Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും

മിസ്ഡ് കോള്‍ വഴിയാണ് അംഗപരിമിത കൂടിയായ യുവതിയെ യുവാവ് പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പലതവണ ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2020, 02:15 pm IST
inThrissur

തൃശൂര്‍: പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിച്ച ചെയ്ത കേസില്‍ പ്രതിയായ യുവാവിനെ ജീവപര്യന്തം കഠിന തടവിനും 3 ലക്ഷത്തി 22,000 രൂപ പിഴയടയ്‌ക്കുന്നതിനും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഡി.അജിത്കുമാര്‍ ശിക്ഷിച്ചു. നോര്‍ത്ത് പറവൂര്‍ പാലാത്തുരുത്ത് ദേശത്ത് കളത്തിപറമ്പില്‍ ചിഞ്ചുഖാനെ (34) ആണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായായുള്ള ജീവപര്യന്തം കഠിനതടവിനു പുറമേ 12 വര്‍ഷം കഠിന തടവിനും  വിധിച്ചിട്ടുണ്ട്. പിഴ സംഖ്യ അടയ്‌ക്കുന്നപക്ഷം ഇരയായ യുവതിക്ക് നല്‍കണം.  പിഴ അടയ്‌ക്കാത്തപക്ഷം 6 മാസം കൂടുതലായി തടവ് അനുഭവിക്കണം. 

2011 മുതല്‍ 2013 വരെയുള്ള കാലയളവിലാണ് കേസിനാസ്പമായ സംഭവം. മിസ്ഡ് കോള്‍ വഴിയാണ് അംഗപരിമിത കൂടിയായ യുവതിയെ യുവാവ് പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പലതവണ ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി. ഇതിനു പുറമേ യുവതിയില്‍ നിന്ന് 50,000 രൂപയും അര പവന്‍ വീതമുള്ള 2 ജോഡി സ്വര്‍ണ്ണക്കമ്മലുകളും പലതവണകളായി പ്രതി കൈവശപ്പെടുത്തി. ദരിദ്ര കുടുംബാംഗമായ യുവതി കൂലിവേല ചെയ്താണ് ജീവിച്ചിരുന്നത്. വിവാഹ വാഗ്ദാനം നല്‍കിയപ്പോള്‍ തന്നെ താന്‍ പട്ടികജാതിക്കാരിയാണെന്ന് യുവതി പറഞ്ഞിരുന്നു. എന്നാല്‍ തന്റെ യഥാര്‍ത്ഥ പേരും വിലാസവും താന്‍ വിവാഹിതനാണെന്നും  കുട്ടികളുടെ പിതാവാണെന്നുമുള്ള വിവരവും പ്രതി മറച്ചു വെച്ചു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി ഒരു കുഞ്ഞിനെ പ്രസവിച്ചിരുന്നു. എന്നാല്‍ 6 മാസം പ്രായമുള്ളപ്പോള്‍ കുട്ടി മരിച്ചു.

 പ്രതി മന:പൂര്‍വ്വം യുവതിയോട് ചതിയും വിശ്വാസവഞ്ചനയും ചെയ്തുവെന്നും ഭാര്യയും കുട്ടികളുമുള്ള വിവരം മറച്ചുവെച്ചാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി കണ്ടെത്തുകയായിരുന്നു. പട്ടികജാതിയില്‍പ്പെട്ട യുവതിക്കെതിരായി 10 വര്‍ഷത്തിലും അതിലധികവും ശിക്ഷയുള്ള കുറ്റകൃത്യം പ്രതി ചെയ്തതായി കോടതി കണ്ടെത്തി. ഇതേ തുടര്‍ന്നാണ് പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരായുള്ള അതിക്രമം തടയുന്ന നിയമപ്രകാരം ജീവപര്യന്തം കഠിനതടവിന് പ്രതിയെ ശിക്ഷിച്ചത്. പട്ടികജാതികാര്‍ക്കെതിരായ പീഡനകേസില്‍ അപൂര്‍വ്വമായാണ് ഇത്തരത്തില്‍ ജീവപര്യന്തം ശിക്ഷ ഉണ്ടാകാറുള്ളത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു ഹാജരായി.

Tags: courtജയില്‍തൃശൂര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Thiruvananthapuram

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)
India

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

Kerala

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

പുതിയ വാര്‍ത്തകള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.