Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിസിടിവി കേടായി കിടന്നത് വെറും പത്തു ദിവസം; രണ്ട് മാസത്തെ ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടപ്പോള്‍ ഇടിമിന്നലില്‍ നശിച്ചുപോയെന്ന് ഹൗസ്‌കീപ്പിങ് വിഭാഗം

മെയ് 12 ന് രാത്രിയിലുണ്ടായ ഇടിമിന്നലില്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായെന്നാണ് എന്‍ഐഎയെ ഹൗസകീപ്പിങ് വിഭാഗം അറിയിച്ചത്. എന്നാല്‍ ഇടിമിന്നലില്‍ കേടായ സ്വിച്ച് മെയ് 22 ന് തന്നെ മാറ്റി വച്ചുവെന്ന് സിസിടിവി സ്വിച്ച് നല്‍കിയ സെക്യുവിഷന്‍ ഉടമ സന്തോഷ് ജന്മഭൂമിയോട് പറഞ്ഞു. സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള കരാര്‍ ഏറ്റെടുത്തത് ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയാണ്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 27, 2020, 11:55 am IST
inKerala

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാന്‍ തയാറാക്കിയ സിസിടിവി അട്ടിമറിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു.  സര്‍ക്കാര്‍ പുറത്ത് വിട്ട ഉത്തരവ് അനുസരിച്ച് ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സിസിടിവി കേടായി കിടന്നത് പത്തു ദിവസം.  

മെയ് 12 ന് രാത്രിയിലുണ്ടായ ഇടിമിന്നലില്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായെന്നാണ് എന്‍ഐഎയെ ഹൗസകീപ്പിങ് വിഭാഗം അറിയിച്ചത്. എന്നാല്‍ ഇടിമിന്നലില്‍ കേടായ സ്വിച്ച്  മെയ് 22 ന് തന്നെ മാറ്റി വച്ചുവെന്ന് സിസിടിവി സ്വിച്ച് നല്‍കിയ സെക്യുവിഷന്‍ ഉടമ സന്തോഷ് ജന്മഭൂമിയോട് പറഞ്ഞു. സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള കരാര്‍ ഏറ്റെടുത്തത് ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയാണ്. സര്‍വീസിന് ചെന്നൈയിലെ കമ്പനിയെ അറിയിച്ചെങ്കിലും ലോക്ഡൗണ്‍ ആയിരുന്നതിനാല്‍  പ്രാദേശിക സഹായത്തിനായി സെക്യുവിഷനെ സമീപിക്കുകയായിരുന്നുവെന്ന് സന്തോഷ് പറഞ്ഞു. തുടര്‍ന്ന് മെയ് 22 ന് 8 പോര്‍ട്ട് സ്വിച്ച് നല്‍കി. സ്വിച്ച് മാറ്റിവച്ചത് സെക്യൂവിഷനല്ല. ഹൗസ് കീപ്പിങ്ങിലെ ഇലക്‌ട്രോണിക്‌സ് വിഭാഗമാണെന്നും സന്തോഷ് പറഞ്ഞു. മെയ് 28, 29, 30 തീയതികളില്‍ സിസിടിവിയും മീഡിയ കണ്‍വെര്‍ട്ടറും സര്‍വീസ് ചെയ്യിച്ചെന്നും സന്തോഷ് പറഞ്ഞു.  

സെക്യുവിഷന്‍ ഉടമ പറയുന്നതനുസരിച്ച് മെയ് 22 ന് സ്വിച്ച് നല്‍കി. സര്‍ക്കാര്‍ ഉത്തരവിലെ കത്തുകള്‍ പ്രകാരം സിസിടിവി കേടായ വിവരം മെയ് 13 ന് ഹൗസ്‌കീപ്പിങ് വിഭാഗം പൊതുഭരണ വകുപ്പിനെ അറിയിച്ചുണ്ട്. അതായത് 10 ദിവസം മാത്രമാണ്  ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സിസിടിവികള്‍ കേടായി കിടന്നത്. എന്‍ഐഎ രണ്ട് മാസത്തെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇടിമിന്നലില്‍ ദൃശ്യങ്ങള്‍ നശിച്ചുപോയി എന്നാണ് ഹൗസ്‌കീപ്പിങ് വിഭാഗം അറിയിച്ചത്. എന്നാല്‍ അന്വേഷണം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം മനസിലാക്കിയ എന്‍ഐഎ ജൂലൈ ഒന്നു മുതല്‍ 12 വരെയുള്ള  സെക്രട്ടേറിയേറ്റിലെ മുഴുവന്‍ ദൃശ്യങ്ങളും ആവശ്യപ്പെടുകയായിരുന്നു.

സെക്രട്ടേറിയറ്റിലെ സിസിടിവികള്‍ നല്‍കാന്‍ പ്രാപ്തിയുള്ള കമ്പനികള്‍ നിരവധിയുണ്ട്. എന്നിട്ടും അവയ്‌ക്കൊന്നും ടെന്‍ഡറില്‍ പങ്കെടുക്കാനാകാത്ത വിധം നിബന്ധനകളാണ് സര്‍ക്കാര്‍ വച്ചത്. സിസിടിവി വില്‍പനയില്‍ ഒരു കോടിയുടെ വാര്‍ഷിക വരുമാനം ഉള്ള കമ്പനികള്‍ക്ക് മാത്രമേ പങ്കെടുക്കാനാവൂ എന്നു നിബന്ധന വെച്ചു. ഇതോടെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിനും പങ്കെടുക്കാന്‍ കഴിയില്ല. ഇത്തരത്തിലുള്ള വന്‍കിട കമ്പനികള്‍ക്ക് വേണ്ടിയാണ് കടുത്ത നിബന്ധനകള്‍ വയ്‌ക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. പത്തു ദിവസത്തോളം സെക്രട്ടേറിയേറ്റിലെ സിസിടിവികള്‍ കേടായി കിടന്നുവെങ്കില്‍ അത് തന്നെ കടുത്ത സുരക്ഷാ വീഴ്ചയാണ്.

Tags: keralaPinarayi Vijayanഎം ശിവശങ്കര്‍cctv
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.