുംമുമ്പ് നിയമനങ്ങള്‍ നടത്തുമെന്നത് ഇടത് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. എന്നാല്‍ പിഎസ്‌സി റാങ്ക്‌ലിസ്റ്റിലുള്ള ആയിരക്കണക്കിന് യുവാക്കളെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊള്ളുന്നത്.  

വഴിവിട്ട് നിയമിച്ച ദിവസവേതനക്കാരെ പിന്നീട് സ്ഥിരപ്പെടുത്തുക എന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊതുനയമായി മാറിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് കോടതി വിധി ഉണ്ടായിട്ടു പോലും അതിനെ മറികടന്ന് നിയമനങ്ങള്‍ നടന്നു. ആവശ്യത്തിനും അനാവശ്യത്തിനും കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കുകയും അതിന്റെ പേരില്‍ ലക്ഷങ്ങള്‍ ശമ്പളം നിശ്ചയിച്ചു കൊണ്ടുള്ള നിയമനങ്ങള്‍ നടത്തുകയും ചെയ്തത് ചോദ്യം ചെയ്യപ്പെടേണ്ട കാര്യമാണ്. പിഎസ്‌സിക്ക് വിട്ട തസ്തികകളില്‍ പോലും ദിവസവേതനത്തിന് നൂറുകണക്കിന് സ്വന്തക്കാരെ നിയമിക്കുകയും പിന്നീട് അവരെ സ്ഥിരപ്പെടുത്തുകയും ചെയ്തുകൊണ്ട് പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ തൊഴില്‍ രഹിതരായ യുവാക്കളോട് കാണിക്കുന്നത് കൊടുംക്രൂരതയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.